കൊല്ലം-എറണാകുളം മെമു സ്പെഷൽ ട്രെയിൻ ജനുവരി 30 വരെ നീട്ടി; സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ

കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സർവീസ് നടത്തിയിരുന്ന കൊല്ലം – എറണാകുളം മെമു സ്പെഷൽ ട്രെയിൻ (06169/70) സർവീസ് 2026 ജനുവരി 30 വരെ ദീർഘിപ്പിച്ച് റെയിൽവേ.നേരത്തേ ഈ ട്രെയിൻ നവംബർ 28 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്. സർവീസ് ദീർഘിപ്പിച്ചുവെങ്കിലും സ്റ്റോപ്പുകളിലോ സമയക്രമത്തിലോ മാറ്റമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.ഈ ട്രെയിൻ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ് നടത്തുന്നത്. ഇത് പ്രതിദിന സർവീസാക്കി സ്ഥിരപ്പെടുത്തണമെന്ന യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം റെയിൽ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇത് കൂടാതെ പാലക്കാട്-കണ്ണൂർ ( 06031), കണ്ണൂർ-കോഴിക്കോട് (06032), കോഴിക്കോട് -പാലക്കാട് (06071) എന്നീ പ്രതിദിന പാസഞ്ചർ സ്പെഷൽ ട്രെയിൻ സർവീസുകളും ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. നേരത്തേ ഈ ട്രെയിനുകൾ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം നോർത്ത്…

Read More

കേരളം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്ന കാര്യം പുറത്തുവരണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്‌നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം പണം വാങ്ങിയത് ആരില്‍ നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. പണം സ്വീകരിച്ചത് ആരില്‍ നിന്നാണെന്ന് പുറത്തുവന്നാല്‍ ഇടപാടിന്‍റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും. മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. 9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ നിന്നും പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന്…

Read More

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് ഇരുപത്തിരണ്ടുകാരൻ ആറ് വർഷത്തിനു ശേഷം പിടിയിലായി

വണ്ടിപ്പെരിയാർ: ആറു വർഷങ്ങൾക്കു മുന്പ് പോക്സോ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി. തമിഴ്നാട് വീരപാണ്ടി സ്വദേശി അരുണ്‍ (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽനിന്നു പിടികൂടിയത്. 2019ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുണ്‍. ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിനു ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിന്‍റെയുംകൂടി സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ ലൈംഗിക അതിക്രമം: 19 കാരിയുടെ പരാതിയിൽ മധ്യവയസ്കൻ പോലീസ് പിടിയിൽ

നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ 19 കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയാളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേന്നാക്കുളം ഉണക്കപാറയില്‍ സജി (50)യെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.20ന് ട്രിപ്പ് ഓട്ടോയില്‍ സഞ്ചരിക്കവേയാണ് കൂട്ടാര്‍ തേര്‍ഡ്ക്യാമ്പ് നീരേറ്റുപുറം ഭാഗത്തുവച്ച് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. മാനഹാനിയും മനോവിഷമവും വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള പോലീസ് കേസ്. എസ്ഐ ബിജു, എഎസ്ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കുളമ്പുരോഗം: ആശങ്കയിലായി ക്ഷീരകര്‍ഷകര്‍

കോട്ടയം: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കന്നുകാലികളില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് മൃഗസംരക്ഷണവകുപ്പു മുഖംതിരിഞ്ഞു നില്‍ക്കുന്നതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായി. മോനിപ്പള്ളി കന്നുകാലി ചന്തയില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആന്ധ്രയില്‍നിന്നും വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കാളകളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയിക്കുന്നത്. കൂത്താട്ടുകുളം ചന്തയിലും രോഗം വന്ന കന്നുകാലികളെ വില്‍പ്പന നടത്തിയതായി പറയപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഇവിടെനിന്നാണു കന്നുകാലികളെ വാങ്ങുന്നത്. അതിനാല്‍ വ്യാപകമായി പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിരോധകുത്തിവയ്പ് വ്യാപകമായി നടത്താന്‍ സാധിക്കില്ലെന്നും ആവശ്യക്കാര്‍ക്കു മാത്രം കുത്തിവയ്പ് നടത്താമെന്നും കുത്തിവയ്പ് മൂലം പശുക്കള്‍ക്ക് ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നുമുള്ള മറുപടിയാണു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നല്കുന്നത്. ജില്ലയിലെ 80 ശതമാനത്തിനു മുകളില്‍ കന്നുകാലികള്‍ക്കു പ്രതിരോധ കുത്തിവയ്പ് എടുത്താല്‍…

Read More

റബര്‍ താങ്ങുവില ഉയര്‍ത്തല്‍: നേട്ടമില്ലാതെ കര്‍ഷകര്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ റബര്‍ ഷീറ്റ് താങ്ങുവില 200 രൂപയായി ഉയര്‍ത്തിയ സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ക്ക് നേട്ടമില്ല. നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് 200 രൂപ ഉറപ്പാക്കുന്ന സബ്ഡിഡി ലഭിക്കുക. തുക എന്നു വിതരണം ചെയ്യുമെന്നും ഉറപ്പുനല്‍കുന്നില്ല. സംസ്ഥാനത്ത് 60 ശതമാനം കര്‍ഷകരും ലാറ്റക്‌സ് വില്‍ക്കുന്ന സാഹചര്യത്തില്‍ ലാറ്റക്‌സിന് ന്യായവില ഉറപ്പാക്കാന്‍ നടപടിയൊന്നുമില്ല. കിലോയ്ക്ക് ഏഴു രൂപയോളം സംസ്‌കരണ ചെലവില്‍ ഷീറ്റ് തയാറാക്കുന്നവര്‍ക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുക. താങ്ങുവില പദ്ധതിയില്‍ ഇക്കൊല്ലത്തെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. വില 200 പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനഃസ്ഥാപന കാലാവധി കഴിഞ്ഞയാഴ്ച ദീര്‍ഘിപ്പിച്ചു. ഇതിനായുള്ള വെബ്‌സൈറ്റില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മാത്രമാണ് വീണ്ടും പദ്ധതിയില്‍ തുടരാനാവുക. പുതുതായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ വെബ് സൈറ്റില്‍ ലഭ്യമല്ല. ആര്‍പിഎസുകള്‍ തുടരെ അധികൃതരെ ബന്ധപ്പെടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന്…

Read More

വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാൻ റിയൂണിയനെത്തി, പക്ഷേ വെട്ടിലായി: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്; 20 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

വാകത്താനം: 20 വർഷത്തോളം ഒളിച്ചുനടന്ന പ്രതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. 2005ൽ മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ കുമാരനല്ലൂർ പെരുമ്പായിക്കാട് ഫാത്തിമ മൻസിൽ സുധീർ എന്നയാളെയാണ് വാകത്താനം പോലീസ് കണ്ടെത്തിയത്. 2005ൽ തട്ടിപ്പ് നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലയിടങ്ങളിലായി ഒളിവിൽ താമസിച്ച പ്രതി, തന്‍റെ 1989 എസ്എസ്എൽസി ബാച്ചിന്‍റെ 2025ൽ നടന്ന റീയുണിയനിൽ കോട്ടയത്ത് പങ്കെടുത്തവിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രതീഷ് പ്രസാദിന് ലഭിച്ചു. തുടരന്വേഷണത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതര പരിക്കേറ്റ പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരീക്ഷിക്കുകയും കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുശേഷം ചങ്ങനാശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ…

Read More

നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. പ്രതിയായ ദിലീപിന്‍റെ പരാതിയെത്തുടര്‍ന്ന് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്‌ഐആറുകളിലെ പുരോഗതി അറിയിക്കാനാണ് ജസ്റ്റീസ് സി. പ്രദീപ് കുമാറിന്‍റെ നിര്‍ദേശം. മാധ്യമങ്ങള്‍ വിചാരണ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിട്ടിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെന്നായിരുന്നു പരാതി. തുടര്‍ന്ന് 2022 ലെ കോടതി ഉത്തരവിന്‍റെ നിര്‍ദേശത്തില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പറയുന്നത്.

Read More

സംവരണം മറികടന്ന് വനിതാ മുന്നേറ്റം: സ്ഥാനാർഥികളിൽ 52.36% വനിതകൾ

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 52.36 ശതമാനം സ്ത്രീകൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായി 23,562 സീറ്റുകളിൽ മത്സരിക്കുന്ന 75,632 സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളാണ്. 36,027 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളുമാണ് മത്സരരംഗത്തുള്ളത്. 1994ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്‍റെ തുടര്‍ച്ചയായി 2010 മുതല്‍ സംസ്ഥാനത്തു നടപ്പാക്കിയ നിയമത്തെത്തുടർന്നാണ് വനിതകളുടെ മുന്നേറ്റം തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടുതുടങ്ങിയത്. 2020ലെ സ്ഥാനാർഥികളിൽ 51.53 ശതമാനം സ്ത്രീകളായിരുന്നു. 38,566 സ്ത്രീകളും 36,269 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് ജനവിധി തേടിയത്. ഇവരിൽ 12,017 സ്ത്രീകളും 9849 പുരുഷൻമാരും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ 52.26 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 54.37 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 54.82 ശതമാനവും നഗരസഭകളിൽ 54.74 ശതമാനവും കോർപറേഷനുകളിൽ 54.34 ശതമാനവും വനിതാ ജനപ്രതിനിധികളുണ്ടായി. 1038 വനിതാ സ്ഥാനാർഥികൾ ഇത്തവണ കൂടിയിട്ടുണ്ട്. ജനറൽ സീറ്റുകളിൽപോലും വനിതകളെ പ്രമുഖ രാഷ്‌ട്രീയകക്ഷികളടക്കം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നിലവിലെ…

Read More

പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി; നെല്ലു സംഭരണം പാളുന്നു

അമ്പലപ്പുഴ: പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി. ജില്ലയിൽ കർഷകരെ കണ്ണീരിലാഴ്ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടൻ നെല്ലിന്‍റെ വില നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൊയ്തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്‍റൽ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകൾക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥർ. ഒരു മാസം മുൻപ് പുന്നപ്രയിൽ വെട്ടിക്കരി പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾക്കുശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോൾ തകഴി കുന്നുമ്മയിലും കർഷകർ അനുഭവിക്കുന്നത്. താളത്തിനൊത്ത്ഇവിടെ രണ്ടാഴ്ച മുൻപ് കൊയ്ത്ത് പൂർത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികിൽ കൂട്ടിയിട്ട ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതാണ് നെൽ കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. ഈർപ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ…

Read More