കളമശേരിയിൽ കല്ലറയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കമ്പനി സ്ഥാപിക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയില്‍ നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അതിനുള്ളില്‍ അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് കല്ലറയും അസ്ഥികൂടവും കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരെത്തി അസ്ഥികള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. 1963ല്‍ എച്ച്എംടി സ്ഥാപിക്കുന്നതിന് താമസക്കാരെ ഒഴിപ്പിച്ചു സ്ഥലമുടമകളില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. എച്ച്എംടി 240 ഏക്കര്‍ ഭൂമി ഹൈടെക് പാര്‍ക്കിനായി 2002ല്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു. അതിനു മുന്നേ മറവു ചെയ്ത ജഡമായിരിക്കാമെന്നാണു നിഗമനം. കുഴി താഴ്ത്തി മൃതദേഹം മറവു ചെയ്ത ശേഷം അതിനുമുകളില്‍ വെട്ടുകല്ലുകൊണ്ടുള്ള “കല്‍പ്പലകകള്‍’ മേല്‍ക്കൂര കണക്കെ പാകിയ നിലയിലാണു കല്ലറ കണ്ടെത്തിയത്.

Read More

വനിതാസുരക്ഷ ഉറപ്പാക്കി ഫെഫ്ക സിനി ഡ്രൈവേഴ്സ് യൂണിയൻ

കൊച്ചി: സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ ‘സുരക്ഷിത യാത്ര’ എന്ന പേരിൽ പുതിയ ഒരു പദ്ധതിക്ക് തുടക്കം. ഫെഫ്കയുടെ ഓഫീസിൽ പ്രസിഡന്‍റ് സിബി മലയിലിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിഖില വിമൽ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ ഉദ്ദേശം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്സ് യൂണിയന്‍റെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതയാത്ര ഒരുക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഒരു സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് സിബി മലയിൽ പറഞ്ഞു. ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന ഭാഗത്ത് വാഹനം ഓടിക്കുന്ന അംഗത്തിന്‍റെ പേരും മെമ്പർ ഐഡി നമ്പറും കൂടാതെ ക്യു ആർ കോഡും ഉള്ള ഒരു കാർഡ് ഉണ്ടാകും. വാഹനം സംബന്ധിച്ചോ വാഹനത്തിന്‍റെ ഡ്രൈവറെ സംബന്ധിച്ചോ എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ…

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; വിദേശമലയാളിക്ക് നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ആലുവ: പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദുബായിൽ പരിചയപ്പെട്ട യുവതിയാണ് ഷെയർ ട്രേഡിംഗിൽ വിദഗ്ധയാണെന്നും വൻ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ച് നാലരക്കോടി രൂപ തട്ടിയെടുത്തത്. വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പിന്നീട് ആശയ വിനിമയം നടത്തിയത്. തട്ടിപ്പ് സംഘം ആവശ്യപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകിയത് വിശ്വാസം ജനിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിൽ നാലരക്കോടിയോളം രൂപ നിക്ഷേപിച്ചു. വൻ ലാഭം മൊബൈൽ ആപ്പിലെ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ്…

Read More

വാർഡ് പുനർവിഭജനം;നഗരസഭയിലും കോര്‍പറേഷനിലും 10 ശതമാനം പോലും പട്ടികജാതി സംവരണ വാർഡുകളില്ല

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ നഗരസഭയിലും കോര്‍പറേഷനുകളിലും വാർഡ് പുനർവിഭജനം നടന്നപ്പോൾ പത്തു ശതമാനം പോലും പട്ടികജാതി സംവരണ സീറ്റുകളില്ല. തദ്ദേശ സ്വയം ഭരണ വകുപ്പ് 2024 സെപ്റ്റംബര്‍ 10 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡുകളുടെ എണ്ണവും അതില്‍ എസ്‌സി/എസ്ടി സംവരണ വാര്‍ഡുകളും നിശ്ചയിച്ചിട്ടുണ്ട്. ഇതിലാണ് എസ്‌സി/എസ്ടി വിഭാഗത്തിന് പത്തു ശതമാനം പോലും സംവരണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ലഭിക്കേണ്ട 10 ശതമാനം സംവരണം നിയമങ്ങളിലെ പഴുതുകളിലൂടെ അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ 100 വാര്‍ഡുകളില്‍ 10 പട്ടികജാതി സംവരണ സീറ്റുകള്‍ ഉണ്ട്. എന്നാല്‍ 2024 ലെ പുതിയ വിജ്ഞാപന പ്രകാരം 101 വാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ സംവരണ സീറ്റുകള്‍ ഒമ്പത് ആയി കുറഞ്ഞു. കൊല്ലം, തൃശൂര്‍…

Read More

പുതുവര്‍ഷത്തിലും പൊന്ന് തിളങ്ങും: കുതിച്ചുയർന്ന് സ്വർണ വില

കൊച്ചി: പിടിതരാതെ കുതിച്ചുയരുന്ന സ്വര്‍ണവില പുതുവര്‍ഷത്തിലും തിളങ്ങും. 2025 സ്വര്‍ണവിലയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍, ഫെഡ് പോളിസി നിലവില്‍ രണ്ടു തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താല്‍പര്യം, നാണയപ്പെരുപ്പത്തിന്‍റെ കുതിപ്പ്, ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍ ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രാജ്യത്ത് സര്‍ക്കാര്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കുറച്ചത് മൂലം കള്ളക്കടത്ത് തടയാനായി. ഇംപോര്‍ട്ട് കുറച്ച് കറന്‍സിയെ സംരക്ഷിക്കാനും ഇതുമൂലം സാധിച്ചു. അതേസമയം 2024 സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാക്കിയ വര്‍ഷമായിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഉയര്‍ച്ചയും കറന്‍സിയിലും ഇംപോര്‍ട്ട് ഡ്യൂട്ടിയിലും ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റം ഒരു വര്‍ഷം കൊണ്ട് 31 ശതമാനമാണ്. 2024 ജനുവരി രണ്ടിന് ഗ്രാമിന് 5,875 രൂപയും, പവന് 47,000 രൂപയുമായിരുന്നു സ്വര്‍ണവില. ഒക്‌ടോബര്‍ 31 ന് ഗ്രാമിന് 7,455 രൂപയും…

Read More

അങ്കമാലിയിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത്  കാറ്ററിംഗ് യൂണിറ്റിലെ തൊളിലാളികൾ

അങ്കമാലി: സംസ്ഥാന പാതയിൽ ടെമ്പോ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഡ്രൈവർ പാലക്കാട് തച്ചക്കോട് എലവും പാടം പാരിജാൻ മൻസിലിൽ അബ്ദുൾ മജീദ് (58) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപം മിനി ഇൻഡസ്ട്രിയൽ ഏരിയക്ക് മുൻന്നിലായിരുന്നു അപകടം.ട കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 18 പേരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിർ ദിശയിൽ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. റബർ മരക്കഷണങ്ങൾ കയറ്റി പോയ ലോറിയുടെ ഡ്രൈവറിന്‍റെ ഭാഗത്തെ പ്ലാറ്റ്ഫോമിലും തടി കഷണങ്ങളിലുമാണ് ടെമ്പോ ഇടിച്ചിട്ടുള്ളത്. ‌പാലക്കാട് കോശി കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ സന്ധ്യ (35),അനിത (34), ധന്യ പ്രിയ (38),…

Read More

ആലുവയിൽ ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അനാഥാലയത്തിൽ കഴിഞ്ഞിരുന്ന യുവാവ് കൊല്ലപ്പെട്ടു

ആലുവ: ശിവരാത്രി മണപ്പുറത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾ കൊല്ലപ്പെട്ടു. ആലുവയിലെ അനാഥാലയത്തിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ജോസൂട്ടി (25) യാണ് ആലുവ മണപ്പുറത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൊലപാതകം നടന്ന ശേഷം ഉളിയന്നൂർ സ്വദേശി അടങ്ങുന്ന രണ്ടംഗ സംഘം ബൈക്കിൽ കയറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ ജോസൂട്ടിയെ കണ്ടത്. ആലുവ മണപ്പുറത്തെ കുട്ടി വനത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ആലുവ പോലീസെത്തി നടപടികൾ സ്വീകരിച്ചു.

Read More

പിതാവിനെ നഷ്ടപ്പെട്ട മകന്‍റെ വേദനയില്‍ സന്തത സഹചാരി പെപ്പിന്‍ തോമസ്

കൊച്ചി: “പിതാവിനെ നഷ്ടപ്പെട്ട ഒരു മകന്‍റെ ഹൃദയവേദനയിലാണ് ഞാനിപ്പോള്‍. വാസുവേട്ടന്‍ എനിക്ക് അത്രമേല്‍ പ്രിയമുള്ള ആളായിരുന്നു. ഓരോ പുസ്തകവും അച്ചടിക്കായി ഏല്പിക്കുന്നത്, കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ ഒരുമിച്ചു നടത്തിയ എത്രയെത്ര യാത്രകള്‍, എപ്പോഴും ഒരു മകനോടുള്ള സ്‌നേഹവും കരുതലും തന്ന വാസുവേട്ടന്‍ ഇനിയില്ലെന്ന വേദന താങ്ങാവുന്നതില്‍ അധികമാണ്. നാലു ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടു മടങ്ങിയതാണ്…’ എം.ടി. വാസുദേവന്‍ നായരുടെ സന്തതസഹചാരിയായിരുന്ന തൃശൂര്‍ കറന്‍റ് ബുക്ക്‌സ് ഉടമ പെപ്പിന്‍ തോമസ് മുണ്ടശേരിയുടെ വാക്കുകള്‍ ഇടറി.1956 ല്‍ പെപ്പിന്‍റെ പിതാവും കറന്‍റ് ബുക്ക്‌സ് ഉടമയുമായ തോമസ് മുണ്ടശേരിയുമായി തുടങ്ങിയതാണ് എംടിയുമായുള്ള സൗഹൃദം. രണ്ടു മൂന്നു കഥാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം നാലുകെട്ട് ആദ്യമായി അച്ചടിക്കുന്നത് തോമസ് മുണ്ടശേരിയാണ്. പിതാവിന്‍റെ മരണ ശേഷം പെപ്പിന്‍ പ്രസിദ്ധീകരണ രംഗത്ത് എത്തിയതോടെ ഈ ബന്ധം കൂടുതല്‍ ഊഷ്മളമായി. എംടിയുടെ രണ്ടാമൂഴം ഉള്‍പ്പെടെ എഴുപത്…

Read More

കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ റൺ ഉത്സവത്തിൽ പങ്കെടുത്തു: പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം നാളെ സമാപിക്കും

കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഗുജറാത്തിലെ റൺ ഉത്സവിൽ പങ്കെടുത്തു. ഗുജറാത്തിന്‍റെ വികസനം, നവീകരണം, പൈതൃകം എന്നിവ അറിഞ്ഞുകൊണ്ടുള്ള പര്യടനം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. പര്യടനം നാളെ (ഡിസംബർ 23 ന്) സമാപിക്കും. പര്യടനത്തിന്‍റെ അഞ്ച്, ആറ് ദിവസങ്ങളിൽ, പ്രതിനിധി സംഘം റൺ ഓഫ് കച്ച് സന്ദർശിച്ചു.ധോർഡോ ഗ്രാമത്തിലെ സർപഞ്ചായ ശ്രീ മിയ ഹുസൈൻ ഗുൽ ബേഗുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച്ച നടത്തി.2005ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച റൺ ഉത്സവത്തിലൂടെ ഒരിക്കൽ ഉപ്പ് നിക്ഷേപത്താൽ തരിശായിരുന്ന ഈ പ്രദേശം ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയതിൻ്റെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു. ഇപ്പോൾ ഒരു സുപ്രധാന…

Read More

സ്വർണാഭരണം കവർന്നു: ഒളിവിൽപോയ ഗുണ്ട നേപ്പാൾ അതിർത്തിയിൽ പിടിയിൽ

ആലുവ: യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. തടിയന്‍റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം അടക്കം 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്ത് 17ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി…

Read More