ന്യൂജെൻ ഗാനങ്ങൾ; പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്ന് എം.ജി. ശ്രീകുമാർ

പഴയ പാട്ടുകൾ പോലെയല്ല പുതിയ പാട്ടുകൾ. ഒരുപാട് മാറി. തലമുറ തന്നെ മാറി. പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. പുതിയൊരു സിനിമയിൽ ടൈറ്റിലിൽ തന്നെ നോക്കിയാൽ എട്ട് ഗായകരുടെ പേരൊക്കെ കാണാം. സിനിമയിൽ എല്ലായിടത്തും രണ്ട് വരിയും മൂന്ന് വരിയും ഒക്കെ വച്ച് ആ പാട്ടുകൾ പോകുന്നുണ്ട്.

അതായത് സിനിമയുടെ ഇടയിൽ തന്നെ ഈ പാട്ടുകളൊക്കെ പോകുന്നുണ്ട്. ചിലപ്പോൾ ഇത് റീറെക്കോർഡിംഗ് ആണോ എന്ന സംശയമൊക്കെ വരും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് തരുൺ മൂർത്തിയുടെ തുടരും. അതിനകത്തുള്ള കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ… എന്ന ഗാനം ആസ്വാദകർക്ക് ഒരു ആശ്വാസമായിട്ട് എനിക്ക് തോന്നി.

ശരിക്കും അവരൊക്കെ അത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുമ്പോൾ സിനിമയ്ക്ക് അനുയോജ്യമായ പാട്ടുകൾ വേണം. മിന്നൽ മുരളിയിലെ നിറഞ്ഞ താരകങ്ങൾ…

ഒക്കെ നാല് വരി പാടിയതിന് ശേഷം പിന്നെ ഡയലോഗാണ്. പക്ഷേ പ്രേക്ഷകർക്ക് അതെല്ലാം ഇഷ്ടമായി. അപ്പോൾ സംഗീതത്തിന്‍റെ ഗതി മാറിയും തിരിഞ്ഞും കിടക്കട്ടെ. ന്യൂജെൻ പാട്ടുകളും വരട്ടെ, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പാട്ടുകളും വരട്ടെ എന്നാണ് എന്‍റെ ആഗ്രഹം. -എം.ജി. ശ്രീകുമാർ

Related posts

Leave a Comment