മഴ ദുരിതത്തിനൊപ്പം ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങൾ

കോട്ടയം: വീട്ടിലും മുറ്റത്തും കൃഷിയിടങ്ങളിലും അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് ജനം തോറ്റു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒച്ച് പെറ്റുപെരുകുകയാണ്. പച്ചപ്പ് അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ കീടം വീടുകളിലേക്ക് ഇഴഞ്ഞുവരുന്നതും ദുരിതമായി.വിളകളടക്കം സസ്യങ്ങള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകളിലും അടുക്കളയിലും എത്തി വിസര്‍ജ്യവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും.

ആറു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിക്കുന്ന ഒച്ചുകള്‍ മുട്ടയിടുന്ന സമയമാണിത്. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങും.വൈകുന്നേരം മുതല്‍ പുറത്തിറങ്ങി പുലര്‍ച്ചെ വരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, പച്ചക്കറികള്‍ എന്നിവയൊക്കെ കൂട്ടമായി തിന്നുതീര്‍ക്കും.

റബര്‍ തോട്ടങ്ങളില്‍നിന്ന് ലാറ്റക്‌സ് വരെ അകത്താക്കും. തെങ്ങിന്‍റെ കൂമ്പ് തിന്നുതീര്‍ക്കും. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്‍റെ വാഹകരായതിനാല്‍ ജാഗ്രത വേണം.ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍ ചിലരില്‍ ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്. അതിനാല്‍ തുണിയോ ഗ്ലൗസോ ഉപയോഗിച്ചുമാത്രമെ ഇവടെ പെറുക്കി മാറ്റാവൂ. ഉപ്പനും പരുന്തും ഇവയെ തീറ്റയാക്കാറുണ്ട്.

ബോര്‍ഡോമിശ്രിതം, ഉപ്പ്, കുമ്മായം എന്നിവ തൂവിയാല്‍ കുറെയൊക്കെ നിയന്ത്രിക്കാം.തോട്ടങ്ങളില്‍ കളനാശിനി (റൗണ്ട് അപ്) ഉപ്പുചേര്‍ത്ത് തളിച്ചാല്‍ ചത്തൊടുങ്ങും.കീടനാശിനി ഉപയോഗിച്ചാല്‍ ഉപദ്രവകാരികളല്ലാത്തവയെയും കൊല്ലാന്‍ സാധ്യതയുള്ളതുകൊണ്ട് അതു പോംവഴിയല്ല. ഒച്ചിനെ കൊന്നു നശിപ്പിക്കുക തന്നെ വേണം.

നനച്ച ചണച്ചാക്ക് വിരിച്ച് ഇവയെ ആകര്‍ഷിക്കാം. ഇലകള്‍, പഴത്തൊലി തുടങ്ങിയവ വിതറിയിട്ടാല്‍ ഒച്ച് ആകര്‍ഷിച്ചെത്തും.കൂട്ടംകൂടുന്ന ഒച്ചുകളെ പുകയില കഷായം, തുരിശ് മിശ്രിതം തുടങ്ങിയവ തളിച്ച് കൊല്ലാനാണ് വനം വകുപ്പിന്‍റെ നിര്‍ദേശം. പുകയിലക്കഷായത്തിനു പകരം അകാരി എന്ന കീടനാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തുരിശുലായനിയുമായി ചേര്‍ത്താലും മതി.
ഒച്ചുകളെ ഉപ്പ് വിതറിയും നശിപ്പിക്കാം.

Related posts

Leave a Comment