കറിയില്‍ ഉപ്പ് കൂടി: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്

കറിയില്‍ ഉപ്പ് കൂടിയതിനെത്തുടർന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രാമുവിനെ പിന്നീട് പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്നുപറഞ്ഞ് ബ്രജ്ബാലയെ രാമു അടിച്ചു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്‍റെ മുകളില്‍നിന്നു താഴേക്കുവീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്നലെയാണു യുവതി മരിച്ചത്. രാമുവിന് അവിഹിതബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന്‍ രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെന്നും സഹോദരൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

Read More

ടീച്ചറമ്മ… വിദ്യാലയ വിശേഷങ്ങളുമായി ലൂസി ടീച്ചറുടെ കത്ത് തപാലിൽ എത്തും

നവമാധ്യമങ്ങളും സ്കൂൾ, ക്ലാസ് ഗ്രൂപ്പുകളുമൊക്കെ സജീവമാണെങ്കിലും കുട്ടികളും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായി ലൂസി ടീച്ചർ കത്ത് എഴുതുകയാണ്. മൈലപ്ര എസ്എച്ച് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി ചുമതലയേറ്റതിനു പിന്നാലെയാണ് വിദ്യാലയ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച് എം. ലൂസി കത്ത് തയാറാക്കി തുടങ്ങിയത്. പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ കത്തുകൾ അയയ്ക്കുന്നത്. അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുത്ത് മൊബൈൽ ഗെയിമുകളിൽ നിന്നും ലഹരി ഉത്പന്നങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനും കൂട്ടായ കൈകോർക്കൽ എന്ന സന്ദേശം കൂടി കത്തിന്‍റെ ഉള്ളടക്കത്തിലുണ്ട്. ശനിയാഴ്ച നടക്കുന്ന അധ്യാപക രക്ഷാകർത്തൃ യോഗത്തിലേക്കും രക്ഷിതാക്കളെ ക്ഷണിച്ചിരിക്കുകയാണ്. കത്തുകളും ആശംസാ കാർഡുകളും പോസ്റ്റൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ലെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ഇൻലൻഡ് ഉപയോഗം കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ പോസ്റ്റ്…

Read More

തിരുവിതാംകൂര്‍ രാജഭരണ കാലത്തിന്‍റെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന രാജമുദ്രയുള്ള കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു

തിരുവിതാംകൂര്‍ രാജഭരണ കാലത്തിന്‍റെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന രാജമുദ്രയുള്ള കെട്ടിടം അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നുവീണ് നശിക്കുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് സംരക്ഷണമില്ലാത്തതിനെത്തുടര്‍ന്ന് പിന്‍ഭാഗം തകര്‍ന്നു വീണത്. ജിഎസ്ടി വകുപ്പിന്‍റെ കൈവശമുള്ള കെട്ടിടം തകര്‍ന്നുവീണ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനോ സംരക്ഷിക്കാനോ നടപടിയില്ല. തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിനായാണ് കെട്ടിടം പണി കഴിപ്പിച്ചത്. പിന്നീട് ഐക്യകേരളം രൂപംകൊണ്ടതോടെ കെട്ടിടത്തിന്‍റെ അവകാശി വാണിജ്യനികുതി വകുപ്പായി. ഇവിടെ ചെക്കുപോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കെട്ടിടത്തില്‍ ആകെ ചെയ്തത് മേല്‍ക്കൂര ഷീറ്റുകള്‍ മാറ്റിസ്ഥാപിച്ചതു മാത്രമാണ്. ചെക്ക്പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയായിരുന്നു. പ്രതിദിനം നല്ല വരുമാനം ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കൈവശത്തിലുള്ള കെട്ടിടമായിട്ടും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് ജിഎസ്ടി നടപ്പിലായതോടെ കെട്ടിടത്തിന്‍റെ ഉടയോര്‍ ജിഎസ്ടി വകുപ്പായി മാറി. ഇവരാകട്ടെ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ഇതോടെ ഏതാനും വര്‍ഷം മുമ്പ്…

Read More

ഇനിയൊരാളു പോലും ഇവന്‍റെ ചതിയിൽ വീഴരുതേ… ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

ഓൺലൈൻ ബൈഡിംഗ് (ലേലം) തട്ടിപ്പിലൂടെ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിൽനിന്നു പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിലായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്‍റെ പിടിയിലായത്. പരാതിക്കാരനിൽനിന്നു തന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17ൽ ചെമ്പൻ ഹൗസിൽ ദഹീൻ (21) ആണ് പിടിയിലായത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെയും തൃശൂർ കുന്നംകുളം സ്വദേശിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിൽഡിംഗിന്‍റെ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മേയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽനിന്നു ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബൈഡിംഗ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്‍റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ്…

Read More

നൻമ ചൊല്ലിത്തരേണ്ട ഗുരുക്കൻമാർ തന്നെ കുറ്റം ചെയ്താലോ? വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ച് പീഡനം; അധ്യാപിക അറസ്റ്റിൽ

വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് വിദ്യാലയങ്ങളിലാണ്. അധ്യാപകർ നമുക്ക് മാതാ പിതാക്കളെപ്പോലെയെന്നാണ് ചെറിയ ക്ലാസ് മുതൽ പഠിപ്പിക്കുന്നത്. എന്നാൽ നേരെ മറിച്ച് അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് മോശം സമീപനമാണ് ലഭിക്കുന്നതെങ്കിലോ? അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.‌16കാരനായ വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി 40കാരിയായ അധ്യാപിക. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിദ്യാർഥിയെ എത്തിച്ച് ലൈംഗികചൂഷണം നടത്തുകയായിരുന്നു ഇവർ. കുട്ടിയുടെ മാതാപിക്കളുടെ പരാതിയിൽ 40-കാരിയായ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിനു മുകളിലായി വിദ്യാര്‍ഥിയെ…

Read More

പ്രവൃത്തിപഠനം: സ്‌കൂളുകളില്‍ ഇനി ഉത്പന്ന നിര്‍മാണവും; ലക്ഷ്യമിടുന്നത് പഠനത്തോടൊപ്പം സമ്പാദനം

കൊച്ചി: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവൃത്തി പഠന പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സാമൂഹ്യ പ്രാധാന്യമുള്ള ഉത്പന്നങ്ങളുടെ നിര്‍മാണ വിപണനം നടത്തുന്ന യൂണിറ്റുകള്‍ (സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്‍ററുകള്‍) ആരംഭിക്കുന്നു. താല്‍പര്യമുള്ള സ്‌കൂളുകള്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം ഈ മാസം 31നകം അപക്ഷേ സമര്‍പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വിദ്യാര്‍ഥികളില്‍ പ്രാഥമികാവശ്യങ്ങളായ ആരോഗ്യം, ശുചിത്വം, ആഹാരം, വ്‌സ്ത്രം, താമസ സൗകര്യം, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ വ്യക്തിപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനും നിത്യ ജീവിതത്തില്‍ തൊഴിലിനുള്ള പ്രാധാന്യം മനസിലാക്കി തൊഴില്‍ ചെയ്യാനുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യം. പഠനത്തോടൊപ്പം സമ്പാദനം എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങള്‍ സ്‌കൂളുകളില്‍ തന്നെ നിര്‍മിച്ച് വിപണനം ചെയ്തു ലാഭവിഹിതം നേടുകയാണ് പ്രൊഡക്ഷന്‍ സെന്‍ററുകളിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദന പ്രക്രിയകള്‍ എപ്പോഴും ശാസ്ത്ര, ഗണിത ശാസ്ത്ര തത്വങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും. ഉത്പാദന…

Read More

ഇനിയുമാരും അബദ്ധത്തിൽ ചാടല്ലേ… അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.5 കോടി കവർന്നു

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് മൂന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ഹേമന്തിക വാഹി ആണ് തട്ടിപ്പിനിരയായത്. ജൂൺ പത്തിനു തനിക്ക് ഫോൺ കോൾ ലഭിച്ചതായും വിളിച്ചയാൾ തന്‍റെ ആധാർ കാർഡ് ഉപയോഗിച്ച് നാല് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചതായി ഹേമന്തിക വാഹി പരാതിയിൽ പറയുന്നു. ഈ അക്കൗണ്ടുകളിൽനിന്നു കണ്ടെത്തിയ പണം ചൂതാട്ടം, ബ്ലാക്ക് മെയിലിംഗ്, നിയമവിരുദ്ധമായി ആയുധങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിച്ചയാൾ ഹേമന്തികയോടു പറഞ്ഞു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന തുടരെ ഫോൺ കോളുകൾ വരാൻ തുടങ്ങിയെന്നും ബാങ്കുകളിൽ നിക്ഷേപിച്ച തുകയുടെ വിശദാംശങ്ങൾ ചോദിച്ചതായും അഭിഭാഷക പറഞ്ഞു. തുടർന്നാണ് തട്ടിപ്പ് സംഘം അഭിഭാഷകയിൽനിന്നു പണം തട്ടിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ആത്മാവിന്‍ നഷ്ടസുഗന്ധം: എം.ജി. രാധാകൃഷ്ണന്‍റെ 15-ാം ഓര്‍മവാര്‍ഷികം ഇന്ന്

“എന്‍റെ പാട്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കാറില്ല. റേഡിയോയില്‍ ആയാലും ശരി ടേപ്പ് റിക്കാര്‍ഡറില്‍ ആയാലും ശരി. ഞാന്‍ ഈണമിട്ട ഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമില്ല. സ്വന്തം സൃഷ്ടികള്‍ എങ്ങനെയാണ് ആവര്‍ത്തിച്ച് കേള്‍ക്കുന്നത്. ചില ഗായകര്‍ അവര്‍ പാടിയ പാട്ടുകള്‍ കാറിലെ പ്ലേയറുകളില്‍ ഇട്ടു കേള്‍ക്കുന്നത് കാണാറുണ്ട്. എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. എങ്ങനെയാണ് സ്വന്തം പാട്ടുകള്‍ ഇവര്‍ ഇങ്ങനെ മടുപ്പില്ലാതെ കേട്ടാസ്വദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടിനു ട്യൂണിടുന്ന സമയം മുഴുവന്‍ ഞാന്‍ അതില്‍ പൂർണമായും മുഴുകിയിരിക്കും. ഒരിക്കല്‍ പാട്ടായിക്കഴിഞ്ഞാല്‍ പിന്നെ കേട്ടുകൊണ്ടേയിരിക്കില്ല.” പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനും ഗായകനുമായ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണിത്. സംഗീതം എന്നത് എം.ജി. രാധാകൃഷ്ണന് ഒരു തപസായിരുന്നു. ജീവരക്തത്തില്‍ തന്നെ കലര്‍ന്ന അമൃതം. അതുകൊണ്ടു തന്നെ പാട്ടിനെ കച്ചവടമാക്കുന്ന, പാട്ടില്‍ വെള്ളം ചേര്‍ക്കുന്ന, പാട്ടു കൊണ്ടു ജീവിക്കുന്ന കാലത്തിനൊപ്പം ചേരാന്‍ അദ്ദേഹം…

Read More

ചേട്ടാ ഒന്നിത്തിരി നീങ്ങുമോ, ഒരു ചെരുപ്പെടുത്തോട്ടേ…. മാവിൽ മുക്കിപ്പൊരിച്ചെടുത്ത ലേഡീസ് ചപ്പലുകൾ; ആവശ്യക്കാരുടെ കൂട്ടയിടി; എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് സൈബറിടം

വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിൽ യാതൊരു മടിയും കാട്ടത്തവരാണ് നമ്മളിൽ പലരും, ഇന്ന് മിക്ക സ്ഥലങ്ങളിലും ധാരാളം ഫുഡ് സ്ട്രീറ്റുകൾ ഉണ്ട്. വറപൊരിയൽ കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സാധനങ്ങൾ വരെ നമുക്കിന്ന് ഇത്തരത്തിലുള്ള ചെറിയ കടകളിൽ ലഭ്യമാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു ഭക്ഷണമാണ് വൈറലാകുന്നത്. ലേഡീസ് ചെരുപ്പ് മുക്കിപ്പൊരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. പ്രത്യേകം തയാറാക്കിയ മാവിൽ ചെരുപ്പ് മുക്കിയെടുത്ത ശേഷം അത് ഗ്രിൽ ചെയ്ത് എടുക്കുകയാണ്. ഇത് കഴിക്കുന്നതിന് ധാരാളം ആളുകൾ ഫുഡ് സ്റ്റാളിനു സമീപം നിൽക്കുന്നത് കാണാൻ സാധിക്കും. ഗ്രിൽ ചെയ്ത് എടുത്തു വച്ചിട്ടുള്ള ചെരുപ്പ് മറ്റൊരു ഭാഗത്ത് അടുക്കി വച്ചിട്ടുള്ളതും കാണാം. @truefacthindi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 22 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റ് ചെയ്തത്.…

Read More

ദാ ഇപ്പോ ശരിയാക്കിത്തരാം: സ്കൂൾ യൂണിഫോമിൽ പാട്ടും പാടി ആടിരസിച്ച് ഥാർ ഓടിച്ച് കുട്ടികൾ; നടപടിയെടുക്കണമെന്ന് സൈബറിടം

പൊതു നിരത്തിൽ വാഹനം ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. 18 തികയാത്ത ആർക്കും തന്നെ നമ്മുടെ രാജ്യത്ത് ലൈസൻസ് നൽകില്ല. എങ്കിലും പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ കുട്ടികൾ വാഹനങ്ങളിൽ ചീറിപ്പായാറുണ്ട്. അത്തരത്തിലൊരും വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ നഗരിയുടെ തിരക്കുകളിലൂടെ രണ്ട് കുട്ടികൾ ഥാറിൽ പോകുന്ന വീഡിയോ ആണ് ഇത്. രണ്ടാളും സ്കൂൾ യൂണിഫോമിലാണ്. 15 വയസ് പോലും തികയാത്ത രണ്ട് കുട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ മനസിലാക്കാം. ഒരാൾ വണ്ടി ഓടിക്കുന്പോൾ മറ്റേയാൾ ഇതിന്‍റെ വീഡിയോ എടുക്കുകയാണ്. വണ്ടിയിൽ പാട്ട് വച്ചിട്ടുണ്ട്. പാട്ടിന്‍റെ താളത്തിൽ രണ്ടാളും ആസ്വദിച്ച് പാഞ്ഞുപോവുന്നതും നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ നിരവധി ആളുകൾ പങ്കുവച്ചു. റോഡുകളിലെ സുരക്ഷാ ആശങ്കകൾ എല്ലാ ദിവസവും വർധിച്ച് വരുന്ന…

Read More