ഒറ്റപ്രസവത്തിൽ 4 പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വണ്ടി വാങ്ങാൻ ജനങ്ങളുടെ സഹായം തേടി ദമ്പതികൾ, വൈറലായി ഓസ്ട്രേലിയയിൽ നിന്നുള്ള രസകരമായ കാഴ്ച

നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഓസ്‌ട്രേലിയൻ സ്വദേശിയായ യുവതി. ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെ ഈ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്നാണ് ഉയർന്നത്. അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എങ്കിലും, വളരെയധികം സന്തോഷത്തോടൊപ്പം വലിയൊരു പ്രായോഗിക ബുദ്ധിമുട്ടും ഈ ദമ്പതികളെ അലട്ടുന്നുണ്ട്. നേരത്തെ തന്നെ മൂന്ന് മക്കളുള്ള ഈ ദമ്പതികൾക്ക് പുതിയ നാല് കുഞ്ഞുങ്ങൾ കൂടി വന്നതോടെ മൊത്തം മക്കളുടെ എണ്ണം ഏഴായി. അതോടെ കുടുംബത്തിൽ ആകെ 8 അംഗങ്ങളായി. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവത്തിൽ, ഇവരെ അലട്ടുന്നത് മറ്റൊന്നാണ്, എന്നാൽ ഇവിടെ കഥയിലെ പ്രധാന വില്ലൻ ഈ കുടുംബത്തിലെ അംഗ സംഖ്യ കൂടുതലായതിനാൽ ഇവർക്ക് യാത്ര ചെയ്യാൻ ഒരു വാഹനം ഇല്ലാത്തതാണ്. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യാൻ വലിയൊരു വാഹനം വേണമെന്നതാണ് കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള കാറിൽ 8 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ…

Read More

സൈക്കിൾ ആംബുലൻസ്: പാകിസ്ഥാനെ പരിഹസിച്ച് സോഷ്യൽ മീഡിയ; വിചിത്രമായ ട്രോളുകൾക്ക് പിന്നിലെ സത്യമെന്ത്?

പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ‘സൈക്കിൾ ആംബുലൻസിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വൻ പരിഹാസവും ട്രോളുകളുമാണ് നേരിടേണ്ടി വരുന്നത്. ലോക രാജ്യങ്ങൾ എയർ ആംബുലൻസുകളിലേക്കും ഡ്രോൺ അധിഷ്ഠിത മെഡിക്കൽ സേവനങ്ങളിലേക്കും മാറുമ്പോൾ, പാകിസ്ഥാൻ കാലിന് ചവിട്ടുന്ന സൈക്കിൾ ആംബുലൻസുകളുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിതെന്ന രീതിയിലാണ് ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. “ലോകത്തിന് പാകിസ്ഥാന്‍റെ വക അപൂർവ്വ സമ്മാനം”, “മനുഷ്യകുലം ഈ കണ്ടുപിടുത്തം എന്നും ഓർക്കും” എന്നിങ്ങനെ പരിഹാസരൂപേണയുള്ള നിരവധി കമന്‍റുകളാണ് എക്സ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ രീതിയിൽ ട്രോളുകൾ നേരിടുന്നുണ്ടെങ്കിലും, ഈ സൈക്കിൾ ആംബുലൻസ് സർവീസ് അടുത്തിടെ തുടങ്ങിയ ഒന്നല്ല എന്നതാണ് യാഥാർഥ്യം. 2025 മേയ് മാസത്തിലാണ് സിന്ധ് ഇന്‍റഗ്രേറ്റഡ് എമർജൻസി ആൻഡ് ഹെൽത്ത് സർവീസസ് ഒരു പൈലറ്റ്…

Read More

മരണത്തിനും മായ്ക്കാനാകാത്ത പ്രണയം; വിയോഗത്തിന് ശേഷവും ഓർമകളിൽ പൂക്കൾ ചാർത്തി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർ,വീഡിയോ കാണാം

പ്രണയത്തിന് കാലഹരണപ്പെടാനാവില്ലെന്ന് തെളിയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ബംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവർ. പ്രിയതമയുടെ വിയോഗത്തിന് എട്ട് വർഷങ്ങൾക്കിപ്പുറവും, ദിവസവും അവളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുതിയ പൂക്കൾ അർപ്പിച്ച ശേഷമാണ് ഈ വയോധികൻ തന്‍റെ ഓട്ടോയുടെ യാത്ര ആരംഭിക്കുന്നത്. കണ്ടന്‍റ് ക്രിയേറ്ററായ ആശിഷ് മാത്യു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രണയത്തിന്‍റെ ഈ അപൂർവ്വ കാഴ്ച ലോകമറിഞ്ഞത്. ഇന്ദിരാനഗറിലെ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോഴാണ് ഡ്രൈവർ തന്‍റെ ഓട്ടോയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് മുന്നിൽ ശ്രദ്ധയോടെ പൂക്കൾ വെക്കുന്നത് ആശിഷ് കാണുന്നത്. തുടർന്ന് ഇയാളോട് സംസാരിച്ചപ്പോഴാണ് അത് 8 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച പ്രിയഭാര്യയുടെ ചിത്രമാണെന്ന് ഡ്രൈവർ വെളിപ്പെടുത്തുന്നത്. ഓട്ടോയുടെ ഉള്ളിൽ പലഭാഗത്തായി അവരുടെ ചിത്രങ്ങൾ വൃത്തിയായി പതിപ്പിച്ചിട്ടുണ്ട്. മകനും മരുമകളും ആറ് പേരക്കുട്ടികളും ഉൾപ്പെടുന്ന സ്നേഹനിധികളായ കുടുംബമുണ്ടെങ്കിലും ഭാര്യയുടെ വിയോഗം ഇന്നും തനിക്ക് നികത്താനാവാത്ത വിടവാണെന്ന് ഈ…

Read More

ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം: ചെസ് ബോർഡിൽ വിസ്മയം തീർത്ത് സഹോദരങ്ങൾ

ആലപ്പുഴ: ഇന്ന് അന്താരാഷ്ട്ര ചെസ് ദിനം. 1924 ജുലൈ 20ന് ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) സ്ഥാപിതമായതിന്‍റെ ഓർമപ്പെടുത്തലായാണ് 1966 മുതൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം ഈ ദിവസം അന്താരാഷ്ട്ര ചെസ് ദിനമായി ആചരിക്കുന്നത്. ചെസ് ബോർഡിൽ കറുപ്പിലും വെളുപ്പിലുമായി 64 കളങ്ങൾ, ആനയും തേരും രാജാവും രാജ്ഞിയും കുതിരയും ഭടൻമാരുമായി 16 കരുക്കൾ വീതം പോർക്കളത്തിന്‍റെ ഇരു വശത്തും യുദ്ധത്തിനായി അണിനിരക്കും. ഏകാഗ്രതയും ക്ഷമയും തന്ത്രങ്ങളും കാണിക്കേണ്ട ചെസ് ബോർഡിൽ തങ്ങളുടെ ബുദ്ധിശരങ്ങൾ തൊടുത്തുവിട്ട് വിസ്മയം തീർക്കുകയാണ് ആലപ്പുഴയിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ. പ്രതിഭയുടെ തിളക്കവും കഠിനാധ്വാനത്തിന്‍റെ കരുത്തും കൈമുതലാക്കി രാജ്യാന്തര വേദികളിലേക്ക് കരുനീക്കം നടത്തുന്ന നെയ്തൽ ഡി. അൻസേരയും നിർമൽ ഡി. അൻസേരയും ഇന്ന് കേരളത്തിന്‍റെ തന്നെ അഭിമാനമായി മാറുകയാണ്. ആലപ്പുഴ പൂന്തോപ്പ് സ്വദേശികളായ ധീരേഷ് അൻസേരയുടെയും സിമിമോൾ അൻസേരയുടെയും മക്കളായ നെയ്തലും നിർമലും ചെറുപ്രായത്തിൽ…

Read More

ഹൃദയാഘാതം വന്നതോടെ ഒന്നിനും കൊള്ളാത്തവനായി മാറി എന്ന് ആളുകൾ അധിക്ഷേപിച്ചു: അവർക്കു മുന്നിൽ ജീവിച്ചു കാണിക്കാൻ യൂബർ ഡ്രൈവറായി ജോലി ചെയ്യുന്നു; ഇദ്ദേഹത്തിന്‍റെ ആസ്തി കേട്ടാൽ ഞെട്ടും

മാസം 80,000 രൂപ വാടക ഇനത്തിൽ മാത്രം കിട്ടിയാൽ സന്തോഷത്തോടെ ജോലിയിൽ നിന്ന് വിരമിക്കാനോ അല്ലെങ്കിൽ അധ്വാനം കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഡൽഹിയിലെ ഒരു യൂബർ ഡ്രൈവർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. ഇത്രയും വരുമാനമുണ്ടായിട്ടും അദ്ദേഹം ദിവസവും ഡൽഹിയിലെ തെരുവുകളിൽ യാത്രക്കാർക്കായി ഓടുന്നു. ഇത്രയും സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നിട്ടും, രാവിലെ 10 മുതൽ രാത്രി 10 വരെ യൂബർ ഓടിച്ച് മാസം 50,000 രൂപ കൂടി അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്നു. കഴിഞ്ഞ വർഷം ഉണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്. രോഗമുക്തി നേടി തിരിച്ചെത്തിയപ്പോൾ, കഠിനാധ്വാനം ആവശ്യമുള്ള ജോലികൾ ഇനി ചെയ്യാൻ കഴിയില്ലെന്നും അതിനാൽ തനിക്കിവിടെ “ഒരു ഉപയോഗവുമില്ല” എന്നും പറഞ്ഞ് ചെയ്തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കി. ജീവിതത്തിന്‍റെ വൈകിയ വേളയിൽ ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടും പതറാൻ അദ്ദേഹം തയാറായില്ല. സ്വന്തം കാലിൽ വീണ്ടും നിവർന്നു നിൽക്കാൻ…

Read More

ഇത്തിരി ചോറ് തരുമോ ചേച്ചീ… ഹോസ്റ്റൽ മെസിൽ അതിഥിയായി മുതല! ഞെട്ടിത്തരിച്ച് വിദ്യാർഥികളും ജീവനക്കാരും; വീഡിയോ കാണാം

രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ബോയ്‌സ് ഹോസ്റ്റലിൽ കയറിപ്പറ്റിയ ഒരു മുതലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഹോസ്റ്റലിലെ മെസിലേക്ക് മുതല ആരും കാണാതെ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആരും കാണില്ലെന്ന് കരുതി ഇറങ്ങിപ്പോയ കക്ഷിയെ പക്ഷേ എല്ലാവരും കണ്ടുപിടിച്ചു. വനംവകുപ്പിനെ അറിയിക്കുകയും അവരെത്തി ഉടൻ മുതലയെ പിടികൂടുകയും ചെയ്തു. പ്രതീക്ഷിക്കാതെ മതലയെകണ്ട മെസിലെ പാചകക്കാരും മറ്റ് ജീവനക്കാരും ഞെട്ടിപ്പോയി. മുതലയെ കണ്ട ഉടൻ തന്നെ അവർ ജീവനും കൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റലിൽ മുതല കയറിയെന്ന വാർത്ത വളരെ പെട്ടെന്നാണ് പടർന്നത്. ഇതോടെ കോച്ചിംഗ് ക്ലാസുകൾക്കായി ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾ വേഗം തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോസ്റ്റലിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ ചില വിദ്യാർത്ഥികൾ മുതലയെ സ്വന്തം നിലയ്ക്ക് പിടികൂടാൻ ശ്രമിച്ചിരുന്നു.…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓർഡർ കൈമാറുന്നതിനിടെ വീട്ടിൽ കയറാൻ ശ്രമിച്ച് ഡെലിവറി ഏജന്‍റ്: സമയോചിതമായി ഇടപെട്ട് അമ്മ; വൈറലായി വീഡിയോ

ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി ബോയി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സംഭവം, സുരക്ഷയെക്കുറിച്ചും ഡെലിവറി സമയത്ത് ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഒരു കൊച്ചുപെൺകുട്ടിക്ക് ഓർഡർ കൈമാറാനാണ് ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിലെത്തിയത്. ഡെലിവറി പൂർത്തിയാക്കിയ ശേഷം, ഡെലിവറി പ്രൂഫിനു വേണ്ടി ഫോട്ടോ എടുക്കാൻ സാധിച്ചില്ല എന്ന് ഇയാൾ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് അയാൾ വീടിനു മുൻവാതിലിന് നേരെ നീങ്ങുകയും വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അയാൾക്ക് കൂടുതൽ മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ, എന്താണ് സംഭവിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയും ഉടൻ തന്നെ അയാളെ തടഞ്ഞ് പുറത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഡെലിവറി പാർട്ണർ പരുങ്ങുകയും…

Read More

ട്രെയിനിൽ ടോയ്‌ലറ്റ് പേപ്പർ തീർന്നു; ട്രെയിൻ നിർത്തി സൂപ്പർമാർക്കറ്റിലേക്ക് ഓടി ടിടിഇ ; ജർമനിയിൽ സംഭവം വൈറൽ

സമയം തെറ്റിയുള്ള ഓട്ടം, പ്രവർത്തിക്കാത്ത എയർ കണ്ടീഷണറുകൾ, ട്രെയിൻ റദ്ദാക്കലുകൾ എന്നിവ കാരണം ജർമൻ റെയിൽവേ കമ്പനിയായ ‘ഡോയ്‌ച്ചേ ബാൻ’ യാത്രക്കാരുടെ കടുത്ത വിമർശനം നേരിടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്ന രസകരവും വിചിത്രവുമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയും യാത്രക്കാരുടെ വലിയ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യുകയാണ്. ട്രെയിനിൽ ടോയ്‌ലറ്റ് പേപ്പർ തീർന്നുപോയപ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ട്രെയിൻ നിർത്തിച്ച് സൂപ്പർമാർക്കറ്റിലേക്ക് ഓടി ടോയ്‌ലറ്റ് പേപ്പർ വാങ്ങി തിരികെ വന്ന് യാത്ര തുടർന്ന ഒരു ‘സൂപ്പർ സിഐഎസ് / ട്രെയിൻ ഷെഫ്’ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. സീസൺ സമയത്ത് കടുത്ത യാത്രക്കാരുടെ തിരക്കുള്ള, സിൽറ്റ് ദ്വീപിലെ വെസ്റ്റർലാൻഡിൽ നിന്നും ബർലിനിലേക്ക് പോകുകയായിരുന്ന പുതിയ ‘ICE 2075’ എക്സ്പ്രസ്സ് ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ‘ഹാംബുർഗ്-ബർഗെഡോർഫ്’ സ്റ്റേഷനിൽ നിർത്തുകയായിരുന്നു. സാങ്കേതിക…

Read More

ആൾക്കൂട്ടം കണ്ട് കാർ നിർത്തി, എത്തിനോക്കിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ച; രക്തത്തിൽ കുളിച്ചകിടന്ന യുവാവിനെയും കൊണ്ടു ടീച്ചർമാർ ആശുപത്രിയിലേക്ക്

കോട്ടയം: ബൈക്ക് മറിഞ്ഞു പരിക്കേറ്റു രക്തം വാര്‍ന്നു റോഡരികില്‍ കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്‍. പങ്ങട എസ്എച്ച് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് മെര്‍ലിന്‍ ഫിലിപ്പ്, അധ്യാപിക മെര്‍ലിന്‍ വി. സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് നെടുംകുന്നം സ്വദേശി സുജിത്തി(25)നെ കറുകച്ചാലിലെ മേഴ്‌സി ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ 14നു വൈകുന്നേരം 4.30നു മൈലാടി -നെടുങ്കുന്നം റോഡിലെ കലവറപ്പടിയിലാണ് സംഭവം. ഇവര്‍ കാറില്‍ വരുമ്പോഴാണ് ആള്‍ക്കൂട്ടം കണ്ടത്. ഈ സമയം ചങ്ങനാശേരി സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപിക സോണിയ ജോസഫിനെ കൂടി കണ്ടതോടെ ഇവര്‍ കാർ നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് യുവാവ് രക്തം വാര്‍ന്നു റോഡില്‍ കിടക്കുന്നതു കണ്ടത്. ചുറ്റുപാടും നിരവധി പേര്‍ കൂട്ടംകൂടി നിന്നിരുന്നുവെങ്കിലും യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. ഈ സമയത്ത് അധ്യാപികയായ സോണിയ ജോസഫ് പരിക്കേറ്റയാള്‍ക്കു വെള്ളം നല്കുകയായിരുന്നു. തുടര്‍ന്നു പ്രദേശവാസിയായ രഞ്ജിത്തിന്‍റെ സഹായത്തോടെ പരിക്കേറ്റയാളെ താങ്ങിപ്പിടിച്ചു കാറില്‍…

Read More

ബംഗളൂരുവിൽ ഫുഡ് വ്ലോഗർമാരെ തടഞ്ഞ് ഫോൺ പിടിച്ചുവാങ്ങി, റസ്റ്റോറന്‍റ് ജീവനക്കാരന് ഒടുവിൽ പണികിട്ടി; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ബംഗളൂരുവിലെ റസ്റ്റോറന്‍റ് ശൃംഖലയായ ട്രഫിൾസ്ന്‍റെ സെന്‍റ് മാർക്സ് റോഡ് ഔട്ട്‌ലെറ്റിൽ ഫുഡ് വ്ലോഗർമാരും റെസ്റ്റോറന്‍റ് ജീവനക്കാരനും തമ്മിലുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വ്ലോഗർമാരോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ജീവനക്കാരനെതിരെ കടുത്ത ജനരോഷം ഉയർന്നതോടെ, റസ്റ്റോറന്‍റ് അധികൃതർ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഭക്ഷണം കഴിച്ചുകൊണ്ട് അതിന്‍റെ റിവ്യൂ വീഡിയോ ചിത്രീകരിക്കാനാണ് രണ്ട് ഫുഡ് വ്ലോഗർമാർ റസ്റ്റോറന്‍റിൽ എത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്ത് എത്തിയപ്പോൾ ഇവർ പതിവുപോലെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. എന്നാൽ, റസ്റ്റോറന്‍റിലെ മാനേജർ പദവിയിലുള്ള ജീവനക്കാരൻ ഇവരെ തടയുകയും വീഡിയോ ചിത്രീകരിക്കുന്നത് ഉടനടി നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. “ഇവിടെ വീഡിയോ ചിത്രീകരിക്കാൻ അനുവാദമില്ല. ഇതൊരു പൊതുസ്ഥലമല്ല, ഞങ്ങളുടെ ഭക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ നിങ്ങൾക്ക് അവകാശമില്ല,” എന്ന് ജീവനക്കാരൻ ദേഷ്യത്തോടെ പറയുന്നത് വീഡിയോയിൽ കേൾക്കാം. തർക്കത്തിനൊടുവിൽ വ്ലോഗർമാർ ഭക്ഷണം…

Read More