ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കേരളം ലോകത്തിനുതന്നെ മാതൃകയായെന്ന് കെ.കെ. ശൈലജ

മട്ടന്നൂർ: കേരളത്തിൽ പട്ടിണിയിൽ നിന്ന് ജനങ്ങളെ മുക്തരാക്കാനായെന്ന് കെ.കെ. ശൈലജ എംഎൽഎ. 1957നുശേഷം കേരളത്തിൽ ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെയാണ് കേരളം ലോകത്തിനുതന്നെ മാതൃകയാകുംവിധം വളർന്നതെന്നും എംഎൽഎ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് ‘തളിരണിയും തില്ലങ്കേരി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ പാറയിലും സംസ്ഥാനതല വികസന റിപ്പോര്‍ട്ട് റിസോഴ്‌സ് പേഴ്‌സണ്‍ എം. ബാബുരാജും അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും എംഎല്‍എ ആദരിച്ചു. ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്‌സര്‍വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന അഭിപ്രായം വികസന സദസിൽ ഉയർന്നു. പന്നി, കുരങ്ങ് ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ നഗരം സൗന്ദര്യവല്‍ക്കരണമെന്നും പൊതുപരിപാടികള്‍ നടത്താനായി…

Read More

ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഗതാഗത മന്ത്രി

കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് ഇവരുടെ  യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

Read More

വന്ദേ ഭാരത് സ്ലീപ്പർ രണ്ടാം റേക്കും റെഡി: നിരവധി നവീകരണങ്ങളുമായി പരീക്ഷണ ഓട്ടം ഉടൻ

പരവൂർ: രാജ്യത്ത് ഉടൻ സർവീസ് ആരംഭിക്കാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍റെ രണ്ടാം റേക്കിന്‍റെ നിർമാണം പൂർത്തിയായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് നിർമിച്ച ഈ റേക്ക് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് 10 വന്ദേ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേ ഓർഡർ നൽകിയിരുന്നത്. ഇതിൽ രണ്ടാമത്തേതാണ് ഐസിഎഫിനു കൈമാറിയിട്ടുള്ളത്. പരീക്ഷണ ഓട്ടം പല ഘട്ടങ്ങളിലായി ഉടൻ ആരംഭിക്കുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി.ആദ്യ ട്രെയിന്‍റെ പരീക്ഷണ ഓട്ടം മാസങ്ങൾക്കുമുമ്പ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. രണ്ടാമത്തെ ട്രെയിന്‍റെ ട്രയൽ റണ്ണും നടത്തിയ ശേഷം സർവീസ് ആരംഭിക്കാനാണു റെയിൽവേയുടെ തീരുമാനം. രണ്ട് വന്ദേഭാരത് സ്വീപ്പർ ട്രെയിനുകളുടെ സർവീസ് ഉദ്ഘാടനം ഒരുമിച്ചായിരിക്കുമെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിഇഎംഎൽ വിതരണം ചെയ്ത രണ്ടാമത്തെ റേക്ക് ഐസിഎഫിൽ ഇപ്പോൾ…

Read More

വൈക്കത്തു നിന്ന കവര്‍ന്ന 17 മൊബൈല്‍ ഫോണ്‍  വില്‍ക്കാനെത്തി; നാലു യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: വൈക്കത്തെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോൺ മോഷ്ടിച്ച് എറണാകുളത്ത് വില്‍ക്കാന്‍ ശ്രമിച്ച സംഘത്തിലെ നാല് യുവാക്കള്‍ അറസ്റ്റില്‍. വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടില്‍ ആദിശേഷന്‍ (21), തോട്ടകം ഇണ്ടാംതുരുത്തില്‍ ആദര്‍ശ് അ ഭിലാഷ് (18), കടുത്തുരുത്തി പു ഴയ്ക്കല്‍ മാനാര്‍ ജോസ് നിവാസി ല്‍ മാര്‍ക്കോസ് (20), ചേര്‍ത്ത ല പള്ളിപ്പുറം ഭഗവതിവെളിയി ല്‍ തമ്പുരാന്‍ സേതു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്‌ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളെ ഇന്ന് രാവിലെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു.പള്ളിപ്പുറം സ്വദേശി ശിവദി(18)നെയാണ് വൈക്കം പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുളന്തുരുത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ കണ്ടെത്തുന്നതിനായി…

Read More

പട്ടാപ്പകൽ വീട്ടിലെത്തി വയോധികയുടെ മാല കവർന്ന സംഭവം;  സിസിടിവി ദൃശ്യം കിട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബൈക്കിൽ വീട്ടിലെത്തിയ ആൾ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. നീല ജൂപ്പിറ്റർ സ്കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. സ്കൂട്ടറിന്‍റെ നമ്പറും മറച്ച നിലയിലാണ്. കണിയാർ കുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ആൾ ഇന്നലെ പൊട്ടിച്ചു കടന്നുകളഞ്ഞത്. വീടിന്‍റെ പിൻവശത്തുനിന്നും മീൻ മുറിക്കുന്നതിനിടെ ജാനകിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച ശേഷം വീടിന്‍റെ ഉള്ളിൽ പ്രേവേശിച്ച് മുൻ ഭാഗത്തുകൂടിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ജാനകിപറയുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ ആളെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും ജാനകി പറയുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.

Read More

ഉടമസ്ഥാവകാശം മാറ്റാതെ കാർ വിറ്റു; വാങ്ങിയയാൾ നടത്തുന്ന നിയമലംഘനത്തിന് നോട്ടീസ് എത്തുന്നത് വയോധികനായ മണിക്ക്

കുമരകം: തന്‍റെ പഴയ കാര്‍ ഏഴുമാസം മുമ്പ് വിറ്റിട്ടും ഇപ്പോഴും പിഴ അടയ്ക്കാന്‍ നോട്ടീസ് വരുന്നത് 70 കാരനായ വയോധികന്. ഉടമസ്ഥാവകാശം രേഖാമൂലം മാറ്റം ചെയ്യാത്തതാണ് ചെങ്ങളം മൂന്നുമൂല സ്വദേശിയായ ടി.എസ്. മണിക്ക് വിനയായത്. വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയായ വി.എച്ച്. അസീസ് ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നാണ് മണി പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്യാതിരുന്ന സാഹചര്യത്തില്‍ എഗ്രിമെന്‍റ് പ്രകാരമാണ് കാര്‍ കൈമാറിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ പണം അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം മാറ്റാതെ കാര്‍ വില്‌ക്കേണ്ടി വന്നതെന്ന് മണി പറയുന്നു. കാര്‍ നല്‍കിയപ്പോള്‍ കാറിന് ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അസീസ് ഇന്‍ഷ്വറന്‍സ്പുതുക്കിയിട്ടില്ല. ആറു മാസമായി ഇന്‍ഷ്വറന്‍സില്ലാത്ത കാര്‍ ഉണ്ടാക്കുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദിത്വം മണിയുടെ തലയിലായ സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് നിയമലംഘനത്തിനെങ്കിലും മണിക്ക് ഇപ്പോള്‍…

Read More

ക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രണ്ടാംക്ലാസ് വിദ്യാർഥിനി; അച്ഛന്‍റെ സുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ടീച്ചറോട് പറഞ്ഞ് കുട്ടി

മാവേലിക്കര: രണ്ടാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി യ കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തും കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനുമാണ്. ഇയാൾ കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്നും കുട്ടിയുടെ അമ്മ പിണങ്ങി പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടുതവണ ആക്രമിക്കപ്പെട്ടു. സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി, അധ്യാപരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുറത്തികാട് പോലീസെത്തി നിയമനടപടികൾ സ്വീകരിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ, വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.ഇയാൾ കുറത്തികാട് പോലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ റിമാൻഡ്…

Read More

കോളജ് പഠനകാലത്തെ വൈരാഗ്യം; ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതിക്ക് പത്തുവർഷം കഠിന തടവ്

പത്തനംതിട്ട: യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്‍(34)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നതിനു വീഴ്ചവരുത്തുന്ന പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഇടയ്ക്കാട് സ്വദേശിയായ ജെഫിൻ മരിച്ച കേസിലാണ് വിധി. പിഴത്തുക മരണപ്പെട്ട ജെഫിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു. 2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.മണക്കാല സെമിനാരിപ്പടിയിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ജെഫിന്‍റെ ബൈക്കിലും കാലിലുമായി ജിതിൻ ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഉള്‍പ്പെടെ തെറിച്ചുവീണ ജെഫിന് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുകള്‍പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് ജെഫിൻ മരിച്ചു. 2012ല്‍ തമിഴ്‌നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക്…

Read More

ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് വീണ് ബൈക്ക് യാത്രികര്‍ക്ക് പൊള്ളലേറ്റ സംഭവം; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്‍. ഗിരീഷാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ് ബിനീഷിന് (36) സാരമായി പൊള്ളലേറ്റു. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്‍റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും നിസാരമായി പൊള്ളലേല്‍ക്കുകയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്‌നലിന് സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി…

Read More

ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്; ദിനില്‍ ബാബുവിനെതിരേ അന്വേഷണം

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയുടെ വേഫറെര്‍ ഫിലിംസിന്‍റെ പേരില്‍ കാസ്റ്റിംഗ കൗച്ചിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ സ്ഥാപനത്തിന്‍റെ പേര് ദുര്‍വിനിയോഗം ചെയ്തുവെന്ന് കാണിച്ച് വേഫെറര്‍ ഫിലിംസും ദിനില്‍ ബാബുവിനെതിരെ സൗത്ത് പോലീസിലും ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ദിനില്‍ ബാബു ഒളിവിലാണ്.വേഫറെര്‍ ഫിലിംസിന്‍റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ചിറ്റൂര്‍ സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് ദിനില്‍ ബാബുവിനെതിരെയുള്ള പരാതി. കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി തന്നെ ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫേററിന്‍റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുല്‍ഖറിന്‍റെ കമ്പനി…

Read More