പീരങ്കിപ്പട: റയല്‍ മാഡ്രിഡിനെ കീഴടക്കി ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ സെമിയില്‍

മാഡ്രിഡ്/മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ 2024-25 സീസണില്‍ പീരങ്കിപ്പടയുടെ പടയോട്ടം. റിക്കാര്‍ഡ് പ്രാവശ്യം (15) ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ, നിലവിലെ ചാമ്പ്യന്മാര്‍കൂടിയായ റയല്‍ മാഡ്രിഡിനെ കീഴടക്കി പീരങ്കിപ്പടയായ ആഴ്‌സണല്‍ സെമി ഫൈനലിലേക്കു മുന്നേറി. രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍വച്ച് 2-1നു കീഴടക്കിയാണ് ആഴ്‌സണലിന്‍റെ കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ആഴ്‌സണല്‍ 3-0നു ജയിച്ചിരുന്നു. ആറു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ പാരമ്പര്യമുള്ള ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ കീഴടക്കി ഇറ്റാലിയന്‍ സംഘമായ ഇന്‍റര്‍ മിലാനും സെമിയിലെത്തി. റയല്‍ 1-2 ആഴ്‌സണല്‍ (1-5)ആദ്യപാദത്തിലെ വമ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണല്‍ രണ്ടാംപാദത്തിനായി സ്‌പെയിനിലെ മാഡ്രിഡില്‍ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ബുക്കായോ സാക്കയുടെ (65’) ഗോളില്‍ ഗണ്ണേഴ്‌സ് ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയര്‍ (67’) റയലിനായി ഗോള്‍…

Read More

ട്രിപ്പിളിൽ കാര്‍ത്തിക്കിനു സ്വര്‍ണം

ചെന്നൈ: ഇന്ത്യന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന്‍റെ യു. കാര്‍ത്തികിനു സ്വര്‍ണം. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിലാണ് കാര്‍ത്തിക് സ്വര്‍ണനേട്ടത്തില്‍ എത്തിയത്. 15.97 മീറ്റര്‍ രണ്ടാം ശ്രമത്തില്‍ ക്ലിയര്‍ ചെയ്താണ് സ്വര്‍ണ നേട്ടം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സമാപിച്ച മീറ്റില്‍ കേരളത്തിന്‍റെ ഏക സ്വര്‍ണമാണിത്. തമിഴ്‌നാടിന്‍റെ ഗെയ്‌ലി വെനിസ്റ്റര്‍ (15.64) വെള്ളിയും നേവിയുടെ വിമല്‍ മുകേഷ് (15.60) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്‍റെ ബോബി സാബു (15.57) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. വനിതാ ലോംഗ് ജംപില്‍ ഉത്തര്‍പ്രദേശിന്‍റെ ഷൈലി സിംഗ് 6.45 മീറ്ററുമായി സ്വര്‍ണത്തിലെത്തി.

Read More

ചഹലിന്‍റെ സൂപ്പർ സ്പിൻ

യുസ്‌വേന്ദ്ര ചഹൽ, പ്രതാപിയായ ഇന്ത്യൻ ലെഗ് സ്പിന്നർ. ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 18-ാം സീസണിൽ 18 കോടിക്ക് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി. പക്ഷേ, കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത് ടീമിന് തലവേദനയായി. നാലോവർ പൂർത്തിയാക്കാൻ ചഹലിന് ക്യാപ്റ്റൻ അവസരവും നൽകിയിരുന്നില്ല. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ (111) പ്രതിരോധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 16 റൺസ് ജയം നേടാൻ പഞ്ചാബ് കിംഗ്സിനെ സഹായിച്ചത് ചഹലിന്‍റെ സ്പിൻ തന്ത്രമായിരുന്നു. നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത് പഞ്ചാബിന് ജയമൊരുക്കി കളിയിലെ താരമായി ചഹൽ വിമർശകരുടെ വായടിപ്പിച്ചു. വേരിയേഷൻ, വേഗം!ഐപിഎൽ 2025 സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത ചഹൽ നേടിയത് രണ്ട് വിക്കറ്റ് മാത്രം. എന്നാൽ, കോൽക്കത്തയ്ക്കെതിരേ നടത്തിയത് ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമായിരുന്നില്ല…

Read More

ജില്ല പവർ ലിഫ്റ്റിംഗ് മത്സരം ;ഹൈജിയ ജിം ചാമ്പ്യന്മാർ

പരവൂർ : കൊല്ലം ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്‍റെയും പരവൂർ ഹൈജിയ ജിമ്മിന്‍റെയും ആഭിമുഖ്യത്തിൽ പരവൂർ എസ് എൻ വി ബാൻ ഓഡിറ്റോറിയത്തിൽ നടന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പരവൂർ ഹൈജിയ ജിം ഓവർ ആൾ കിരീടം കരസ്ഥമാക്കി. വൈസ് പ്രസിഡന്‍റ് ഹേമചന്ദ്രന്‍റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, എസ് എൻ വി ബാങ്ക് പ്രസിഡന്‍റ് നെടുങ്ങോലം രഘു ,ജോയിന്‍റ് സെക്രട്ടറി മെഹജാബ് ,സംസ്ഥാന ട്രഷറർ ആസിഫ്എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി 150ൽ പരം പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുത്തു. ഡെഡ്‌ലിഫ്റ്റിൽ142.5 കെ.ജി ഉയർത്തി പുതിയ ദേശീയ റെക്കോർഡിനുടമയായ സഹാദിയാ ഫാത്തിമയെ സ്ട്രോങ്ങ്‌ വുമൺ ഓഫ് കൊല്ലമായും സബ് ജൂനിയർസ്ട്രോംഗ് മാനായി കൈലിനെയും, ജൂനിയർ സ്ട്രോംഗ്മാനായി അൽ ഫിയാനും സീനിയർ സ്ട്രോംഗ്മാനായി സിബിൻദാസും മാസ്റ്റർ സ്ട്രോംഗ്മാനായി ഹേമചന്ദ്രനെയും തിരഞ്ഞെടുത്തു. പരവൂർ സർക്കിൾ ഇൻസ്‌പെക്ടർ…

Read More

ഐപിഎൽ വാതുവയ്പ്: 5 പേർ ഡൽഹിയിൽ പിടിയിൽ; 30 ലക്ഷം രൂപയും 10 ഫോണുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ് വീർ, വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്നു പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വികാസ് പുരിയിൽ നിന്നാണു ഇവരെ പിടികൂടിയത്. ഗുജറാത്ത്-ലക്നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവയ്പ് നടത്തിയതായാണു വിവരം. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Read More

തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്‌സിലെ ശാന്തതയ്ക്കുശേഷം കൊടുങ്കാറ്റായ് അഭിഷേക്: അമ്മയ്ക്കും കൂട്ടുകാര്‍ക്കും ആനന്ദാഭിഷേകം

കൊടുങ്കാറ്റിനു മുമ്പു ശാന്തതയുണ്ടെന്നതു കണ്ടറിവ്… കഴിഞ്ഞദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തെ പിടിച്ചുലച്ചൊരു കൊടുങ്കാറ്റു വീശി. ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടമായിരുന്നു വേദി. കൊടുങ്കാറ്റായത് അഭിഷേക് ശര്‍മ. തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്‌സിലെ ശാന്തതയ്ക്കുശേഷമായിരുന്നു അഭിഷേക് കൊടുങ്കാറ്റായത്. മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവച്ച 246 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 55 പന്ത് നേരിട്ട അഭിഷേക് ശര്‍മയുടെ ബാറ്റില്‍നിന്നു പിറന്നത് 141 റണ്‍സ്. അയാളുടെ ബാറ്റില്‍നിന്നു പന്ത് നിലംതൊടാതെ കൊടുങ്കാറ്റിന്‍റെ വേഗത്തില്‍ ഗാലറിയിലേക്കു പറന്നത് 10 തവണ, നിലംതൊട്ട് വേലിക്കെട്ട് കടന്നത് 14 പ്രാവശ്യവും. 18-ാം സീസണ്‍ ഐപിഎല്ലില്‍ അതുവരെയുള്ള അഭിഷേകിന്‍റെ ശാന്തതയില്‍ മനംനൊന്ത അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ആനന്ദാഭിഷേകം ചെയ്യുന്നതായിരുന്നു ആ ബാറ്റിംഗ് കൊടുങ്കാറ്റ്. അഭിഷേക് സെഞ്ചുറി തികച്ചതും ഗാലറിയിലുണ്ടായിരുന്ന അമ്മ മഞ്ജു ശര്‍മയ്ക്കു വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല.…

Read More

ഇനി ക്യാപ്റ്റന്‍ ധോണി

ചെന്നൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റന്‍സിയിലേക്ക് എം.എസ്. ധോണി തിരിച്ചെത്തുന്നു. നാല്‍പ്പത്തിമൂന്നുകാരനായ ധോണി ഇന്നു ചെപ്പോക്കില്‍ നടക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കും. 2025 സീസണില്‍ ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ക്യാപ്റ്റന്‍ ധോണി ആയിരിക്കുമെന്നും സിഎസ്‌കെ ഔദ്യോഗികമായി അറിയിച്ചു. 2024 സീസണ്‍ മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിനു പരിക്കേറ്റു പുറത്തായതോടെയാണ് ധോണി ഇടവേളയ്ക്കുശേഷം നായക സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. കൈമുട്ടിനു പൊട്ടലേറ്റതാണ് ഋതുരാജിന്‍റെ പുറത്താകലിനു കാരണം. ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് ഐപിഎല്‍ ട്രോഫിയും രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയത്. 2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയ മത്സരത്തിലാണ് എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവസാനമായി നയിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ 235 മത്സരങ്ങള്‍ കളിച്ചു.…

Read More

‘പുതിയൊരു തുടക്കമാണ്. ബിസിനസ് ലോകത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പും’: ക്രിസ്റ്റ്യാനോ വെള്ളിത്തിരയിലേക്ക്

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിലിം സ്റ്റുഡിയോ ആരംഭിച്ചു. യുആര്‍-മര്‍വ് എന്ന പേരിലാണ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് സംവിധായകനായ മാത്യു വോണിനൊപ്പം ചേര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ പുതിയ സംരംഭം. മൂന്നു ഭാഗങ്ങളുള്ള ആക്‌ഷന്‍ ത്രില്ലറില്‍ റൊണാള്‍ഡോയും ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ‘പുതിയൊരു തുടക്കമാണ്. ബിസിനസ് ലോകത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പും’- യുആര്‍-മര്‍വ് സ്റ്റുഡിയോ ആരംഭിക്കുന്നത് അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. റൊണാള്‍ഡോയും മാത്യു വോണും ചേര്‍ന്ന് ഇതിനോടകം രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. യുആര്‍-മര്‍വ് സ്റ്റുഡിയോയുടെ ആദ്യ റിലീസിംഗ് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എക്‌സ് മെന്‍, ലെയര്‍ കേക്ക്, കിക്ക്-ആസ്, ദ കിംഗ്‌സ് മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മാത്യു വോണ്‍. നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കു വേണ്ടിയാണ് കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്‍റസ്…

Read More

കുറഞ്ഞ ഓവർ നിരക്ക്‌; സഞ്ജുവിനും ടീം അംഗങ്ങൾക്കും പിഴ

അഹമ്മദാബാദ്‌: ഐപിഎല്ലിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്‌ രാജസ്ഥാൻ റോയൽസ്‌ ക്യാപ്‌റ്റൻ സഞ്ജു വി സാംസണും ടീമംഗങ്ങൾക്കും പിഴ ചുമത്തി ഐപിഎൽ മാനേജ്‌മെന്‍റ്. സഞ്ജുവിന്‌ 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇംപാക്‌ട്‌ പ്ലയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക്‌ മാച്ച് ഫീയുടെ 25 ശതമാനം ( ആറ് ലക്ഷം രൂപ) ആണ് പിഴ ചുമത്തിയത്. രാജസ്ഥാന്‍റെ ഭാഗത്ത്‌ നിന്ന് ഈ സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ്‌ കുറഞ്ഞ ഓവർ നിരക്ക്‌ സംബന്ധിച്ച കുറ്റത്തെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌. ഗുജറാത്ത്‌ ടൈറ്റൻസിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന്‌ പരാജയപ്പെട്ടിരുന്നു

Read More

പ്രിയാൻഷ് ആര്യ; ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ തിങ്കളാഴ്ച നടന്ന അരങ്ങേറ്റ മത്സരത്തിൽ വെറും 39 പന്തിൽ സെഞ്ചുറി തികച്ചാണ് പ്രിയാൻഷ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ എന്ന റിക്കാർഡും പ്രിയാൻഷ് സ്വന്തം പേരിൽ കുറിച്ചു. 37 പന്തിൽ സെഞ്ചുറി തികച്ച യൂസഫ് പത്താന്‍റെ പേരിലാണ് റിക്കാർഡ്. 19 പന്തിൽ സെഞ്ചുറി തികച്ച പ്രിയാൻഷ് 42 പന്തിൽ ഒന്പത് സിക്സും ഏഴ് ഫോറും സഹിതം 103 റണ്‍സ് നേടി. സിക്സ് ഹിറ്റിംഗ് മെഷീൻ: ഡൽഹി സ്വദേശിയായ പ്രിയാൻഷ് തന്‍റെ ബാറ്റിംഗ് മികവുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായല്ല. 2024ലെ ഡൽഹി പ്രീമിയർ ലീഗ് ട്വന്‍റി20യിൽ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 576 റണ്‍സ് നേടി പ്രിയാൻഷ് മികച്ച പ്രകടനം പുറത്തെടുത്തു. സീസണിലെ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരേ നടന്ന മത്സരത്തിൽ ഇടംകൈയൻ സ്പിന്നർ മനൻ ഭരദ്വാജിന്‍റെ ഒരു ഓവറിൽ ആറ് സിക്സറുകൾ…

Read More