ജോലിസ്ഥലത്ത് ഹിജാബ് ഒഴിവാക്കണം; ലോ കോളജ് അധ്യാപിക ജോലി രാജിവച്ചു

കൊൽക്കത്ത: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കോളജ് അധികൃതരുടെ നിര്‍ദേശത്തിൽ പ്രതിഷേധിച്ചു ജോലിയില്‍നിന്നു രാജിവച്ച് അധ്യാപിക. കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സ്വകാര്യ ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലി രാജി വച്ചത്. അഞ്ചിനായിരുന്നു സഞ്ജിദ രാജി സമര്‍പ്പിച്ചത്. മേയ് 31നു ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ പറഞ്ഞു. സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തോളം കാലമായി ജോലി ചെയ്‌തുവരികയാണ് സഞ്ജിദ.മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ്‌ താന്‍ രാജിവെച്ചതെന്ന്‌ അവർ പറഞ്ഞു.

Read More

ഭീതിയോടെ ജീവിതം! ഈ ദ്വീപിലെ നിവാസികൾ ജീവിക്കുന്നത് ഭയം ഒഴിയാതെ, കാരണമിങ്ങനെ…

സമ്പന്നമായ സാംസ്കാരിക പൈതൃകം, വന്യജീവികൾ, പ്രകൃതി എന്നിവ കാരണം പ്രശസ്തമായ രാജ്യങ്ങളും ദ്വീപുകളും ഉണ്ട്. എന്നാൽ ദക്ഷിണ കൊറിയയിലെ ഈ ദ്വീപ് പേരുകേട്ടത് ഈ വിധമല്ല, മറിച്ച് സുരക്ഷയുമായി ബന്ധപ്പെട്ടാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ കൊറിയയിലെ യോൺപിയോങ് ദ്വീപിലെ പൗരന്മാർക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയുന്നില്ല. അവിടെ ആളുകൾക്ക് സാധാരണ ജീവിതം നയിക്കാനും കഴിയില്ല. ഉത്തര കൊറിയയുടെ അതിർത്തിയിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ശത്രുരാജ്യത്തിന്‍റെ ആക്രമണം ഭയന്ന് ജനങ്ങൾ നിരന്തരം ജീവിക്കുന്നു എന്നതാണ് പറയപ്പെടുന്നത്. ജനുവരിയിൽ ശാന്തമായ ദ്വീപിൽ പ്യോങ്‌യാങ് ആക്രമണം നടത്തിയതോടെയാണ് ഭീതിയുള്ള ദിനങ്ങൾ ആരംഭിച്ചത്. ആക്രമണം തനിക്ക് മറക്കാൻ കഴിയുന്നില്ലെന്ന് ദ്വീപ് നിവാസിയായ  ജംഗ് യൂൻ ജിൻ എന്ന യുവതി  ഒരു അഭിമുഖത്തിൽ പറഞ്ഞതും ശ്രദ്ധ നേടി. വടക്കൻ കൊറിയൻ ദ്വീപുകൾ തീരത്ത് നിന്ന് കണ്ടെത്താൻ…

Read More

ഘടകക്ഷികളുടെ പ്രതിഷേധം അടങ്ങുന്നില്ല; എൻഡിഎയിൽ ഇരട്ടനീതിയെന്ന് ശിവസേന ഷിൻഡേ വിഭാഗം; പുതിയ മന്ത്രിമാർ ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ സത്യപ്രതിജ്ഞചെയ്ത മന്ത്രിമാർ ചുമതലയേറ്റിട്ടും എൻഡിഎയിൽ ഘടകകക്ഷികളുടെ പ്രതിഷേധം അടങ്ങുന്നില്ല. മന്ത്രിസ്ഥാനത്തെച്ചൊല്ലി എൻസിപി അജിത് പവാർ പക്ഷത്തിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗവും പരസ്യവിമർശനവുമായി രംഗത്തെത്തി. എൻഡിഎയിൽ ഇരട്ടനീതിയാണെന്നു ഏക് നാഥ്‌ ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്കു കിട്ടിയില്ല. മുന്നണിയിൽ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് പാർട്ടി. ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകിയിട്ടും പാർട്ടിക്ക് കാബിനറ്റ് മന്ത്രി സ്ഥാനം നൽകിയില്ല. ലഭിച്ചതാകട്ടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം. എൻസിപി അജിത് പവാർ പക്ഷത്തിനും പരിഗണന ലഭിച്ചില്ലെന്നു ഷിൻഡേ വിഭാഗം നേതാക്കൾ പറഞ്ഞു. എന്നാൽ, ബിജെപിക്കു നിരുപാധിക പിന്തുണ നൽകുമെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എംപി പറഞ്ഞു. അതേസമയം, പുതിയ മന്ത്രിമാർ ഇന്നു രാവിലെ ഓഫീസുകളിൽ എത്തി ചുമതയേറ്റു.…

Read More

തൃശൂർ ഡിസിസി വിഷയം കത്തുന്നു; മുരളീപക്ഷക്കാരന്‍റെ വീടാക്രമിച്ചു; പ്രശ്നം തീർക്കാൻ മുരളി എത്തും

തൃശൂർ: തൃശൂർ മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പുകഞ്ഞു കത്തുന്ന തൃശൂർ ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒടുവിൽ കെ. മുരളീധരൻ എത്തുന്നു. ഇന്നലെ രാത്രി മുരളിയുടെ അടുത്ത അനുയായി സജീവൻ കുരിയച്ചിറയുടെ വീടിനുനേരേ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്നു കോഴിക്കോടുനിന്ന് മുരളീധരൻ, സജീവൻ കുരിയച്ചിറയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ. മുരളീധരനേറ്റ കനത്ത പരാജയത്തിന്‍റെ തുടർച്ചയായി തൃശൂർ കോണ്‍ഗ്രസിൽ പോസ്റ്ററൊട്ടിക്കലും കൂട്ടത്തല്ലും ഡിസിസി പ്രസിഡന്‍റിന്‍റെയും യുഡിഎഫ് ജില്ല ചെയർമാന്‍റെയും രാജിയും വീടാക്രമണവുമെല്ലാം നടന്നതോടെ ആകെ കലുഷിതമായ ജില്ലാ കോണ്‍ഗ്രസിനെ ശാന്തമാക്കാൻ മുരളി നേരിട്ട് ഇടപെടുമെന്നാണു വിവരം. തന്‍റെ തോൽവിയുടെ പേരിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ മുരളി പറഞ്ഞിരുന്നു. എന്നാൽ കായികമായ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മുരളി തന്നെ നേരിട്ട് പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നത്.ഇന്നലെ രാത്രിയിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ സജീവൻ…

Read More

‘പണിക്കർ ഗൂഗിൾ കമന്‍ററിക്കാരൻ; ‘ഗണപതിവട്ടം ജി’ എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണ്; പ്രശാന്ത് മലവയൽ

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പിന്തുണയുമായി വയനാട് ബിജെപി നേതാവ് പ്രശാന്ത് മലവയൽ. ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കിമാറ്റിയെന്ന് പ്രശാന്ത് പറഞ്ഞു. കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരേയാണ് പ്രശാന്ത് മലവയൽ രംഗത്തെത്തിയത്. ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് നേതാവിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പണിക്കർ ഗൂഗിളിൽ നോക്കി കമന്‍ററി പറയുന്നവൻ’ “ഗ്രൗണ്ടിലെയാധാർഥ്യം ” പണിക്കരുടെ കമന്‍ററിയിൽ പറഞ്ഞതല്ല. പണിക്കരെ ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കി മാറ്റി. 17000 ഉണ്ടായിരുന്നത് 18000 കൂട്ടി 20 ദിവസം കൊണ്ട് 35000 ആക്കിയിട്ടുണ്ട്. ആനിരാജയും സുരേന്ദ്രനും തമ്മിൽ 4000 വോട്ടിന്‍റെ വ്യത്യാസം മാത്രം. ഗണപതിവട്ടത്ത് ആകെ 216 ബൂത്തുള്ളതിൽ 8 എണ്ണത്തിൽ…

Read More

ശ്രേയാംസ് കുമാറിനെ സിപിഎംവഞ്ചിച്ചു: മുന്നണി മര്യാദയുടെ ലംഘനമെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എഴുപതുകളിൽ ഇടതുമുന്നണി കൺവീനറായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ ദ്രോഹിച്ച സിപിഎം അദ്ദേഹത്തിന്‍റെ മകൻ എം.വി ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയ ജനതാദളിനെയും ക്രൂരമായി വഞ്ചിച്ചിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്.രാഷ്ട്രീയ ജനതാദളിന് മന്ത്രി സ്ഥാനമോ, ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ എൽഡിഎഫ് നൽകാത്തത് മുന്നണി മര്യാദയുടെ ലംഘനമാണ്. 2009 ൽ നിലവിലുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ ലോക്സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എൽഡിഎഫിൽനിന്നു പുകച്ചു പുറത്താക്കിയതും സിപിഎം ആണ്. കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് ത്യജിച്ചാണ് വീരേന്ദ്രകുമാറിന് നൽകിയത്. പിന്നീട് സിപിഎം നേതാക്കൾ കാലുപിടിച്ചാണ് വീരേന്ദ്രകുമാറിനെയും പാർട്ടിയെയും എൽഡിഎഫിലേക്ക് ആനയിച്ചത്. വീരേന്ദ്രകുമാറിന്‍റെ മരണശേഷം ബാക്കിവന്ന ചുരുങ്ങിയ കാലാവധിയിൽ ശ്രേയാംസ് കുമാർ രാജ്യസഭാംഗമായെങ്കിലും, പിന്നീട് രണ്ടു തവണ ഒഴിവുവന്നപ്പോഴും അവഗണിക്കുകയാണുണ്ടായത്. എൽഡിഎഫ് മന്ത്രിസഭയിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കി. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ കുമാരസ്വാമിയുടെ…

Read More

ഫ്‌ളാറ്റുകളില്‍ പെയിന്‍റിംഗിന് പോയിട്ടുണ്ട്, നന്നായി കഷ്ടപ്പെട്ടു; അസീസ് നെടുമങ്ങാട്

2016 ലായിരുന്നു വിവാഹം. എനിക്ക് 26 വയസ്. ഞാനൊന്ന് ഗള്‍ഫില്‍ പോയി വന്ന സമയമായിരുന്നു. വീട്ടില്‍ തിരക്കിട്ട പെണ്ണന്വേഷണം. എന്‍റെ കൂട്ടുകാരന്‍ സന്ദീപിന്‍റെ അനിയത്തിയുടെ വിവാഹത്തിന് പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാര്‍ വഴി ആലോചിച്ചു. ഗള്‍ഫിലാണെന്നാണു പറഞ്ഞത്. പക്ഷെ കല്യാണം കഴിഞ്ഞ് ഞാന്‍ തിരിച്ചു പോയില്ല. അങ്ങനൊരു പ്ലാനും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയിന്‍റിംഗിന് പോകുമായിരുന്നു. അതിനിടയിലാണ് കോമഡി സ്റ്റാഴ്‌സില്‍ അവസരം കിട്ടിയത്. പിന്നെ പെയിന്‍റിംഗിന് പോകാന്‍ പറ്റാതായി. ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്‌സിലെ ആളല്ലേ എന്ന്. അങ്ങനെ ഫ്‌ളാറ്റുകളില്‍ പെയിന്‍റിംഗിന് പോയിത്തുടങ്ങി. അതാകുമ്പോള്‍ ആളുണ്ടാകില്ല. വീണ്ടും സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ട്രൂപ്പുകളിലും സജീവമായി. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ അവസരം നോക്കാന്‍ വേണ്ടി എറണാകുളത്ത് വന്ന് താമസിച്ചു. ഒരു മുറിയില്‍ എന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാർ. 200 രൂപ…

Read More

വാഹനത്തിന് പിഴ; വ്യാജ സന്ദേശത്തിനെതിരേ മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: മോട്ടോർ വഹന വകുപ്പിന്‍റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പേരില്‍ വാട്സാപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹനവകുപ്പിന്‍റെ പേരിലാണ് സന്ദേശം വരുന്നത്. മെസേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക- കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന…

Read More

തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയും ഒരുപാടുകാലം, വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല; ബാബുരാജ്

പത്ത്, പതിനഞ്ച് വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട് എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്. അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്‍റെ അടുത്ത സുഹൃത്തായിരുന്നു. ബേബിയെന്നും വെള്ളമടിക്കുന്ന ആളാണ്. ക്ലൈമാക്‌സ് മുഴുവൻ വെള്ളമടിച്ച് നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ട് എടുത്ത ക്ലൈമാക്‌സാണ്. ആ അഞ്ച് ദിവസവും ഇതേ മൂഡ് നിലനിർത്തണം. അത് വലിയ പണിയായിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല. -ബാബുരാജ്

Read More

മോദിയെ ഉപദേശിച്ച് ആര്‍എസ്എസ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു; സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നു; മോഹൻ ഭാഗവത്

നാഗ്‌പുര്‍: അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിനെ വിമർശിച്ചും ഉപദേശിച്ചും ആര്‍എസ്എസ്. പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്നും അവരെ ശത്രുവായി കാണരുതെന്നും നാഗ്‌പുരിൽ നടന്ന ആര്‍എസ്എസ് സമ്മേളനം നിര്‍ദേശം നൽകി. മണിപ്പുരിൽ പരിഹാരം വേണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഒരു വർഷമായി മണിപ്പുർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സ‍ർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.

Read More