പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ രണ്ടാം ഭർത്താവ്; വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അതിക്രമം; നടുക്കുന്ന സംഭവം കൊല്ലത്ത്

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചൻ അറസ്റ്റിൽ. കൊല്ലം ചിന്നക്കട പള്ളിപ്പുറത്ത് പുത്തൻവീട്ടിൽ പി.സി. ചെറിയാ(ഷിബു-53)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പോലീസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്‍റെ നിർദേശപ്രകാരം എസ്ഐ സി.എസ്. അഭിരാം, എഎസ്ഐ റിയാസ്, വനിത എഎസ്ഐ തുളസി ഭായി, സീനിയർ സിപിഒമാരായ അജിത്ത്, സാജിദ്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കൊല്ലത്ത‌ുനിന്ന് പിടികൂടുകയുമായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment