എന്താണ് പിസിഒഡി..?

നിങ്ങൾക്ക് ആർത്തവം ക്രമം തെറ്റിയാണോ നടക്കുന്നത് ‍? ശരീരത്തിൽ, പ്രധാനമായും മുഖത്ത് രോമവളർച്ച ഉണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?… കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് പിസിഒഡി (Polycystic Ovarian Disease)ഉണ്ടാകാം. ഇന്ത്യയിൽ ഏകദേശം 15 മുതൽ 22 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. ഇത് ജീവിതശൈലീരോഗങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കാൻ കാരണമാകുന്നു. പിസിഒഡി എങ്ങനെ കണ്ടെത്താം…പിസിഒഡി കണ്ടെത്താൻ സഹായിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് മാസമുറ നിരീക്ഷിക്കുക എന്നുള്ളത്. 35 ദിവസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ അല്ലെങ്കിൽ വർഷത്തിൽ എട്ട് പ്രാവശ്യമെങ്കിലും ആർത്തവം വന്നില്ലെങ്കിൽ പിസിഒഡി സാധ്യത പറയാം. കൂടാതെ ശരീരത്തിലുള്ള പുരുഷ ഹോർമോണിന്‍റെ അളവും മാനദണ്ഡമായി എടുക്കാനാവും. ഇൻസുലിനും പിസിഒഡിയും…പ്രമേഹവുമായി ബന്ധപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ. എന്നാൽ ഈ ഇൻസുലിന് പിസിഒഡിയുമായി വലിയ ബന്ധമുണ്ട്. ഇൻസുലിന്‍റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ ഉണ്ടാവുന്ന…

Read More

ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല

ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്‍ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്‍റ് തൊട്ടികളും മറ്റും കൊതുക്കടക്കാത്ത വിധം മൂടിവയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക.എലി, അണ്ണാന്‍ തുടങ്ങിയവ…

Read More

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

ആയുർവേദം അനുശാസിക്കുന്നത് ശരീരവും മനസും സമതുലിതാവസ്ഥയിൽ നിലനിർത്തണമെന്നാണ്. അതിനു സമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ലഘു വ്യായാമം ചെയ്യുക, മാനസിക സമ്മർദം കുറയ്ക്കുക. മറ്റു പ്രതിരോധ മാർഗങ്ങൾ*കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ചതായിരിക്കണം.*കഞ്ഞി (ദ്രവാംശം കുറഞ്ഞത്) കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. ഔഷധക്കഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. ദശപുഷ്പങ്ങളായ വിഷ്ണുക്രാന്തി, ചെറൂള, പൂവാംകുരുന്നില, കൈയോന്നി, നിലപ്പന, ഉഴിഞ്ഞ, മുയൽചെവി, തിരുതാളി, മുക്കുറ്റി, കറുക എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് – കഞ്ഞിയിൽ ചേർത്ത് കുടിക്കുന്നത് – ആരോഗ്യദായകം. മഴക്കാലം രോഗങ്ങളുടെ കാലം ആകേണ്ടതില്ല. ശരിയായ ഭക്ഷണരീതി, വ്യക്തി ശുചിത്വം, പരിസര ശുചിത്വം , രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ജീവിതശൈലി എന്നിവയിലൂടെ ആരോഗ്യകരമായ മഴക്കാലം നമുക്ക് സ്വന്തമാക്കാം. ആയുർവേദം നൽകുന്ന സന്ദേശം വളരെ വളരെ ലളിതമാണ്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണു നല്ലത്. അതിനാൽ ഈ…

Read More

കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ

ചിക്കൻഗുനിയഈഡിസ് ഇജിപ്തി വർഗത്തിൽ പെടുന്ന കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾപനി ശക്തമായ സന്ധിവേദന, സന്ധികളിൽ വീക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ ഡെങ്കിപ്പനിഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഈഡിസ് ഈജിപ്‌തി, അൽബോപിക്റ്റസ് എന്നിനം പെൺ കൊതുകുകൾ ആണ് ഡെങ്കി വൈറസ് പരത്തുന്നത്. രോഗലക്ഷണങ്ങൾകടുത്ത പനി, തലവേദന, പേശിയിലും സന്ധിയിലയും വേദന. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു.വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നു. ജപ്പാൻജ്വരംവളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ഈ രോഗാണുക്കൾ ദീർഘമായി കഴിയാറുണ്ട്. ക്യൂലക്സ് കൊതുകുകളാണ് ജപ്പാൻജ്വരം പരത്തുന്നത്. രോഗലക്ഷണങ്ങൾശക്തമായ പനി, വിറയൽ, തലവേദന, ക്ഷീണം, ഓക്കാനവും ചർദിയും, ഓർമക്കുറവ്,…

Read More

മഴക്കാലരോഗങ്ങൾ: വയറിളക്കം മുതൽ മഞ്ഞപ്പിത്തം വരെ

പുതുമഴ പെയ്യുമ്പോൾ തന്നെ ജലജന്യ രോഗങ്ങളും കടന്നുവരികയാണ്, കൊതുകുകൾ പെരുകുകയാണ്, ഓടകൾ നിറയുകയാണ്. അങ്ങനെ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. ആയുർവേദത്തിൽ ഈ കാലഘട്ടം ശരീരത്തിലെ വാതദോഷം വർധിക്കുന്ന സമയമായി കണക്കാക്കുന്നു. അഗ്നി അഥവാ ദഹന ശക്തി കുറയുന്ന സമയമായതിനാൽ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കപ്പെടാതെ പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. അതിനാലാണ് പ്രതിരോധവും ജീവിതശൈലിയും ആയുർവേദത്തിൽ പ്രധാനമായി നിർദേശിക്കുന്നത്. മഴക്കാല രോഗങ്ങളെ ജലജ്യമെന്നും കൊതുകുജന്യം എന്നും മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നിങ്ങനെ തരം തിരിക്കാം കോളറജലത്തിലൂടെ പകരുന്ന ഈ രോഗത്തെ ഛർദ്ദ്യതിസാരം എന്നും വിളിക്കുന്നു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാട്, മലിനമായ വെള്ളം, ആഹാരം എന്നിവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു. മനുഷ്യരുടെ മല വിസർജനം വഴി ബാക്ടീരിയ കുടിവെള്ളത്തിൽ കലർന്ന് ഈ രോഗം പരത്തുന്നു. ഈച്ചയും ഈ രോഗം…

Read More

കരുതലോടെ ആന്‍റി ബയോട്ടിക് ഉപയോഗം

ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്‍റി മൈക്രോബിയൽ മരുന്നുകൾ. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്‍റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്‌നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്. രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ…വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും. ആന്‍റിമൈക്രോബിയൽ മരുന്നുകൾ കഴിക്കുന്പോൾ…ആന്‍റി മൈക്രോബിയൽ മരുന്നുകൾ…

Read More

ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം

ജീവിതശൈലീരോഗങ്ങളും അവയുടെ കാരണങ്ങളും ബോഡി മാസ് ഇൻഡക്സ് സൂചന18 ൽ താഴെ ഭാരക്കുറവ്18 മുതൽ 24 വരെ ശരിയായ ഭാരം24 മുതൽ 30 വരെ ഭാരക്കൂടുതൽ30 മുതൽ 35 വരെ അമിതവണ്ണം35 മുതൽ 40 വരെ ഗുരുതരമായഅമിതവണ്ണം40 ൽ കൂടുതൽ അപകടകരമായഅമിതവണ്ണം ജീവിതശൈലീരോഗങ്ങൾ തടയാം കുട്ടികളിലെ പൊണ്ണത്തടി തടയാം വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &നാഷണൽ ഹെൽത്ത് മിഷൻ

Read More

കരൾരോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്

കരളിനുണ്ടാകുന്ന കാൻസറാണ് കരൾരോഗങ്ങളിൽ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം. രോഗിയെ വളരെ നേരത്തേ മരണത്തിലേക്ക് നയിക്കുന്ന ഒന്നാണിത്. നീണ്ടകാലം കരൾ വീക്കം നിലനിൽക്കുന്നത് കരളിൽ കാൻസർ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. സിറോസിസിന്‍റെ ഭാഗമായും കരളിൽ കാൻസർ ബാധിക്കാവുന്നതാണ്. അമിത മദ്യപാനംഅമിതമായ മദ്യപാനം, പുകയിലയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ പോലെവിഷാംശമുള്ള രാസവസ്തുക്കളുടെ ഉപയോഗം എന്നിവ കരളിൽ കാൻസർ ഉണ്ടാകുന്നതിന് തെളിയിക്കപ്പെട്ട കാരണങ്ങളാ ണ്. നല്ല ആരോഗ്യത്തിന് നല്ലതല്ലാത്ത ആരോഗ്യ ശീലങ്ങളും നല്ലതല്ലാത്ത ജീവിതശൈലിയും വിഷവാതകങ്ങൾ ശ്വസിക്കുന്നതും പരിസര മാലിന്യവും അണുബാധകളും വേറെ കാരണങ്ങളാണ്. ലക്ഷണങ്ങൾകരളിൽ കാൻസർ ബാധിക്കുമ്പോൾ ആദ്യ കാലങ്ങളിൽ അത്ര ഗൗരവമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെടുകയില്ല. വിശപ്പ് കുറയുക, ശരീര ഭാരം കുറയുക, ക്ഷീണം, വയറിൽ മുകൾവശം വലത് ഭാഗത്ത് അസ്വസ്ഥത തോന്നുക, പുറംവേദന എന്നിവ ആയിരിക്കും കൂടുതൽ പേരിലും കാണാൻ കഴിയുന്ന ലക്ഷണങ്ങൾ.മഞ്ഞപ്പിത്തംകാൻസർ കരളിൽ കൂടുതൽ പിടി…

Read More

പുറംവേദനയ്ക്കു കാരണങ്ങൾ പലവിധം: ഏതാണ് നിങ്ങളുടെ വേദനയ്ക്ക് കാരണമെന്ന് നോക്കൂ

അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾകസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്‍പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഓഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ‍ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ ഇരുന്നാൽ…വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി കുറേസമയം…

Read More