ഇനി ഞങ്ങൾ ഒരുമിച്ച്… ‘എപ്പഴോ ഇരുൾ മൂടിയ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു’: കല്യാണം ഉറപ്പിച്ച സന്തോഷ വാർത്ത പങ്കുവച്ച് ഇച്ചാപ്പി

കുടിലിൽ നിന്നും കൊട്ടാരം തീർത്ത മിടുക്കിയാണ് യൂട്യൂബർ ഇച്ചാപ്പി‍യെന്ന ശ്രീലക്ഷ്മി. വേറിട്ട സംസാര രീതി കൊണ്ടും കഥ പറച്ചിലുകൾ കൊണ്ടും ആളുകളുടെ മനസ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി. യൂട്യൂബ് വരുമാനമുപയോഗിച്ച് ഇച്ചാപ്പി താമസിച്ചിരുന്ന കുഞ്ഞ് കുടിലിൽ നിന്നും ഇന്ന് അടച്ചുറപ്പുള്ളൊരു വീടാണ് ഉണ്ടാക്കിയിരിക്കുന്നത്. തന്‍റെ ജീവിതത്തിലെ സന്തോഷത്തിന്‍റെ ഓരോ കണികയും ഇച്ചാപ്പി തന്‍റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ഇച്ചാപ്പി. ഡിജിറ്റൽ ക്രിയേറ്ററായ സൗരവ് ആണ് ഇച്ചാപ്പിയുടെ വരൻ. കഴിഞ്ഞ ദിവസം പെണ്ണുകാണൽ വീഡിയോ ഇച്ചാപ്പി പങ്കുവച്ചു. എപ്പഴോ ഇരുൾ മൂടിയ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു എന്നാണ് സൗരവിനെക്കുറിച്ച് ഇച്ചാപ്പി പറഞ്ഞത്. ഇച്ചാപ്പിയുടെ കുറിപ്പ്.. ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ…

Read More

പൊന്നേ ഒന്നു നിൽക്ക് നീ… സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്; പവന് 87,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 10,945 രൂപയും പവന് 87,560 രൂപയുമായി റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3885 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.77 ലും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,000 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,520 രൂപയുമാണ് വിപണി വില. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3890 ഡോളറില്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്ത് പിന്മാറിയതിനെ തുടര്‍ന്ന് 3829 ഡോളറിലേക്ക് എത്തിയിരുന്നു. ചെറിയ തിരുത്തല്‍ വന്നപ്പോള്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തിയതോടെ വില വീണ്ടും…

Read More

കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ആർജിസിബി ഗവേഷകർ: കാൻസർ ചികിത്സയ്ക്കും ആൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും സഹായകം

തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ബ്രിക്ആർജിസിബി ഗവേഷകർ. ആൽ സ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് പോലുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിർണയത്തിനും ഇത് സഹായിക്കും. ആന്‍റികാൻസർ ഡ്രഗ് നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ കമ്യൂണിക്കേഷൻസ് ജേർണലിന്‍റെ പുതിയ പതിപ്പിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിക് ആർജിസിബി ഫാക്കൽറ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. മഹേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോർ എ എന്നറിയപ്പെടുന്ന കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ചത്. സിന്തറ്റിക് പെപ്റ്റൈഡുകളിൽ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകൾ നിർമിച്ചത്. ഈ സിന്തറ്റിക് പെപ്റ്റൈഡുകൾ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഗവേഷകർ പഠനവിധേയമാക്കി. കൃത്രിമ മിറർഇമേജ് നാനോപോറുകൾ കാൻസർ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും…

Read More

തരംഗമായി സ്വദേശി ആപ് ‘ആറാട്ടൈ’

പരവൂർ (കൊല്ലം): ഇന്ത്യൻ ടെക് കമ്പനിയായ സോഹോ പുറത്തിറക്കിയ ആറാട്ടൈ ആപ് തരംഗമായി റാങ്കിംഗിൽ മുന്നേറുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിൽ ഈ ആപ്പിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000 ൽ നിന്ന് 3.5 ലക്ഷമായാണ് ഉയർന്നിട്ടുള്ളത്.  ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ 2021ലാണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ ഉപയോക്താക്കൾക്ക് വൺ -ഓൺ -വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയൽ ഷെയറിംഗ് എന്നിവയ്ക്ക് പുറമേ വോയ്സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ഇത് വെറും ചാറ്റിംഗ് ആപ് മാത്രമല്ല, ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയവയും നടത്താനാകും. ഡെസ്ക് ടോപ്പുകളിലും ആൻഡ്രോയ്ഡ് ടിവി കളിൽ പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ…

Read More

ഗോളടിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ്… കാൽപന്തിന് പിറകേ രണ്ടര മാസം

കായികലോകം മാറുകയാണ്. ഒപ്പം കളിയുടെ മാർക്കറ്റിംഗ് രീതികളും ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവോടെയുണ്ടായ മാർക്കറ്റിംഗ് കായിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്നലെ കോഴിക്കോട് ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്‍റ്. കാണികളെ കാൽപ്പന്താരവം മുഴങ്ങുന്ന സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ വലിയ തന്ത്രങ്ങളാണ് സംഘാടകർ ഒരുക്കിയത്. അത് ഫലം കണ്ടുവെന്നാണ് ഇന്നലെ നിറഞ്ഞു കവിഞ്ഞ ഗാലറികൾ വിളിച്ചു പറയുന്നത്. ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന മേഖലയിലേക്കാണ് ഫുട്മ്പോൾ കടന്നു ചെന്നിരിക്കുന്നത്. അതിന് കേരള സ്റ്റേഡിയങ്ങൾ വേദിയാകുന്നു. ഫുട്ബോൾ ടീസർ സൂപ്പർ ഹിറ്റ്… ഒരു പുതിയ സിനിമ ഇറങ്ങുന്നതുപോലെയുള്ള ടീസർ… അതിൽ മലയാളികളുടെ പ്രിയതാരങ്ങളായ ബേസിൽ ജോസഫ്, പ്രിഥിരാജ് പിന്നെ രാഷ്ട്രീയ മേഖലയിൽനിന്നു ശശി തരൂരും . ടീസർ ക്ലിക്കായതോടെ ഫുട്ബോൾ പൊളപ്പൻ പാട്ടുമായി സോഷ്യല്‍ മീഡിയ സ്റ്റാര്‍…

Read More

ജലച്ചായത്തിന്‍റെ ചാരുതയാർന്ന ചിത്രങ്ങൾ: ഓർമകളിൽ ഇനി മോഹനൻ ചേട്ടൻ…

ആലപ്പുഴയിലെ പത്രങ്ങളിൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ന്യൂസ് ഫോട്ടോകളിൽ നല്ലൊരു പങ്കിലും പി. മോഹനൻ എന്ന മോഹനൻ ചേട്ടന്‍റെ കൈയൊപ്പുണ്ട്. ആലപ്പുഴയിലെ ഫോട്ടോഗ്രാഫർമാരുടെ കാരണവർ സ്ഥാനത്തായിരുന്നു അദ്ദേഹം. പ്രതിഛായ സ്റ്റുഡിയോയിൽ ജോർജ് കുട്ടിച്ചായനൊപ്പം ഫോട്ടോഗ്രാഫറായി വന്ന കാലം മുതൽ അദ്ദേഹം സജീവമായിരുന്നു. ലേഖകൻ 1990ൽ ദീപികയുടെ റിപ്പോർട്ടർ ആയിരിക്കെ സമീപത്തുള്ള പ്രതിഛായ സ്റ്റുഡിയോ ആയിരുന്നു ചിത്രങ്ങൾക്ക് അതിവേഗ ആശ്രയമായിരുന്നത്. ചിത്രകാരൻകൂടിയായിരുന്ന മോഹനൻ ചേട്ടന്‍റെ ചിത്രങ്ങൾക്ക് ഒരു ജലച്ചായത്തിന്‍റെ ചാരുത കാണാനാകും. തനിക്ക് ഇഷ്ടപ്പെട്ട ആംഗിളിൽ പടമെടുക്കാനുള്ള അവസാന ശ്രമവും അദ്ദേഹം നടത്തും. എന്നു മാത്രമല്ല, അതിന്‍റെ സൗന്ദര്യമോ വാർത്താമൂല്യമോ വർധിപ്പിക്കാനുള്ള ഒറ്റമൂലി – കാമറക്കണ്ണിനു കുറുകെ നിൽക്കുന്ന സംഘാടകരിൽ ആരെയെങ്കിലും ഒഴിവാക്കാനാണെങ്കിൽ അവരോട് പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ആലപ്പുഴ നഗര കേന്ദ്രീകൃതമായ എല്ലാ പരിപാടികളിലേക്കും മോഹനൻ ചേട്ടൻ ഒാടിയെത്തിയിരുന്നു. നേതാക്കൻമാരെ കാത്തിരുന്നു…

Read More

‘ഫ്രൂട്ടേറിയൻ ഡയറ്റ്’ : കണ്ണുകൾ കുഴിഞ്ഞു പല്ലും നഖങ്ങളും പൊടിഞ്ഞു; 27-കാരി അനുഭവിച്ചത് കൊടിയ ദുരിതങ്ങൾ; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ

പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ ആയിരിക്കും നമ്മളിൽ പലരും നോക്കുന്നത്. എന്നാൽ അത് അത്യധികം അപകടമാണെന്ന വസ്തുത അറിയാതെയാണ് ഇക്കൂട്ടർ തടി കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം പല ആപത്തും അപകടങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാം. ഡയറ്റ് ചെയ്ത് മരണത്തെ ക്ഷണച്ചു വരുത്തിയ 27- കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. കരോലിന ക്രിസ്റ്റാക് എന്ന യുവതിയാണ് ഡയറ്റ് ചെയ്ത് സ്വന്തം ജീവൻ കളഞ്ഞത്. ‘ഫ്രൂട്ടേറിയൻ ഡയറ്റ്’ ആണ് യുവതി പിന്തുടർന്നത്. പഴങ്ങളും പഴച്ചാറുകളും മാത്രമായിരുന്നു യുവതി ഡയറ്റിൽ ഉൾപ്പെടുത്തിയത്. അമിതമായി ഈ ഡയറ്റ് പിന്തുടർന്നതോടെ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. കണ്ണുകൾ കുഴിഞ്ഞ് ശരീരം മെലിഞ്ഞ് ഉണങ്ങി തൊലി ചുക്കിച്ചുളിഞ്ഞ് കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെടാൻ തുടങ്ങി. നടക്കാൻ പോലും ഇവർക്ക് സാധിക്കാതെ വന്നു. പോഷകക്കുറവ്…

Read More

വാടകയ്ക്കെടുത്ത വീട്ടിൽ കാമറ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദന്പതികൾ

വാടകയ്ക്ക് വീടും മുറികളുമൊക്കെ നമ്മളിൽ പലരും എടുക്കാറുണ്ട്. എന്നാൽ അതെല്ലാം സുരക്ഷിതമാണോ എന്ന് നമ്മൾ ചിന്തിക്കണം. കൈയിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ നമ്മൾ. എന്ത് കാര്യമായാലും രണ്ടാമതൊന്ന് നമ്മൾ ചിന്തിക്കണമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ ആണ് സംഭവം. ദമ്പതികളായ ക്രിസും കേറ്റ് ഹാർഡ്മാനും അവരുടെ മൂന്ന് കുട്ടികളും താമസിക്കുന്നതനായി വാടകയ്ക്ക് ഒരു എയർബിഎൻബിയിൽ എടുത്തു. എന്നാൽ അതിന്‍റെ ഓരോ മുക്കും മൂലയും പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവരുടെ ലിവിംഗ് റൂമിൽ കാമറ വച്ചിരിക്കുന്നു. അതിൽ ചുവന്ന പ്രകാശവും കൂടി കണ്ടതോടെ അത് പ്രവർത്തിക്കുന്നതാണെന്ന് മനസിലായി. അതോടെ ദന്പതികൾ ഞെട്ടിപ്പോയി. അതോടെ വീഡിയോ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉടൻ തന്നെ അവിടെ നിന്നും മാറി പുറത്ത് ഹോട്ടലിൽ റൂം എടുക്കാൻ അവർ…

Read More

ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നാല് കാര്യങ്ങളുമായി യുവതി; വീഡിയോ വൈറൽ

കോപ്പൻഹേഗനിൽ താമസിക്കുന്ന ഡൽഹിക്കാരിയായ പാലക് വാഹി എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്ന ദൈനംദിന സൗകര്യങ്ങളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. ഡെൻമാർക്കിൽ നിന്നുള്ള നാല് കാര്യങ്ങളാണ് ഇവർ ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. അതിൽ ആദ്യത്തേത് കോപ്പൻഹേഗനിൽ സൗജന്യ പച്ചക്കറി വിതരണം എന്ന ആശയം ആണ്. മെട്രോയിലെ നിശബ്ദ മേഖലകളെ്കകുറിച്ചാണ് രണ്ടാമത്തെ പരാമർശം. യാത്രക്കാർ നിശബ്ദത പാലിക്കേണ്ട പ്രത്യേക കമ്പാർട്ടുമെന്‍റുകളാണ് ഇവ. ഇന്ത്യയിലെ റസ്റ്റോറന്‍റുകളിലും കഫേകളിലും ‘വൃത്തിയുള്ള ജഗുകളിൽ വെള്ളം നൽകുക എന്നതാണ് യുവതിയുടെ മൂന്നാമത്തെ ആഗ്രഹം. ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കുക എന്നതാണ് അവസാനത്തേത്. സമൂഹ മാധ്യമങ്ങളിൽ യുവതി പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് ഇതിന് കമന്‍റ് ചെയ്തിരിക്കുന്നത്. താങ്കൾക്ക് ഇവയെല്ലാം വെറും സ്വപ്നം മാത്രം കാണാൻ സാധിക്കുന്നതെന്നാണ് മിക്കവരും കമന്‍റ് ചെയ്തത്. വീഡിയോ കാണാൻ…

Read More

200 വർഷം പഴക്കമുള്ള ശാപത്തിന് പ്രായശ്ചിത്തം: സാരിയുടുത്ത് നൃത്തം ചെയ്ത് പുരുഷന്മാർ; വീഡിയോ കാണാം

ഓരോ നാട്ടിലും ആചാരങ്ങൾ വ്യത്യസ്തമാണ്. ആഘോഷങ്ങളും വ്യത്യസ്തമാണ്. വ്യത്യസ്തമായൊരു ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ സദു മാതാ നി പോളിൽ പുരുഷന്മാർ സാരിയുടുത്ത് ഗർഭ നൃത്തം ചെയ്യുന്നതാണ് വീഡിയോ. പുരുഷൻമാർ സാരി ഉടുക്കുന്നതിനു പിന്നിൽ 200 വർഷം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. സദു മാതാവിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, അവർ തങ്ങളുടെ സമുദായത്തിലെ പുരുഷന്മാരെ ശപിച്ചു എന്നാണ് വിശ്വാസം. ഈ ശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിന്‍റെ ഭാഗമായി, മാതാവിന്‍റെ പിൻഗാമികളായ പുരുഷന്മാർ നവരാത്രി കാലത്ത് സാരികൾ ധരിച്ച് ഗർഭ നൃത്തം നടത്തുന്നു. ‌അതാണ് വീഡിയോയിൽ പുരുഷൻമാർ സാരി ധരിച്ച് ദർഭ നൃത്തം ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ആചാരങ്ങൾ ഇന്നും പാലിക്കപ്പെടുന്നു എന്ന് കണ്ടത് വളരെ ആശ്ചര്യമുളവാക്കുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്.      

Read More