ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍  തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികള്‍

കൊച്ചി: സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇതുവരെ തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികൾ. സംസ്ഥാന, ജില്ലാ കമ്മീഷനുകള്‍ ആരംഭിച്ചത് മുതല്‍ 2024 ഡിസംബര്‍ 31 വരെ 2,90,912 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,65,478 കേസുകള്‍ (91.25 ശതമാനം) ആണ് തീര്‍പ്പാക്കിയത്.

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനും 14 ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനുകളും രൂപീകരിച്ചത്. 2019 ജൂലൈ 20ന് പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നു.

പുതുക്കിയ ഓണ്‍ലൈന്‍ വ്യാപാരം, നേരിട്ടുള്ള വില്പന തുടങ്ങിയ നിരവധി മേഖലകള്‍കൂടി ഉള്‍പ്പെട്ട പുതിയ നിയമം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളുടെ അധികാര പരിധി വര്‍ധിപ്പിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ സാമ്പത്തിക അധികാര പരിധി രണ്ടു കോടിയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ സാമ്പത്തിക അധികാര പരിധി 50 ലക്ഷമായിട്ടാണ് ഉയര്‍ത്തിയത്.

പരാതികള്‍ യഥാസമയം പരിഹരിക്കുന്നതിനായി കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ഹൈബ്രിഡ് സിറ്റിംഗ് സംവിധാനം നിലവില്‍ സ്ഥിരം സംവിധാനമായി തുടരുകയാണ്. സാധാരണക്കാരായ പരാതിക്കാര്‍ക്ക് നിയമ സഹായം നല്‍കുന്നതിന് നിയമ വിദഗ്ധരുടെ പാനലില്‍നിന്നു സൗജന്യ നിയമ സഹായവും നല്‍കിവരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈനായി കമ്മീഷന്‍ നടപടികളില്‍ പങ്കെടുക്കുന്നതിനും കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പുമായി സഹകരിച്ച് ‘ഇ-ജാഗ്രിതി’എന്ന പേരില്‍ വെബ് പോര്‍ട്ടലുമുണ്ട്.

സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എറണാകുളത്ത് മാസത്തില്‍ അഞ്ചു ദിവസം ക്യാമ്പ് സിറ്റിംഗും നടത്തിവരുന്നു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളില്‍നിന്നു ദൂരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് മാസത്തില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ക്യാമ്പ് സിറ്റിംഗുമുണ്ട്.

കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതിനായി 2023 മുതല്‍ എല്ലാ കമ്മീഷനുകളിലും മീഡിയേഷന്‍ സെല്ലുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേക അദാലത്തുകളും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീതം അദാലത്തുകളും വര്‍ഷം തോറും മെഗാ അദാലത്തുകളും നടത്തിവരുന്നു.

സംസ്ഥാനത്ത് 301 സ്‌കൂള്‍ ഉപഭോക്തൃ ക്ലബുകളും രണ്ട് കോളജ് ഉപഭോക്തൃ ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ 1000 സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബുകളും കൂടുതല്‍ കോളജ് ഉപഭോക്തൃ ക്ലബുകളും രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. വിദ്യാര്‍ഥികള്‍ക്ക് മികവുറ്റ രീതിയില്‍ ഉപഭോക്തൃ ബോധവത്കരണം നല്‍കി അവരെ ഉപഭോക്ത്യ ബോധവത്കരണത്തിന്‍റെ അടിസ്ഥാന സേവന പ്രചാരകരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment