ക്ഷയം ഭേദമാക്കാം; ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്നഅമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…

Read More

പിത്താശയ കല്ലുകൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം

പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ചികിത്സ തേടേണ്ടതെപ്പോള്‍? എല്ലാവര്‍ക്കും ചികിത്സ ആവശ്യമായി വരില്ല. നിശബ്ദമായ കല്ലുകള്‍(silent stones) സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്. * പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ കാന്‍സറിന്‍റെ ചരിത്രവുമുള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.രോഗനിര്‍ണയ രീതികള്‍വയറിന്‍റെ ലളിതമായ അള്‍ട്രാസൗണ്ട് സ്‌കാനിംഗാണ് പ്രധാന രോഗനിര്‍ണയ രീതി. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണയം, CECT / MRCP വഴിയാണ് സാധ്യമാകുന്നത്.ചികിത്സാ രീതികള്‍സാധാരണയായി പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് പിത്താശയത്തിലെ കല്ലുകള്‍ ചികിത്സിക്കുന്നത്. ഇത് താക്കോല്‍ദ്വാര (Laparoscopic) ശസ്ത്രക്രിയയാണ്. കല്ലുകള്‍ അലിയിച്ചുള്ള ചികിത്സാരീതി സാധാരണഗതിയില്‍ ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ട്.പ്രതിരോധ മാര്‍ഗങ്ങള്‍* ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതുപിത്തസഞ്ചിയിലെ കല്ലുകള്‍ ഉണ്ടാകുന്നതു തടയാന്‍ സഹായിക്കുന്നു. * സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുറഞ്ഞ കലോറിയുള്ള ഭക്ഷണശീലവും കല്ലുകള്‍ അകറ്റാന്‍ സഹായിക്കുന്നു.* കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുക.…

Read More

വായിലെ കാൻസർ; രോഗനിർണയ പരിശോധനകൾ

രോഗനിർണയം * മെഡിക്കൽ ഹിസ്റ്ററി, * ഹാബിറ്റ് ഹിസ്റ്ററി, * ജനറൽ ഫിസിക്കൽ എക്സാമിനേഷൻ വായിലെ പരിശോധന ബ്രഷ് സൈറ്റോളജി സംശയം തോന്നിയ ഭാഗത്തുനിന്ന് ബ്രഷിന്‍റെ സഹായത്തോടെകോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.FNACഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ(കഴുത്തു ഭാഗത്ത് വരുന്നത് ) – ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്‍റെ സഹായത്തോടുകൂടി നോക്കുന്നു. ബയോപ്സിസംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്‍റെ സഹായത്തോടെ നോക്കുന്നു. ഇമേജിംഗ് ടെസ്റ്റുകൾ(IMAGING TESTS) രോഗം ഉറപ്പുവരുത്താനും എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിംഗ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു. എക്സ് റേ, സിടി, എംആർഐ, പിഇറ്റി ടെസ്റ്റുകൾ.എച്ച്പിവി പരിശോധന– ബയോപ്സി സാമ്പിളുകളിൽ എച്ച്പിവി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു. സ്റ്റേജിങ് (Staging ) വായിലെ കാൻസറിന്‍റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്- 1)…

Read More

വായിലെ കാൻസർ ; പൂർവാർബുദ അവസ്ഥകൾ അവഗണിക്കരുത്

ആർക്കൊക്കെയാണ് വായിലെ കാൻസർ സാധ്യത കൂടുതുന്നത് ?* 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു. * രോഗപ്രതിരോധ ശക്തി കുറഞ്ഞവർ * ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർക്ക് * റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ ചെയ്യുന്നവരിൽ * അവയവദാനം ചെയ്തവർക്ക് * സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ…. തുടങ്ങിയവർക്ക് വായിലെ കാൻസർ സാധ്യത കൂടുതലാണ്. പൂർവാർബുദ അവസ്ഥകൾല്യൂക്കോപ്ലാക്കിയ (Leukoplakia) – വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു 1. ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA) തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് . 2.സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA) കവിളിന്‍റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ളപ്പാടുകളാണ് ഈ…

Read More

വായിലെ കാൻസർ ; പുകയില-വെറ്റില-അടയ്ക്ക ഉപയോഗം നിർത്താം

എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തേ കണ്ടെത്തുന്നതിന്‍റെ പ്രാധാന്യം മനസിലാക്കാനും സ്ക്രീനിങ്ങിനെ പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം. വായിലെ കാൻസർവായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിൽ ഉള്ള വളർച്ചകളും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്. വായയുടെ പ്രധാന ഘടന വൈദ്യശാസ്ത്രപ്രകാരം നാവ് -ചുണ്ടുകൾ -മോണയും പല്ലുകളും -കവിളിലെ തൊലി -ഉമിനീർ ഗ്രന്ഥികൾ – വായയുടെ താഴത്തെ ഭാഗം(ഫ്ലോർ ഓഫ് ദ മൗത്ത് ) – അണ്ണാക്ക് ( ഹാർഡ് പാലറ്റ് ) – ടോൺസിൽസ് എന്നിവയാണ് വായയുടെ പ്രധാന ഘടകങ്ങൾ. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വായിലെ കാൻസർ രോഗികളിൽ…

Read More

സൂര്യാഘാതമേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke). ലക്ഷണങ്ങള്‍വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം,…

Read More

കഠിന ചൂടിനെ കരുതലോടെ നേരിടാം; യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ

1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.2. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 3. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.4. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.5. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക 6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക7. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന…

Read More

ഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം

മാനസികാരോഗ്യം മെച്ചപ്പെടുത്താംമറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഫോണിൽ സന്പർക്കം* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ടോ ഫോണിലൂടെയോ സമ്പർക്കം പുലർത്തുക. * മറ്റുള്ളവരുമായി ബന്ധപ്പെടാൻ എല്ലാ ദിവസവും സമയം ഷെഡ്യൂൾ ചെയ്യുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാം* പുതിയ എന്തെങ്കിലും പഠിക്കുന്നതിനോ ഇതിനകം ഉള്ള കഴിവ് വികസിപ്പിക്കുന്നതിനോ സന്ദർഭങ്ങൾ കണ്ടെത്തി പുതിയ ആളുകളെ കണ്ടുമുട്ടുക.സമ്മർദംമാനസിക പിരിമുറുക്കം ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമാണ്. അത് പല രൂപത്തിലും വരുന്നു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സംഭവങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ സമ്മർദം ഉണ്ടാകുന്നു. ഒരു പേരക്കുട്ടിയുടെ ജനനം അല്ലെങ്കിൽ സ്ഥാനക്കയറ്റം പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സമ്മർദത്തിനും കാരണമാകും. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യനിരന്തരമായ സമ്മർദം തലച്ചോറിനെ മാറ്റുകയും ഓർമയെ ബാധിക്കുകയും ആൽസ് ഹൈമേഴ്‌സ് അല്ലെങ്കിൽ അനുബന്ധ ഡിമെൻഷ്യകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.സ്ട്രെസ് ഹോർമോൺ കൂടുന്പോൾപ്രായമായവർക്ക്…

Read More

ഭീതിയില്ലാതെ വാർധക്യകാലം; സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം

മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾപ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരും. മൂത്രാശയ പേശികളും പെൽവിക് ഫ്ലോർ പേശികളും ദുർബലമാകുന്നത് പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കൽ ബുദ്ധിമുട്ടാക്കും അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം (മൂത്രാശയ അജിതേന്ദ്രിയത്വം) നഷ്ടപ്പെടാൻ ഇടയാക്കും. പുരുഷന്മാരിൽ, വികസിച്ചതോ വീർത്തതോ ആയ പ്രോസ്റ്റേറ്റ് , പൂർണമായ മൂത്രസഞ്ചി ഒഴിപ്പിക്കലിനും അജിതേന്ദ്രിയത്വത്തിനും പ്രയാസമുണ്ടാക്കും. അമിതഭാരം, പ്രമേഹം മൂലമുള്ള നാഡീക്ഷതം, ചില മരുന്നുകൾ, കഫീൻ അല്ലെങ്കിൽ മദ്യപാനം എന്നിവ അജിതേന്ദ്രിയത്വത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്. പ്രതിവിധി പതിവായി ടോയ്‌ലറ്റിൽ പോകുക. ഓരോ 2-3 മണിക്കൂറിലും എന്നപോലെ കൃത്യമായ ഷെഡ്യൂളിൽ മൂത്രമൊഴിക്കുന്നത് പരിഗണിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്തുക. പുകവലിക്കുകയോ മറ്റ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.* കെഗൽ വ്യായാമങ്ങൾ ചെയ്യുക. വ്യായാമം തുടർച്ചയായി 10 മുതൽ 15 തവണ വരെ, കുറഞ്ഞത് മൂന്ന്…

Read More

വേനല്‍മഴ: ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണം

കോട്ടയം: ജില്ലയില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മറ്റും കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യണം. ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചുസൂക്ഷിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം. മഞ്ഞപ്പിത്തംപകരാതിരിക്കാനും ജാഗ്രത വേണംടാങ്കറുകളില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ട്. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിന്‍ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാനുപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്ന് വച്ച് വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സര്‍ബത്ത് എന്നിവ വില്‍ക്കുന്നവര്‍ ശുചിത്വം…

Read More