ആൾരൂപങ്ങളുടെ തിരക്കഥ പുസ്തക രൂപത്തിൽ

നീലക്കുയിൽ നാടക സംവിധായകൻ സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2016-ൽ തിയറ്ററുകളിലെത്തിയ കലാമൂല്യമുള്ള മികച്ച സിനിമ ആൾരൂപങ്ങളുടെ തിരക്കഥ പുസ്തക രൂപത്തിലാക്കി പുറത്തിറക്കുന്നു. 18ന് വൈകിട്ട് ആറിന് തിരുവനന്തപുരം ഏരീസ് പ്ളക്സ് ഗ്രൗണ്ട് ഫ്ളോർ തിയറ്ററിൽ കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശന കർമം നിർവഹിക്കും. പുസ്തകത്തിന്‍റെ ആദ്യപ്രതി സ്വീകരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആൾരൂപങ്ങൾ സിനിമ പ്രദർശനം അതേ തിയറ്ററിൽ ഉണ്ടായിരിക്കുന്നതാണ്. കവി ഗിരീഷ് പുലിയൂർ, നടൻ ജോബി, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിക്കും.

Read More

ദൈർഘ്യമേറിയ ഗർഭധാരണത്തിൽ ലോക റിക്കാർഡ്! നര്‍മം പങ്കിട്ട് സൊനാക്ഷി സിന്‍ഹ!

ബോളിവുഡിലെ മുതിര്‍ന്ന നടനായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ്. ഇപ്പോഴിതാ തന്‍റെ ഫേക്ക് പ്രെഗ്നന്‍സി വാര്‍ത്തകള്‍ക്ക് നര്‍മരസം കലര്‍ത്തി സൊനാക്ഷി നൽകിയ മറുപടിയാണ് വൈറൽ. ബോളിവുഡിലെ ക്യൂട്ട് റൊമാന്‍റിക് കപ്പിള്‍സാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും. ദീര്‍ഘനാള്‍ പ്രണയിച്ച ശേഷമാണ് സൊനാക്ഷി സഹീര്‍ ഇക്ബാലിനെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതിമാരുടെ ക്യൂട്ട് റീലുകൾ എപ്പോഴും വൈറലാകാറുണ്ട്. സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇക്ബാലും തമ്മിലുള്ള മാന്ത്രിക രസതന്ത്രം ഇവരുടെ പ്രണയത്തിന്‍റെ മാറ്റ് കൂട്ടാറുണ്ട്. സൊനാക്ഷി ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി പ്രചരിക്കുന്നതാണ്. വിക്രം ഫഡ്‌നിസിന്‍റെ 35 വർഷത്തെ സിനിമാ ജീവിതത്തിലെ ആഘോഷത്തിൽ സൊനാക്ഷിയും സഹീറും പങ്കെടുത്തപ്പോഴാണ് ഏറ്റവും പുതിയ വാർത്ത വന്നത്. ‍ക്രീം അനാർക്കലി സ്യൂട്ടിലെത്തിയ സൊനാക്ഷി, തന്‍റെ വയർ മൂടുന്ന വിധത്തിൽ ദുപ്പട്ട ധരിച്ചിരുന്നു, ഇത് അവർ ഗർഭിണിയായിരിക്കാമെന്ന…

Read More

ആ കാരണം കൊണ്ടാണ് രോഗ വിവരം രഹസ്യമാക്കിവച്ചത്; തുറന്നുപറഞ്ഞ് ഉല്ലാസ് പന്തളം

കോമഡി ഷോകളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ഉല്ലാസ് പന്തളം. മിനി സ്ക്രീനിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. താരത്തിന്‍റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. ഇപ്പോഴിതാ തന്റെ രോഗവിവരം രഹസ്യമാക്കി വെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉല്ലാസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ഈസ്റ്ററിന്‍റെ അന്ന് വൈകുന്നേരം എനിക്ക് സ്‌ട്രോക്ക് ഉണ്ടായി. ഇടത്ത കാലിനും ഇടത്തേ കൈയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്, അതുകൊണ്ടാണ് ചാനലിലെ പരിപാടികളില്‍ കാണാത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്‍റുകള്‍ വരുമെന്നതിനാലാണ് ഞാനിത് രഹസ്യമാക്കിവച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ അതെന്തിനാണെന്നു തോന്നിയിരുന്നു, ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്‍റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നല്‍കി. അങ്ങനെയാണ് വന്നത്. അതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എന്‍റെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്.…

Read More

നൃത്തം എനിക്കു ജീവവായു പോലെ ഒന്നാണ്: നവ്യാ നായർ

നൃത്തം പലര്‍ക്കും പലതായിരിക്കാം. എന്നാല്‍ തനിക്കതു ജീവവായു പോലെപ്രധാനപ്പെട്ട ഒന്നാണെന്ന് നവ്യാ നായർ. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്ന ഒന്ന്. നാളെ സിനിമകള്‍ ഇല്ലാത്ത ഒരു കാലം വന്നാലും നൃത്തം എനിക്കൊപ്പമുണ്ടാവും എന്നുറപ്പുണ്ട്. സ്റ്റേജ് ഷോകളും നൃത്തവിദ്യാലയവും അടങ്ങുന്ന ലോകത്താണ് ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.അതുകൊണ്ടുതന്നെ നൃത്തത്തോട് വല്ലാത്ത ഒരുതരം മമതാബന്ധമുണ്ട്. കേവലം ഒരു ഉപജീവനമാര്‍ഗം എന്നതിനപ്പുറം ആത്മപ്രകാശനത്തിന്‍റെ, ആത്മസാക്ഷാത്കാരത്തിന്‍റെ വളരെ ഡിവൈനായ ഒരു തലം നൃത്തം എനിക്കു സമ്മാനിക്കുന്നുണ്ട് അതെന്ന് നവ്യ നായര്‍ പറഞ്ഞു.

Read More

ലോകത്തെ ആദ്യ എഐ മൂവി ‘ലൗയു’ ഒരുങ്ങുന്നു

ലോകത്തെ ആദ്യ എ.ഐ മൂവി ലൗയു അണിഞ്ഞൊരുങ്ങുന്നു. റോഷിക എന്‍റർപ്രൈസസിന്‍റെ ബാനറിൽ പവൻകുമാർ നിർമിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. 13 ഗാനങ്ങളാണ് ചിത്രത്തിലുളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യർ, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ മനോഹാരിത വർധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ഗായകന്‍റെ പ്രണയ കഥ. കാമുകിയുടെ നന്മയ്ക്കുവേണ്ടി, സ്വന്തം ജീവിതം നോക്കാതെ പ്രണയം ഉപേക്ഷിച്ച, നന്മയുള്ള ഒരു കാമുകന്‍റെ കഥ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും, നിർമിക്കുന്ന ഈ ചിത്രം, പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്‍റർടെയ്നറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്. എഐ ക്രിയേറ്റർ- നൂതൻ, പിആർഒ…

Read More

ഒരുനിമിഷം ജീവന്‍ നഷ്ടപ്പെടുമെന്നു കരുതി: അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിട്ടും ആദ്യം വെള്ളത്തിലേക്ക് ചാടിയതു മാരി സാറാണ്; സംഭവിച്ച അപകടത്തെക്കുറിച്ച് രജിഷ വിജയൻ

മാരി സെൽവരാജിന്‍റെ ‘ബൈസൺ’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ. നീന്തൽ രംഗത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ തന്നെ, സംവിധായകൻ മാരി സെൽവരാജ് വെള്ളത്തിൽച്ചാടി രക്ഷിക്കുകയായിരുന്നുവെന്നാണു താരത്തിന്‍റെ വെളിപ്പെടുത്തൽ. ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ 17 ന് തിയറ്ററുകളിൽ എത്തുകയാണ്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽനിന്നു രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച സംസാരിക്കുകയാണ് രജിഷ വിജയൻ. വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനിൽ, മുന്പ് നീന്തൽ പഠിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ എടുത്ത് ചാടിയെന്നും എന്നാൽ ആഴത്തിലേക്ക് മുങ്ങിത്താഴാൻ തടുങ്ങിയ തന്നെ രക്ഷിച്ചത് മാരി സെൽവരാജും മറ്റുള്ളവരും ചേർന്നാണെന്ന് രജിഷ പറയുന്നു. “കർണൻ എന്ന സിനിമയ്ക്കുവേണ്ടി ഞാൻ നീന്തൽ പഠിച്ചിരുന്നു. ബൈസൺ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി…

Read More

‘എന്‍റെ സ്വഭാവം തന്നെ ഭാര്യയ്ക്കും വരണമെന്ന് വാശിപിടിക്കാൻ കഴിയില്ല’ എന്ന് മനോജ് നായർ: 22 വർഷത്തെ ദാമ്പത്യ ജീവിത രഹസ്യം വെളിപ്പെടുത്തി താര ദമ്പതികൾ

മലയാളികൾക്ക് പ്രിയങ്കരരായ ദന്പതികളാണ് ബീനാ ആന്‍റണിയും ഭർത്താവ് മനോജും. 22 വർഷമായുള്ള തങ്ങുടെ ദാന്പത്യ ജീവിതത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്. കല്യാണം കഴിക്കുന്നതുകൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആവണമെന്നില്ല. രണ്ട് കുടുംബങ്ങളിൽ നിന്നു വന്നവരാണു ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്‍റെ സ്വഭാവം തന്നെ എന്‍റെ ഭാര്യയ്ക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ല എന്ന് മനോജ് നായർ. ഈ പ്രായം വരെ ജീവിച്ചതിൽ മെന്‍റൽ ഹെൽത്തിൽ വലിയൊരു പങ്കുണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടൻ ഒരു ഇന്‍റർവ്യൂവിൽ വന്നപ്പോൾ പറഞ്ഞത് കണ്ടില്ലേ, എനിക്ക് വളരെയധികം പ്രചോദനം തോന്നിയ വാക്കുകൾ ആയിരുന്നു അത്. ഇപ്പോൾ അടുത്ത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ സമയത്ത് അദ്ദേഹത്തോട് ചോദിച്ചു ഇത്രയും ഉയരത്തിൽ പോവുമ്പോഴും എങ്ങനെ വിനയം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന്. അപ്പോൾ അദ്ദേഹം പറയുന്നുണ്ട്, എത്ര…

Read More

സജു വർഗീസിന്‍റെ രാമഴവില്ല് ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു

മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിക്കുകയും, കലാമൂല്യവും ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും കാമറായും കൈകാര്യം ചെയ്ത ഹ്രസ്വ ചിത്രം രാമഴവില്ല് ഫിലാഡൽഫിയയിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു. ഫിലിപ്പ് തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അക്കരക്കാഴ്ചകൾ എന്ന വെബ് സീരീസിലൂടെയും നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ അമേരിക്കൻ മലയാളി ജോസുകുട്ടി വലിയകല്ലുങ്കലാണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്. ട്രൈ സ്റ്റേറ്റ് ഏരിയായിൽ അറിയപ്പെടുന്ന നർത്തകിയായ ആശാ അഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു. ഷാലു പുന്നൂസ് , ജോർജുകുട്ടി ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കെസിയ വിഷ്വൽ യുഎസ്എ അവതരിപ്പിക്കുന്ന രാമഴവില്ല് ഉടൻ…

Read More

പ്രണയത്തിന്‍റെ വജ്രത്തിളക്കം: വിവാഹനിശ്ചയമോതിരത്തിന്‍റെ ദൃശ്യം പങ്കുവച്ച് രശ്മിക

തെലുങ്ക് താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് കഴിഞ്ഞയാഴ്ചയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, ഹൈദരാബാദില്‍ നടന്ന തീര്‍ത്തും സ്വകാര്യ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയിലാകും വിവാഹമെന്നാണു റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്‍റെ ഭാഗമായി കൈവിരലില്‍ അണിയിച്ച വജ്രമോതിരത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രശ്മികാ മന്ദാന. ഇന്‍സ്റ്റഗ്രാമിലാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. താരം തന്‍റെ വളര്‍ത്തുനായയെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. തമ്മ എന്ന ചിത്രത്തിലെ റാഹിയേ എന്ന തന്‍റെ പ്രിയപ്പെട്ട ഗാനത്തിന്‍റെ വീഡിയോ വളര്‍ത്തുനായയെ കാണിച്ചുകൊണ്ട് ‘ഇതാരാണ്’ എന്ന് ചോദിക്കുന്ന രശ്മികയാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയിലാണ് താരത്തിന്‍റെ ഇടതുകൈയിലെ മോതിരവിരലില്‍ തിളങ്ങുന്ന വജ്രമോതിരം ദൃശ്യമായത്. പോസ്റ്റിന്‍റെ കമന്‍റുകള്‍ ഭൂരിഭാഗവും ഈ മോതിരത്തെക്കുറിച്ചുള്ളതാണ്. വിവാഹനിശ്ചയവാര്‍ത്തയ്ക്കു സ്ഥിരീകരണമായി എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്ന കമന്‍റും ഒട്ടേറെ പേര്‍ എഴുതി. ഒക്ടോബര്‍…

Read More

മഹാഭാരതത്തിലെ ‘കർണൻ’പങ്കജ് ധീർ അന്തരിച്ചു

മുംബൈ: 1988ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബി. ആർ. ചോപ്രയുടെ മെഗാ ടെലിവിഷൻ പരന്പര മഹാഭാരതത്തിൽ കർണനായും ചന്ദ്രകാന്ത മെഗാസീരിയിലിൽ രാജാ ശിവദത്തുമായി വേഷമിട്ട പ്രമുഖ നടൻ പങ്കജ് ധീർ (86) അന്തരിച്ചു. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. മൃതദേഹം മുംബൈ സാന്താക്രൂസ് പവൻഹാൻസ് ശ്മശാനത്തിൽ സംസ്കരിച്ചു. 1980കളിൽ സിനിമകളിൽ ഹ്രസ്വവേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു പഞ്ചാബ് സ്വദേശിയായ പങ്കജിന്‍റെ അരങ്ങേറ്റം. 1988ലാണ് ബി.ആർ. ചോപ്ര മഹാഭാരതം സീരിയലിലേക്ക് പങ്കജിനെ ക്ഷണിക്കുന്നത്. 1988 ഒക്‌ടോബർ 2 മുതൽ 1990 ജൂൺ 24 വരെ 94 എപ്പിസോഡുകളായാണ് മഹാഭാരതം സംപ്രേഷണം ചെയ്യപ്പെട്ടത്. 1994 മുതൽ 96 വരെ ദൂരദർശൻ സംപ്രേഷണം ചെയ്ത ചന്ദ്രകാന്തയിൽ ചുനർഗഡിലെ ചക്രവർത്തിയായ ശിവദത്ത് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.

Read More