നാട്ടുകാരുടെ രഹസ്യം വിറ്റ് ജീവിക്കുന്ന സ്ത്രീ! ഗോസിപ്പ് പറഞ്ഞ് സന്പാദിക്കുന്നത് ലക്ഷങ്ങൾ, അയൽക്കാരുടെ സ്വകാര്യത വിറ്റ് ജീവിക്കുന്ന 67കാരിയുടെ വിചിത്ര ബിസിനസ് ഐഡിയ വൈറൽ!

കൊളംബിയയിലെ ആർമേനിയ സ്വദേശിയായ 67കാരി മിറിയം അയൽപക്കങ്ങളിലെ ഗോസിപ്പുകൾ വിറ്റ് വരുമാനമുണ്ടാക്കി വ്യത്യസ്തമായി ലോകശ്രദ്ധ നേടുന്നു. പ്രദേശവാസികളുടെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങൾ, പ്രണയങ്ങൾ, തർക്കങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിച്ച് ആവശ്യക്കാർക്ക് പണം വാങ്ങി പങ്കുവെക്കുന്നതാണ് ഇവരുടെ രീതി. ഈ വിചിത്ര ബിസിനസിന് കൃത്യമായ റേറ്റ് കാർഡും മിറിയത്തിനുണ്ട്. സാധാരണ ഗോസിപ്പുകൾക്ക് 2,000 മുതൽ 3,000 കൊളംബിയൻ പെസോ വരെയും (ഏകദേശം 40 മുതൽ 60 ഇന്ത്യൻ രൂപ), രഹസ്യസ്വഭാവമുള്ള വിവരങ്ങൾക്ക് ഉയർന്ന തുകയുമാണ് ഇവർ ഈടാക്കുന്നത്. ആളുകളുടെ ഫോട്ടോകളും അവരുടെ ജീവിതത്തിലെ വിവരങ്ങളും കുറിച്ചുവെക്കുന്ന ഒരു പ്രത്യേക ബോർഡും ഇവരുടെ വീട്ടിലുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് ചില നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, കഥകൾ അറിയാനുള്ള ആകാംക്ഷ കാരണം ആളുകൾ വീണ്ടും തന്നിലേക്ക് തന്നെ എത്തുന്നു എന്ന് മിറിയം പറയുന്നു. ദിനംപ്രതിയുള്ള വീട്ടുചെലവുകൾക്ക് ഈ വരുമാനം ധാരാളമാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

Read More

ആരെങ്കിലും ഒന്ന് രക്ഷിക്കൂ…ഗംഗയിലെ കുത്തൊഴുക്കിൽ വീണ അനിയന്‍റെ നിലവിളി കേട്ട് പകച്ച് നിന്ന് സഹോദരൻ; നൊമ്പരമായി ഈ രംഗം!

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലെ ദേവപ്രയാഗിൽ കാൻവാർ യാത്രയ്ക്കിടെ ഉണ്ടായ ദാരുണ സംഭവത്തിൽ വൻ ആഘാതത്തിൽ ഒരു കുടുംബം. ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ ഇളയ സഹോദരൻ ശക്തമായ ഒഴുക്കിൽപ്പെടുന്നത് നോക്കിനിൽക്കാൻ മാത്രമേ ജ്യേഷ്ഠന് സാധിച്ചുള്ളൂ. ശക്തമായ ഒഴുക്കിൽപ്പെട്ട് അനുജൻ അകന്നുപോകുന്നത് കണ്ട്, “ആരെങ്കിലും എന്‍റെ അനിയനെ രക്ഷിക്കൂ, 5 ലക്ഷം രൂപ വേണമെങ്കിലും തരാം” എന്ന് കരഞ്ഞുനിലവിളിക്കുന്ന സഹോദരന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറുകയാണ്. ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കുളിക്കാനിറങ്ങിയ കൻവാരിയ പെട്ടെന്ന് നദിയുടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തീരത്തുണ്ടായിരുന്ന ചേട്ടൻ ആളുകളോട് സഹായത്തിനായി അപേക്ഷിച്ചെങ്കിലും നദിയിലെ കുത്തൊഴുക്ക് കാരണം ആർക്കും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കൺമുന്നിൽ വെച്ച് അനുജൻ ഒഴുക്കിൽപ്പെടുന്നത് നോക്കിനിൽക്കാൻ മാത്രമേ ആ ജ്യേഷ്ഠന് കഴിഞ്ഞുള്ളൂ. അപകടസാധ്യതയുള്ളതും ശക്തമായ ഒഴുക്കുള്ളതുമായ സ്ഥലങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന് അധികൃതർ തീർത്ഥാടകർക്ക് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ശിവക്ഷേത്രങ്ങളിൽ…

Read More

111 വയസ് വരെ ജീവിക്കുമോ ? ദീർഘായുസിന്‍റെ യഥാർഥ രഹസ്യം വെളിപ്പെടുത്തി ചൈനീസ് മുത്തശ്ശി, ഈ മുത്തശ്ശിയുടെ വെളിപ്പെടുത്തൽ സത്യമോ?

ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള 111 കാരിയായ വാങ് ഗൈയിംഗ് എന്ന വയോധികയാണ് തന്‍റെ ദീർഘായുസ്സിന്‍റെയും ആരോഗ്യത്തിന്‍റെയും ലളിതമായ രഹസ്യങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുന്നത്. 100 വയസ്സ് തികഞ്ഞ ശേഷവും വയലുകളിൽ ജോലി ചെയ്തിരുന്ന ഇവർ, ഇപ്പോഴും വീട്ടുജോലികൾ സ്വന്തമായി ചെയ്താണ് ആരോഗ്യം നിലനിർത്തുന്നത്. ശരീരം എപ്പോഴും ചലനാത്മകമായി വെക്കുന്നതാണ് തന്‍റെ ഊർജ്ജസ്വലതയ്ക്ക് കാരണമെന്ന് ഇവർ പറയുന്നു. ലളിതവും മിതമായതുമായ ഭക്ഷണരീതിയാണ് വാങ് പിന്തുടരുന്നത്. ദഹിക്കാൻ എളുപ്പമുള്ള മീൻ വിഭവങ്ങളാണ് ഇവരുടെ പ്രധാന ഭക്ഷണം. അമിതമായി ഭക്ഷണം കഴിക്കാതെ വ്യത്യസ്ത തരം ആഹാരങ്ങൾ ആവശ്യത്തിന് മാത്രം കഴിക്കുന്നതാണ് ഇവരുടെ ശീലം. ശാരീരിക ആരോഗ്യത്തോടൊപ്പം മനസ്സിന്‍റെ സമാധാനവും വാങ് പ്രാധാന്യത്തോടെ കാണുന്നു. ദേഷ്യം പൂർണമായും ഒഴിവാക്കുകയും ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുകയും ചെയ്യുക എന്നതാണ് ഇവരുടെ നയം. പ്രശ്നങ്ങളോ മനഃപ്രയാസങ്ങളോ ഉണ്ടായാൽ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ…

Read More

ആളുകളിൽ കൗതുകം നിറച്ച് ജിന്ന്, ശരീരത്തിന്‍റെ പുകച്ചിൽ മാറ്റാൻ ദിവസങ്ങളോളം കുളത്തിൽ കഴിഞ്ഞ് യുവാവ്, ശാസ്ത്രലോകത്തെ ഞെട്ടിച്ച അപൂർവ രോഗം

വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇക്ബാൽ ഷെയ്ഖ് (16) എന്ന കൗമാരക്കാരനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ കുളങ്ങളിൽ മണിക്കൂറുകളോളം മുങ്ങിക്കിടക്കുന്നത്. വെള്ളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും വെള്ളത്തിലിറങ്ങുമ്പോൾ ആശ്വാസം ലഭിക്കുന്നുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. പ്രേതബാധയോ അല്ലെങ്കിൽ ‘ജിന്ന്’ ശരീരത്തിൽ പ്രവേശിച്ചതോ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കൗമാരക്കാരൻ അവകാശപ്പെടുന്നത്. എന്നാൽ ദിവസങ്ങളോളം കുളത്തിൽ തന്നെ കഴിയുന്നത് ഇയാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ ചർമ്മം വിളറി വെളുക്കുകയും കടുത്ത ജലദോഷവും ചുമയും ബാധിക്കുകയും ചെയ്തിട്ടുണ്ട്. അക്വാജെനിക് പ്രൂരിറ്റസ് എന്ന അപൂർവ്വ ചർമ്മരോഗത്തിന്‍റെ ലക്ഷണങ്ങളാകാം ഇതെന്നാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവർ കരുതുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയെങ്കിലും കൃത്യമായ പരിഹാരം ലഭിച്ചില്ലെന്ന് ഇക്ബാൽ പറയുന്നു. കുളത്തിൽ നിന്ന്…

Read More

അമ്മയുടെ അശ്രദ്ധ, റീൽസ് ചിത്രീകരണത്തിനിടെ കുഞ്ഞ് പാലത്തിന്‍റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി; വൻ ദുരന്തം ഒഴിവായത് അജ്ഞാതന്‍റെ ഇടപെടലിൽ

സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്ന തിരക്കിൽ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്ന അമ്മയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ ഓൺലൈനിൽ കടുത്ത അമർഷം പുകയുന്നു. പാലത്തിന്‍റെ അരികിലേക്ക് കുഞ്ഞ് അപകടകരമായി ഇഴഞ്ഞുനീങ്ങുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ യുവതി ക്യാമറയ്ക്ക് മുന്നിൽ സ്വന്തം റീൽസ് ചിത്രീകരിക്കുന്നതിൽ മുഴുകിയിരിക്കുമ്പോൾ, പുറകിലൂടെ ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് പാലത്തിന്‍റെ അറ്റത്തേക്ക് അടുക്കുകയായിരുന്നു. എന്നാൽ അപകടം തിരിച്ചറിഞ്ഞ വഴിപോക്കനായ ഒരു വ്യക്തി തത്ക്ഷണം ഇടപെട്ട് കുഞ്ഞിനെ വേഗത്തിൽ വാരിയെടുത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ലൈക്കുകൾക്കും കമന്‍റുകൾക്കും വേണ്ടി സ്വന്തം കുട്ടികളുടെ ജീവൻ പണയം വെക്കുന്ന മാതാപിതാക്കളുടെ മനോഭാവത്തെ നിരവധി ആളുകൾ വിമർശിച്ചു. പൊതുസ്ഥലങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കുട്ടികളെ ഒറ്റയ്ക്ക് വിടുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, സംഭവത്തിന്‍റെ കൃത്യമായ സ്ഥലമോ തീയതിയോ…

Read More

കുടുംബമറിയാതെ വയലിൽ കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതൽ തിന്നു; കർഷകന് നഷ്ടം, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് ദൃശ്യങ്ങൾ

രാജസ്ഥാനിലെ ബളോത്ര ജില്ലയിൽ, വീടുപണിക്കായി സൂക്ഷിച്ച 5 ലക്ഷം രൂപ വയലിൽ കുഴിച്ചിട്ട കർഷകന് വൻ തിരിച്ചടി. പച്പദ്ര സ്വദേശിയായ മംഗീലലാൽ മേഘ്‌വാൾ എന്ന കർഷകനാണ് സ്ഥലം വിറ്റുകിട്ടിയ തുക കുടുംബാംഗങ്ങൾ ചെലവാക്കുമെന്ന ഭയത്താൽ പ്ലാസ്റ്റിക് ബാഗിലാക്കി സ്വന്തം വയലിൽ കുഴിച്ചിട്ടത്. ചിതൽ തിന്ന് നശിച്ച 500 രൂപ നോട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാത്രിയുടെ മറവിൽ 10 ബിഗ വരുന്ന കൃഷിഭൂമിയിൽ പണം കുഴിച്ചിട്ടെങ്കിലും, പിന്നീട് ആവശ്യമായി വന്നപ്പോൾ കർഷകന് സ്ഥലം ഓർത്തെടുക്കാൻ സാധിച്ചില്ല. ദിവസങ്ങളോളം തിരഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ അദ്ദേഹം കുടുംബത്തോട് വിവരം പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷം വിതയ്ക്കാനായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതപ്പോഴാണ് പ്ലാസ്റ്റിക് ബാഗ് പുറത്തുവന്നത്. തുടർന്ന് കർഷകന്‍റെ ഭാര്യയും മകനും ബാഗ് തുറന്നു നോക്കിയപ്പോഴാണ് 500…

Read More

75കാരിയായ അമ്മയോട് ക്രൂരത: മകൻ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

മധ്യപ്രദേശിലെ ജബൽപൂരിൽ 75 വയസ്സുള്ള വൃദ്ധയായ അമ്മയെ മകൻ അതിക്രൂരമായി മർദ്ദിക്കുകയും തെരുവിൽ തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവം വൻ ജനരോഷത്തിന് വഴിവെച്ചിരിക്കുന്നു. ഈ അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ അശോക് വിഹാർ കോളനിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മിത്ര വിശ്വകർമ്മ എന്ന വയോധിക ഭയന്നോടുമ്പോൾ, ഇവരുടെ മകനായ രാജു വിശ്വകർമ്മ പിന്നാലെയെത്തി വഴിയിൽ വെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. അമ്മയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച ഇയാൾ, വഴിയാത്രക്കാർ നോക്കിനിൽക്കെ ഒന്നിലധികം തവണ ക്രൂരമായി തല്ലുകയും ചെയ്തു. പ്രതിയായ രാജു വിശ്വകർമ്മ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിലും നാട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണെന്ന് അയൽവാസികൾ ആരോപിച്ചു. സംഭവദിവസവും മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അമ്മയെ മർദ്ദിക്കുകയും തുടർന്ന് റോഡിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച…

Read More

വർഷങ്ങളായുള്ള ജോലി ഒറ്റ ദിവസംകൊണ്ട് തകർന്നു; യുവാവ് ടാക്‌സി ഡ്രൈവറായ കഥ, അനുഭവം പങ്കുവച്ച് യുവതി

വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത കോർപ്പറേറ്റ് ജോലി ഒറ്റ ദിവസംകൊണ്ട് തകർന്നുപോയ പേര് വെളിപ്പെടുത്താത്ത മുംബൈ സ്വദേശിയുടെ അനുഭവം പങ്കുവച്ച് യുവതി. റാഞ്ചിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് തന്നെ കൊണ്ടുപോയ ടാക്സി ഡ്രൈവറുടെ അനുഭവമാണ് സോഷ്യൽ മീഡിയയിലൂടെ അഞ്ജലി പങ്കുവച്ചത്. 25 വർഷത്തോളം കോർപ്പറേറ്റ് മേഖലയിൽ ഉന്നത പദവികളിൽ ജോലി ചെയ്തിരുന്ന യുവാവാണ് ദുരനുഭവത്തിന് ഇരയായത്. സഹപ്രവർത്തകരുടെ കള്ളപ്പരാതികളും കടുത്ത ഓഫീസ് രാഷ്ട്രീയവും മൂലം അദ്ദേഹത്തിന് തന്‍റെ കരിയർ പൂർണമായും നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ നിയമപോരാട്ടം തുടരുകയാണെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിലവിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുൻപ് ലഭിച്ചിരുന്ന ശമ്പളത്തിന്റെ നാലിലൊന്ന് തുക മാത്രമാണ് നിലവിൽ ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് നമ്മൾ കെട്ടിപ്പടുക്കുന്ന കരിയർ ചിലപ്പോൾ…

Read More

മകൾക്ക് സഹായവും തൊട്ടടുത്ത ദിവസം അന്വേഷണവും: ദുബായ് മാൾ ജീവനക്കാരുടെ കരുതലിനെ പ്രശംസിച്ച് പ്രവാസി മലയാളി

ഷോപ്പിംഗ് മാളിനുള്ളിൽ വീണു പരിക്കേറ്റ അഞ്ചുവയസ്സുകാരിയായ മകൾക്ക് നൽകിയ അടിയന്തര പരിചരണവും, തൊട്ടടുത്ത ദിവസം വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച ദുബായ് മോൾ ജീവനക്കാരുടെ നടപടിയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബായിൽ താമസിക്കുന്ന രവി ചൗഹാൻ എന്ന പ്രവാസിയാണ് മാൾ ഓഫ് ദി എമിറേറ്റ്സിലെ ജീവനക്കാരിൽ നിന്ന് തനിക്കുണ്ടായ വേറിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. മകൾ അധീരയ്ക്കൊപ്പം മാൾ ഓഫ് ദി എമിറേറ്റ്സിൽ എസ്‌കലേറ്ററിന് സമീപത്തുകൂടി നടക്കുമ്പോഴാണ് സംഭവം. അബദ്ധത്തിൽ കാൽവഴുതി വീണ കുട്ടിയുടെ ശരീരത്തിൽ ചെറിയ പോറലേറ്റു. ഇതുകണ്ട ഉടൻതന്നെ മാളിലെ സെക്യൂരിറ്റി ടീം ഓടിയെത്തുകയും പ്രാഥമിക ചികിത്സ നൽകി മുറിവിൽ ബാൻഡേജ് ഇടുകയും ചെയ്തു. അതോടൊപ്പം കരഞ്ഞ കുട്ടിയെ ആശ്വസിപ്പിക്കാനായി അവർ മിഠായിയും സമ്മാനിച്ചു. തുടർന്ന് കുട്ടി സാധാരണ നിലയിലായ ശേഷമാണ് കുടുംബം ഷോപ്പിംഗ് പൂർത്തിയാക്കി മടങ്ങിയത്. എന്നാൽ കുടുംബത്തെ അത്ഭുതപ്പെടുത്തിയത് തൊട്ടടുത്ത ദിവസം…

Read More

വെള്ളക്കെട്ടിൽ ബോട്ടില്ലെങ്കിൽ എന്ത്? റാഫ്റ്റിൽ കിടന്ന് ഡൽഹി നിവാസിയുടെ ‘ബോട്ടിംഗ്’; വീഡിയോ വൈറൽ!

കനത്ത മഴയിൽ ഡൽഹിയിലെ റോഡുകൾ വെള്ളക്കെട്ടിലായതോടെ, സാഹചര്യം മുതലെടുത്ത് വേറിട്ട രീതിയിൽ യാത്ര ചെയ്ത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ദൽഹി സ്വദേശി. ഗ്രേറ്റർ കൈലാഷിലെ വെള്ളക്കെട്ടിലൂടെ ഇയാൾ ചെറിയൊരു റാഫ്റ്റിൽ കിടന്ന് യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശ്രീ ഖണ്ഡേൽവാൾ പങ്കുവെച്ച ദൃശ്യങ്ങളിൽ, വെള്ളക്കെട്ടിലൂടെ ശാന്തമായി ബോട്ടിംഗ് നടത്തുന്ന മട്ടിലാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. റാഫ്റ്റിൽ കിടക്കുന്ന ഇയാളുടെ കയ്യിൽ തുഴയുണ്ടെങ്കിലും, മുട്ടറ്റം വെള്ളത്തിലൂടെ നടന്ന് ചുറ്റുമുള്ള സുഹൃത്തുക്കൾ ചേർന്ന് റാഫ്റ്റ് മുന്നോട്ട് തള്ളി നീക്കുന്നതും വീഡിയോയിൽ കാണാം. ദൽഹിയിലെ ഏറ്റവും അഭിമാനകരവും ആഡംബര പൂർണവുമായ ഗ്രേറ്റർ കൈലാഷ് പോലെയൊരു പ്രദേശത്ത് നികുതി കൊടുക്കുന്ന ജനങ്ങൾക്ക് മഴ പെയ്യുമ്പോൾ ലഭിക്കുന്ന ‘സൗജന്യ ബോട്ടിംഗ് സേവനം’ എന്ന് പരിഹസിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയെയും ഡ്രെയിനേജ് സംവിധാനത്തിന്റെ വീഴ്ചയെയും ട്രോളിക്കൊണ്ടാണ് ഇതിന്‍റെ…

Read More