വാഴയ്‌ക്കൊക്കെ എന്താ വില ! പിതാവിന്റെ കഴുത്തില്‍ കത്തിവെച്ച് 24കാരന്‍ തട്ടിയത് ഒന്നേകാല്‍ കോടി രൂപ…

മക്കള്‍ മാതാപിതാക്കള്‍ക്ക് തലവേദനയാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. മാതാപിതാക്കള്‍ എത്രയൊക്കെ സഹിച്ചാലും ക്ഷമിച്ചാലും ചില മക്കള്‍ നേരെയാവില്ല.

ഒരു പരിധി കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഒന്നും ചെയ്യാനുമാവില്ല. അത്തരമൊരു മകനാണ് മുംബൈയിലെ ബാന്ദ്രയില്‍ ഇപ്പോള്‍ അറസ്റ്റിലായത്.

24-വയസ്സുള്ള രാഹുല്‍ ദോന്ദ്കര്‍ എന്ന യുവാവ്. സ്വന്തം മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ വിവിധ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊന്നുമല്ല, മാതാപിതാക്കളുടെ കഴുത്തില്‍ കത്തിവെച്ച് ഒന്നേ കാല്‍ കോടി രൂപയോളം തട്ടിയെടുത്തു എന്നൊരു കുറ്റം മാത്രമേ ഈ ചെറുപ്പക്കാരന്‍ ചെയ്തുള്ളൂ.

ചെറുപ്പം മുതലേ പ്രശ്നക്കാരനായിരുന്നു ഇയാളെന്നാണ് പിതാവ് മാരുതി ദോന്ദ്കര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

നല്ല സാമ്പത്തികാവസ്ഥയുള്ള പിതാവ് മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഒറ്റ മകനാണ് രാഹുല്‍.

ചെറുപ്പത്തിലേ രാഹുലും ബിസിനസിലിറങ്ങി. എന്നാല്‍, തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. അതിനാല്‍, ഓരോ തവണ ബിസിനസില്‍ നഷ്ടം വരുമ്പോഴും രാഹുല്‍ വീട്ടിലേക്ക് വരും.

മാതാപിതാക്കളെ ഭീഷണിപ്പെടുത്തി കുറേ കാശ് കൈയിലാക്കും. അതു കഴിഞ്ഞ്, വീണ്ടും കടക്കാരനാവും. വീണ്ടും മാതാപിതാക്കളില്‍നിന്നും കാശ് തട്ടിയെടുക്കും. ഇതാണ് സാധാരണ അവസ്ഥ.

എന്നാല്‍, ഇത്തവണ കൈവിട്ട കളിക്കാണ് ഇയാള്‍ മുതിര്‍ന്നത്. വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് കാശ് ആവശ്യപ്പെട്ടു. അവര്‍ നല്‍കാന്‍ തയ്യാറായില്ല.

അതോടെ ഇയാള്‍ വഴക്കായി, ഭീഷണിയായി. മാതാപിതാക്കള്‍ വഴങ്ങാതായതോടെ അയാള്‍ പോക്കറ്റില്‍നിന്നും കത്തിയെടുത്ത്. അതു കാണിച്ച് ഭീഷണിപ്പെടുത്താനൊന്നും നിന്നില്ല.

നേരെ പിതാവിന്റെ കഴുത്തില്‍ കത്തി വെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ച പിതാവിന്റെ കഴുത്തില്‍ കത്തി കൊണ്ട് വരഞ്ഞ് ഭയപ്പെടുത്തി കാര്യം അയാള്‍ നടത്തി.

പിന്നീട്, അമ്മയുടെ 16 സ്വര്‍ണ്ണ വളകള്‍ അഴിച്ചു വാങ്ങി. ഗണപതി വിഗ്രഹത്തിലെ സ്വര്‍ണ്ണ കിരീടവും വില പിടിപ്പുള്ള ആഭരണങ്ങളില്‍ ചിലതും എടുത്ത ശേഷം സ്ഥലം വിട്ടു.

സാധാരണ ഗതിയില്‍ വീട്ടുകാര്‍ പോലീസിനെ ഇതൊന്നും അറിയിക്കാറില്ലാത്തതാണ്. ഇതാണ് ഇയാള്‍ക്ക് ഇതുവരെ ബലമായതും.

എന്നാല്‍ ഇത്തവണ മാതാപിതാക്കള്‍ മാറി ചിന്തിച്ചതോടെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് ഇയാളെ തേടിവന്നു.

പിതാവിന്റെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയും ചെയ്തു.

Related posts

Leave a Comment