ജഗതി ശ്രീകുമാറിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുണ്ട്; അതിനാലാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണത്; ആലപ്പി അഷ്റഫ്

ജഗതി ശ്രീകുമാർ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേതാവാണ്. അദ്ദേഹത്തിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണതെന്ന് ആലപ്പി അഷ്റഫ്.

ജഗതി തനിക്കിഷ്ടമുള്ള രീതിയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഇതുവരെ ഒരു സംവിധായകനോ നടനോ പരാതി പറഞ്ഞിട്ടില്ല. ഒപ്പം നിൽക്കുന്ന അഭിനേതാവിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അവർക്ക് തുറന്നുപറയാം.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ആളല്ല ജഗതി. ജഗതി അഭിനയിച്ചതിനൊപ്പം മറ്റുള്ളവർക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ലെങ്കിൽ സംവിധായകന് ആ ഷോട്ട് ഒന്നുകൂടി എടുക്കാവുന്നതേ ഉള്ളൂ എന്ന് ആലപ്പി അഷ്റഫ്.

Related posts

Leave a Comment