കേരള പോലീസിന്‍റെ ഓപ്പറേഷന്‍ ഡി ഹണ്ട്; ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.6 കിലോ കഞ്ചാവ്; രജിസ്റ്റര്‍ ചെയ്തത് 17,318 എന്‍ഡിപിഎസ് കേസുകള്‍; അറസ്റ്റിലായത് 18,207 പേര്‍

കൊച്ചി: സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രത്യേക കാമ്പയിനായ കേരള പോലീസിന്‍റെ “ഓപ്പറേഷന്‍ ഡിഹണ്ട്’ വഴി ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് 1484.684 കിലോ കഞ്ചാവ് . 2025 ഫെബ്രുവരി 22ന് ആരംഭിച്ച ഓപ്പറേഷന്‍ ഡി ഹണ്ട് സ്‌പെഷല്‍ ഡ്രൈവ് ഇപ്പോഴും തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് ഒട്ടാകെ പോലീസ് 2,66,227 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 17,318 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ 18,207 പേരാണ് അറസ്റ്റിലായത്.

8.696 കിലോ എംഡിഎംഎ, 12,590 എണ്ണം കഞ്ചാവ് ബീഡി, 429.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 169.48 ഗ്രാം ഹെറോയിന്‍, രണ്ട് കിലോ ഹാഷിഷ് ഓയില്‍, 80 എണ്ണം നൈട്രോ സെപ്പാം ഗുളികകള്‍, 1.8 കിലോ മെറ്റാം ഫിറ്റമിന്‍, 148.8 ഗ്രാം ട്രാമഡോള്‍ ക്യാപ്‌സൂള്‍, 30 എണ്ണം ആല്‍ഫാ സൊളാം ഗുളികകള്‍ എന്നിവയും പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുക്കുകയുണ്ടായി. സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് പരിശോധന നിലവില്‍ തുടരുകയാണ്.

അതേ സമയം, 2024 ല്‍ നടന്ന ഓപ്പറേഷന്‍ ഡി ഹണ്ടില്‍ പിടിച്ചെടുത്തത് 229 കിലോ കഞ്ചാവായിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി മൂന്ന് സ്‌പെഷല്‍ ഡ്രൈവുകളാണ് പോലീസ് നടത്തിയത്. 2024 ജനുവരി 27 നും മാര്‍ച്ച് 15 മുതല്‍ മേയ് 25 വരെയും ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്നു വരെയും നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 37,346 പേരെയാണ് പരിശോധിച്ചത്. ഇതില്‍ 5,993 എന്‍ഡിപി എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6,077 പേരാണ് അറസ്റ്റിലായത്.

1.507 കിലോ എംഡിഎംഎ, 3797 എണ്ണം കഞ്ചാവ് ബീഡി, 64.86 ഗ്രാം ഹാഷിഷ് ഓയില്‍, 5,279 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, 75.103 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 20. 3 ഗ്രാം ഹെറോയിന്‍, 61 പാക്കറ്റ് ഹാന്‍സ്, അഞ്ച് കഞ്ചാവ് ചെടികള്‍, 48 പാക്കറ്റ് കൂലിപ്പ്, 9 നൈട്രോം സെപ്പാം ഗുളികകള്‍ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി.

ഓപ്പറേഷന്‍ ഡി ഹണ്ട്

ലഹരിവസ്തുക്കളുടെയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍ 2024 ആണ് ഓപ്പറേഷന്‍ ഡി ഹണ്ട് സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചത്.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment