ദീർഘായുസിന് ‘തലച്ചോറിന്‍റെ ആരോഗ്യ’വും വളരെയേറെ പ്രധാനപ്പെട്ടതെന്ന് ഇന്ത്യൻ വംശജനായ ഡോക്ടറുടെ പഠനം

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ ഡോ. അവിനീഷ് റെഡിയുടെ പഠനമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ദീർഘായുസ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തൽ. വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്‍റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡി ശിപാർശ ചെയ്യുന്നു. പച്ചക്കറികൾ കഴിക്കുന്നതാണ് ശരീരത്തിനും മനസിനും ഉത്തമമെന്നും എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

കായിക പരിശീലനത്തിനിടെ കഴുത്തൊടിഞ്ഞ് കിടപ്പിലായി, പഠിപ്പ് മുടങ്ങി; ഏഴ് വർഷത്തിന് ശേഷം 480 കോടി നഷ്ടപരിഹാരത്തിന് വിധി

കല എന്നത് ഒരു വരദാനമാണ്. എന്ത് തരം കല ആയാലും അത് അഭ്യസിക്കാനുള്ള മനസും കഴിവുമുണ്ടെങ്കിൽ നമുക്ക് ഉയരങ്ങൾ കീഴടക്കാം. കാണാനും കേൾക്കാനും ഇന്പമുള്ളതും എന്നാൽ അതീവ ശ്രദ്ധ വേണ്ടുന്നതുമായ കലാരൂപങ്ങളും കലയും നമുക്കിടയിലുണ്ട്. കളരി, കരാട്ടെ, റെസലിംഗ് അങ്ങനെ തുടങ്ങി കായികാധ്വാനമുള്ളവയ്ക്കൊക്കെ ധാരാളം സുരക്ഷിതത്വവും നമ്മൾ എടുക്കണം. 2018 -ല്‍ ജിയു-ജിറ്റ്സു പരിശീലനത്തിനിടെ ജാക്ക് ഗ്രീനർ എന്ന യുഎസ് യുവാവിന് കഴുത്തിന് താഴേക്ക് തളർന്ന് പോയിരുന്നു. സാൻ ഡീഗോയിലെ ഡെൽ മാർ ജിയു ജിറ്റ്‌സു ക്ലബ്ബിൽ വച്ച് നടന്ന പരിശീലനത്തിനിടെയാണ് സംഭവം. വൈറ്റ് ബെൽറ്റ് കളിക്കാരനായ ജാക്ക് ഗ്രീനർ, ‘സിനിസ്ട്രോ’ എന്ന് വിളിപ്പേരുള്ള രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കളിക്കാരനായ തന്‍റെ പരിശീലകൻ ഫ്രാൻസിസ്കോ ഇതുറാൾഡുമായി പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ജാക്ക് ഗ്രീനറിന്‍റെ കഴുത്ത് ഒടിഞ്ഞ് അദ്ദേഹം കഴുത്തിന് താഴേക്ക് തളര്‍ന്ന് വീണു. ഇതിന്‍റെ വീഡിയോ…

Read More

പേരിട്ട് ഇനി പുലിവാല് പിടിക്കണ്ട; യുഎസ് നിയമപരമായി നിരോധിച്ച പേരുകളിതാ

കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ അവരുടെ പേരുകൾ മാതാപിതാക്കൾ കണ്ടുവച്ചിട്ടുണ്ടാകും. അച്ഛനമമ്മമാരുടെ പൂർവികരുടെ പേരോ അല്ലങ്കിൽ നക്ഷത്രവും ജാതകവുമൊക്കെ നോക്കിയുള്ള പേരോ ഒക്കെ കുഞ്ഞുങ്ങൾക്ക് ഇടാറുണ്ട്. നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേരുകൾക്ക് പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുംതന്നെ വച്ചിട്ടില്ല. എന്നാൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ചില പേരുകൾ ഇടുന്നതിന് കർശനമായ വിലക്കുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. കിംഗ്, ക്യൂൻ, മജസ്റ്റി, പ്രിൻസ്: രാജകീയ സ്ഥാനപ്പേരുകൾ സൂചിപ്പിക്കുന്ന ഇത്തരം പേരുകൾ നിരോധിച്ചിരിക്കുന്നു. @, 1069, Mon1ka: ചിഹ്നങ്ങൾ, അക്കങ്ങൾ അല്ലെങ്കിൽ ഇതുപോലുള്ള അസാധാരണമായ അക്ഷരവിന്യാസങ്ങൾ അടങ്ങിയ പേരുകൾ ഭരണപരമായ ബുദ്ധിമുട്ടുകളും ആശയക്കുഴപ്പങ്ങളും കാരണം പൊതുവെ നിരോധിച്ചിരിക്കുന്നു. സാന്താക്ലോസ്:ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ചില പ്രദേശങ്ങളിൽ ഈ പേര് അനുവദനീയമല്ല. അഡോൾഫ് ഹിറ്റ്‌ലർ: ഹോളോകോസ്റ്റിന് ഉത്തരവാദിയായ നാസി നേതാവുമായുള്ള ബന്ധം കാരണം ഈ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അമേരിക്ക നിരോധിച്ചിട്ടുണ്ട്. വെറുപ്പും…

Read More

നായകൾക്ക് കൊടുക്കാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാം: തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരേ വ്യത്യസ്തമായ പ്രതിഷേധം

തെരുവ് നായകളുടെ ശല്യം നാട്ടിലാകമാനം വർധിക്കുകയാണ്. അവയ്ക്ക ഭക്ഷണം കൊടുത്ത് പരിപാലിക്കുന്ന നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. ഇപ്പോഴിതാ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നവർക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ. ഇവിടുത്തെ താമസക്കാർ നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് പതിവാക്കിയതോടെ അവറ്റകളുടെ ശല്യവും വർധിച്ച് വന്നിരിക്കുകയാണ്. ഇതിനെതിരേ ഒരു പറ്റം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കന്നുകാലികളെ കൊണ്ടുവന്ന് അവയ്ക്ക് ഭക്ഷണം നൽകിയാണ് തങ്ങളുടെ വിയോജിപ്പ് ഇവർ അറിയിച്ചത്. നായ്ക്കൾക്ക് ഭക്ഷണം നൽകാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാമെന്നാണ് ഇവരുടെ വാദം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഇക്കോവില്ലേജ് 2 ഹൗസിംഗ് സൊസൈറ്റിയിലെ ഒരു ഡസൻ താമസക്കാരാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചത്. കന്നുകാലികളെ ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്ന വീഡിയോ സമൂഹ മആധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി രംഗത്തെത്തിയത്. നായകൾക്ക് ആകാമെങ്കിൽ…

Read More

മൊഞ്ചുള്ള കൈകളിൽ മിന്നും ചോപ്പു നിറങ്ങൾ… മൈലാഞ്ചി ഡിസൈനുകളിൽ വ്യത്യസ്തത രചിച്ച് വിദ്യാർഥിനികൾ

പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ അണിഞ്ഞൊരുങ്ങുമ്പോൾ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പിൽ പെരുന്നാളിനെ കളറാക്കുകയാണ് ഈ കളിക്കൂട്ടുകാർ. മാന്നാറിലെ സാമൂഹ്യപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദിന്‍റെയും റെജിമോളുടെയും ഏകമകളായ അസ്ന അൻഷാദും കുരട്ടിക്കാട് വടക്കേവിളയിൽ നിസാം-ഷെറിന ദമ്പതികളുടെ മകൾ നൗറിൻ ഫാത്തിമയുമാണ് പെരുന്നാളിനെ വരവേൽക്കാൻ അദ്ഭുതപ്പെടുത്തുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കുന്നത്. അയൽവാസികളും കൂട്ടുകാരുമെല്ലാം പെരുന്നാൾ എത്തിയതോടെ ഇവരെത്തേടിയാണെത്തുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും കണ്ടറിഞ്ഞ മൈലാഞ്ചിയുടെ കരവിരുതുകൾ സ്വായത്തമാക്കുവാൻ ഈ കളിക്കൂട്ടുകാർക്ക് ഏറെനാൾ വേണ്ടിവന്നില്ല. നാടൻ മൈലാഞ്ചി അരച്ച് പാരമ്പര്യ രീതിയിലും ബ്രാൻഡഡ് കമ്പനികളുടെ മൈലാഞ്ചി കോണുകളും ഉപയോഗിച്ച് ഇവരുടേതായ ഡിസൈനുകളിൽ വിരിയുന്ന മൈലാഞ്ചി മൊഞ്ച് ഈ കളിക്കൂട്ടുകാർക്ക് ഇന്നൊരു വരുമാന മാർഗംകൂടിയാണ്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മൈലാഞ്ചി രാവുകളിലും മണവാട്ടികളെ മൊഞ്ചത്തിയാക്കാനും ഈ കളിക്കൂട്ടുകാർ റെഡിയാണ്. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരിൽ അസ്ന അൻഷാദ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി…

Read More

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്… മലയോരത്തെ കാലാവസ്ഥ ഇനി കൂടുതല്‍ വ്യക്തതയോടെ; വഴിക്കടവ്, മേച്ചാല്‍, അരുവിക്കച്ചാല്‍ എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍

മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരല്‍ത്തുമ്പില്‍ അറിയാം. പ്രാദേശികമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മീനച്ചില്‍ നദീതടത്തിലെ ജനകീയ കൂട്ടായ്മയായ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിംഗിന്‍റെ (എംആര്‍ആര്‍എംഎ) സഹകരണത്തോടെയാണ് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തീക്കോയി പഞ്ചായത്തില്‍ വാഗമണ്ണിനു സമീപം വഴിക്കടവ് മിത്രാനികേതന്‍, മൂന്നിലവ് പഞ്ചായത്തില്‍ മേച്ചാല്‍ സിഎസ്‌ഐ പള്ളിക്കു സമീപം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴ അരുവിക്കച്ചാല്‍ റോഡിനു സമീപം എന്നീ മൂന്നു സ്ഥലങ്ങളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്‌പേസിന്‍റെ കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എഎസ്‌ഐഎല്‍), തിരുവനന്തപുരം എന്‍വയണ്‍മെന്‍റല്‍ റിസോഴ്‌സ് റിസേര്‍ച്ച് സെന്‍റര്‍ (ഇആര്‍ആര്‍സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ് സി) എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ അറ്റ്‌മോസ്റ്ററിക് റഡാര്‍ റിസേര്‍ച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…

Read More

ഇത് സ്വപ്ന സാക്ഷാത്കാരം… കാഷ്മീർ താഴ്‌വരകളിൽ ചൂളംവിളി മുഴങ്ങി

ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു. പാലത്തിലൂടെയുള്ള ആദ്യ ട്രെയിനിനു പ്രധാനമന്ത്രി പച്ചക്കൊടി വീശി. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 46,000 കോടി രൂപയുടെ റെയിൽ ഗതാഗത പദ്ധതികളാണ് ജമ്മുകാഷ്മീരിലെ ജനങ്ങൾക്കു പ്രധാനമന്ത്രി സമർപ്പിച്ചത്. കാഷ്മീരിനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ എൻജിനിയറിംഗ് വിസ്മയം എന്നതിനപ്പുറം ചെനാബ് പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. കൊങ്കണ്‍ റെയിൽവേ ലിമിറ്റഡാണ് അത്ഭുത നിർമിതികൾക്കു പിന്നിൽ. 43,780 കോടി രൂപ ചെലവിട്ടാണ് 272…

Read More

പിൻകോഡ് യുഗത്തിന് ഇനി വിട: ഡിജിപിൻ അവതരിപ്പിച്ച് തപാൽ വകുപ്പ്

കൊല്ലം: രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുടെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജിപിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജിപിൻ ആയിരിക്കും ഇനി മുതൽ രാജ്യത്തെ പുതിയ മേൽവിലാസ സംവിധാനം. പരമ്പരാഗത പിൻകോഡുകൾ വിശാലമായ ഒരു പ്രദേശത്തെയാണ് ഉൾക്കൊണ്ടിരുന്നത്.എന്നാൽ വീടിന്‍റെയും സ്ഥാപനത്തിന്‍റെയും കൃത്യമായ ലൊക്കേഷൻ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജിപിൻ സംവിധാനം. ഡിജിപിൻ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാൻ സാധിക്കും. കത്തുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ ഇതുവഴി വേഗത്തിൽ കഴിയും. മാത്രമല്ല ആംബുലൻസ്, അഗ്നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങൾക്കും ലൊക്കേഷൻ മനസിലാക്കി കൃത്യമായി എത്തിച്ചേരാൻ ഡിജിപിൻ സേവനം സഹായിക്കും. ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഡിജിപിൻ സേവനം ഏറെ ഗുണം ചെയ്യുമെന്നാണ് തപാൽ…

Read More

കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു: ആദ്യഘട്ടം തിരുവനന്തപുരത്തും കൊച്ചിയിലും

കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ ആശയവിനിമയത്തിന്‍റെ നട്ടെല്ലായ കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിജിറ്റലാകുന്നു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നാണ് ഡിജിറ്റല്‍ ടെലികമ്യൂണിക്കേഷനിലേക്ക് മാറുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളില്‍ 9.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഎംആര്‍ ടയര്‍ -2 എന്ന ടെക്‌നോളജിയുള്ള കമ്യൂണിക്കേഷന്‍ സംവിധാനം രണ്ടു ജില്ലകളിലും ഈ മാസം കമ്മീഷന്‍ ചെയ്യും. നിലവില്‍ തിരുവനന്തപുരത്തെ ചില പോലീസ് സ്‌റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് ഭാരക്കുറവാണ്. ലഭിക്കുന്ന ശബ്ദത്തിന്‍റെ വ്യക്തത, ഡിസ്‌പ്ലേയുള്ള ടച്ച് സ്‌ക്രീൻ, ഫ്രീക്വന്‍സി കൂടുതല്‍, ദീര്‍ഘകാലം നില്‍ക്കുന്ന ബാറ്ററി എന്നിവയെല്ലാം ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റിനെ വ്യത്യസ്തമാക്കുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഈ സംവിധാനമാണ് ഇനി തുടരുക. തിരുവനന്തപുരത്ത്…

Read More

കൗമാരക്കാരനൊപ്പം പന്ത് തട്ടി കാക്ക! അന്തം വിട്ടു പോയെന്നു സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

സംസാരിക്കുന്ന കാക്കയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ മഹാരാഷ്‌ട്രയിലെ പൽഗാറിൽനിന്നു പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗോവയിൽനിന്നുള്ള ഒരു കാക്ക കൗമാരക്കാരനൊപ്പം പന്തു തട്ടി സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹീറോയായിരിക്കുന്നു. കാക്കയുടെ പന്തടക്കവും കൊക്കുകൊണ്ടുള്ള പന്ത് തട്ടലും കണ്ട് അന്തം വിട്ടു പോയെന്നാണു സോഷ്യൽ മീഡിയയുടെ പ്രതികരണം. വീടിന്‍റെ വരാന്തയിലാണു കാക്കയുടെയും ആൺകുട്ടിയുടെയും ഫുട്ബോൾ കളി. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾത്തന്നെ കുട്ടിയും കാക്കയും തമ്മിൽ നല്ല ചങ്ങാത്തത്തിലാണെന്നു മനസിലാകും. കുട്ടി കാൽകൊണ്ടു കാക്കയുടെനേരേ പന്തുതട്ടുന്നു. കാക്ക കൊക്കുകൊണ്ട് തിരിച്ചു കുട്ടിയുടെനേർക്കും തട്ടുന്നു. ഒരു മിനിറ്റോളം ഇരുവരും പന്തുകളിക്കുന്നു. കുട്ടി തട്ടിയിടുന്ന പന്ത് കാക്ക കൊക്കുകൊണ്ട് തടഞ്ഞു നിർത്തുന്നതും വീണ്ടും തട്ടുന്നതും കാണാം. പതിനായിരക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിനു മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഗോവയിൽ കാക്കയും പന്തുകളിക്കുമെന്നായിരുന്നു ഒരാളുടെ കമന്‍റ്.    

Read More