ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നാല് കാര്യങ്ങളുമായി യുവതി; വീഡിയോ വൈറൽ

കോപ്പൻഹേഗനിൽ താമസിക്കുന്ന ഡൽഹിക്കാരിയായ പാലക് വാഹി എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്ന ദൈനംദിന സൗകര്യങ്ങളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. ഡെൻമാർക്കിൽ നിന്നുള്ള നാല് കാര്യങ്ങളാണ് ഇവർ ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. അതിൽ ആദ്യത്തേത് കോപ്പൻഹേഗനിൽ സൗജന്യ പച്ചക്കറി വിതരണം എന്ന ആശയം ആണ്. മെട്രോയിലെ നിശബ്ദ മേഖലകളെ്കകുറിച്ചാണ് രണ്ടാമത്തെ പരാമർശം. യാത്രക്കാർ നിശബ്ദത പാലിക്കേണ്ട പ്രത്യേക കമ്പാർട്ടുമെന്‍റുകളാണ് ഇവ. ഇന്ത്യയിലെ റസ്റ്റോറന്‍റുകളിലും കഫേകളിലും ‘വൃത്തിയുള്ള ജഗുകളിൽ വെള്ളം നൽകുക എന്നതാണ് യുവതിയുടെ മൂന്നാമത്തെ ആഗ്രഹം. ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കുക എന്നതാണ് അവസാനത്തേത്. സമൂഹ മാധ്യമങ്ങളിൽ യുവതി പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് ഇതിന് കമന്‍റ് ചെയ്തിരിക്കുന്നത്. താങ്കൾക്ക് ഇവയെല്ലാം വെറും സ്വപ്നം മാത്രം കാണാൻ സാധിക്കുന്നതെന്നാണ് മിക്കവരും കമന്‍റ് ചെയ്തത്. വീഡിയോ കാണാൻ…

Read More

200 വർഷം പഴക്കമുള്ള ശാപത്തിന് പ്രായശ്ചിത്തം: സാരിയുടുത്ത് നൃത്തം ചെയ്ത് പുരുഷന്മാർ; വീഡിയോ കാണാം

ഓരോ നാട്ടിലും ആചാരങ്ങൾ വ്യത്യസ്തമാണ്. ആഘോഷങ്ങളും വ്യത്യസ്തമാണ്. വ്യത്യസ്തമായൊരു ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ സദു മാതാ നി പോളിൽ പുരുഷന്മാർ സാരിയുടുത്ത് ഗർഭ നൃത്തം ചെയ്യുന്നതാണ് വീഡിയോ. പുരുഷൻമാർ സാരി ഉടുക്കുന്നതിനു പിന്നിൽ 200 വർഷം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. സദു മാതാവിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, അവർ തങ്ങളുടെ സമുദായത്തിലെ പുരുഷന്മാരെ ശപിച്ചു എന്നാണ് വിശ്വാസം. ഈ ശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിന്‍റെ ഭാഗമായി, മാതാവിന്‍റെ പിൻഗാമികളായ പുരുഷന്മാർ നവരാത്രി കാലത്ത് സാരികൾ ധരിച്ച് ഗർഭ നൃത്തം നടത്തുന്നു. ‌അതാണ് വീഡിയോയിൽ പുരുഷൻമാർ സാരി ധരിച്ച് ദർഭ നൃത്തം ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ആചാരങ്ങൾ ഇന്നും പാലിക്കപ്പെടുന്നു എന്ന് കണ്ടത് വളരെ ആശ്ചര്യമുളവാക്കുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്.      

Read More

ഷെയർ ടാക്സിയിൽ നിന്നുള്ള സെല്‍ഫിയുമായി യുവാവ്: പിന്നാലെ, ‘രണ്ട് ആടുകളുണ്ടെന്ന്’ സോഷ്യൽ മീഡിയ; വൈറലായി ഫോട്ടോ

സെൽഫി എടുക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. സെൽഫി എടുത്ത് പണി വാങ്ങിയവരുടെ വാർത്തയൊക്കെ സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു സെൽഫിക്കഥയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കാറിലിരുന്ന് ഒരു യുവാവ് സെൽഫി എടുത്ത് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഫോട്ടോ ഷെയർ ചെയ്തതിനു 24-മണിക്കൂർ പിന്നിട്ടപ്പോഴേക്കും അത് കണ്ടത് നാലര ലക്ഷം ആളുകൾ. @Basi_cally എന്ന ബാസ് എന്ന എക്സ് ഉപയോക്താവ് തന്‍റെ ഷെയർ ടാക്സി യാത്രയിൽ നിന്നുള്ള ഒരു സെൽഫിയാണ് പങ്കുവച്ചത്. ഇതിൽ എന്താണിത്ര ആശ്ചര്യപ്പെടാനെന്നല്ലേ? അതിന്‍റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്. ‘ ഇന്ന് ഞാനൊരു ഷെയർ കാബിൽ കയറി, എന്‍റെ പിന്നിൽ ഒരു ആട് ഉണ്ടെന്ന് മനസിലായി’ എന്ന അടിക്കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. യുവാവിന്‍റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്. കാറിൽ യുവാവിന് പിന്നിലായി ഒരു കറുത്ത…

Read More

മാളിലെ പ്രതിമകൾ മനുഷ്യരാണന്ന് കരുതി കാൽതൊട്ട് വന്ദിച്ച് പെൺകുട്ടി: വൈറലായി വീഡിയോ

കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ എപ്പോഴും രസമാണ്. അവരെന്ത് കാണിച്ചാലും അത് കാണാൻ തന്നെ പ്രത്യേക ചന്തമാണ്. ഇപ്പോഴിതാ മാളിലെത്തിയ കുട്ടിക്കുറുന്പിയുടെ വീഡിയോ ആണ് വൈറലാകുന്നത്. വിധി സക്‌സേനയുടെയും ഷാനു സഫായയുടെയും മകൾ ദിവിഷ എന്ന മിടുക്കിയാണ് ഈ വീഡിയോയിലെ താരം. @divu\_and\_mom എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഷോപ്പിംഗിനായി ദിവിഷയും കുടുംബവും മാളിൽ എത്തിയതായിരുന്നു. അപ്പോഴാണ് മാളിൽ പരമ്പരാഗത വസ്ത്രങ്ങളും ഫോർമൽ വസ്ത്രങ്ങളും ധരിച്ച പ്രതിമകളെ ദിവിഷ കണ്ടത്. അവ ജീവനുള്ള മനുഷ്യരാണെന്ന് കുഞ്ഞ് തെറ്റിദ്ധരിച്ചു. പിന്നൊന്നും നോക്കിയില്ല എല്ലാ പ്രതിമകളുടേയും കാൽ തൊട്ട് കുട്ടി വന്ദിച്ചു. ഈ മനോഹര നിമിഷം അവളുടെ മാതാപിതാക്കളാണ് പകർത്തിയത്. വീഡിയോ കണ്ട എല്ലാവരും കുട്ടിയെ അഭിനന്ദിച്ചു. ഇന്ത്യൻ സംസ്കാരമാണ് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടി കാണിച്ചത്. മാതാപിതാക്കളെയാണ് ആദ്യം അഭിനന്ദിക്കേണ്ടതെന്നാണ് പലരും കമന്‍റ് ചെയ്തത്.      

Read More

ഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം: വീഡിയോ വൈറൽ പിന്നാലെ വിമർശനവുമായി സൈബറിടം

റോഡ് നിയമങ്ങൾ നമ്മളെല്ലാവരും പാലിക്കണമെന്ന് പറയുന്നത് വെറുതേയല്ല. നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാൻ അത് അത്യന്താപേക്ഷിതമാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് പറഞ്ഞാലും ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ അഭ്യാസം കാട്ടുന്ന യൂത്തൻമാർ കുറവല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം. ഒരുകൂട്ടം യുവാക്കൾ തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണിത്. അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ ബാലൻസിംഗ് പ്രകടനം നടത്തുകയാണ്. നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമൻ മറ്റു നാലുപേരുടെ തോളിൽ കയറി നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അഞ്ചു പേരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല. സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ…

Read More

ഇനി തുടിക്കുന്നത് ജീവിതത്തിന്‍റെ പുതിയ പ്രതീക്ഷകൾ: ‘ഹൃദയപൂര്‍വം’ ആവണിയും അജിനും ആശുപത്രിയില്‍നിന്ന് മടങ്ങി

കൊച്ചി: രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്‍റെ ഇടവേളയില്‍ ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന്‍ ഏലിയാസും (28), കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയും (13) പുതിയ ഹൃദയത്തുടിപ്പുമായി ആശുപത്രി വിട്ടു. കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്‍റെ (33) ഹൃദയമാണ് അജിനില്‍ മാറ്റിവച്ചത്. വാഹനാപകടത്തില്‍ മരിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തി(18)ന്‍റെ ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തില്‍ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. സാജന്‍ കോശി, ഡോ. എസ്.ആര്‍. അനില്‍, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്‍റണി ജോര്‍ജ്,…

Read More

സൂക്ഷിക്കുക, ഓണ്‍ലൈന്‍ സൗഹൃദ ആപ്പുകളെ: തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്നരുടെ ലക്ഷ്യം പണം

കോട്ടയം: സൈബര്‍ ലോകത്ത് പണം മുടക്കി സൗഹൃദം തേടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ താമസക്കാര്‍പോലും പരസ്പരം അറിയാത്തവരായ ഇക്കാലത്ത് സൗഹൃദങ്ങള്‍ മണിക്കൂറുകള്‍ക്കു പണം നല്‍കി വാങ്ങാനാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്. ഇതിനായി മൊബൈലില്‍ പല പേരുകളില്‍ അറിയപ്പെടുന്ന സൗഹൃദ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. സൈബര്‍ ലോകത്ത് പലവിധം തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും ഇത്തരം സൗഹൃദങ്ങള്‍ തേടാനാണ് പലരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം ഈടാക്കി സൗഹൃദം ലഭ്യമാകുന്ന ആപ്പുകള്‍ സൈബറിടത്ത് ആധിപത്യം സ്ഥാപിക്കുന്നത്. സൗഹൃദം പണം മേടിച്ചു കൈമാറുന്ന ആളുകള്‍ ധാരാളമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്ന ഇത്തരം സംഘങ്ങളുടെ ലക്ഷ്യം പണം മാത്രമാണ്. സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നതും ഇത്തരം സംഘങ്ങളുടെയാണ്. കുറച്ചുനേരം മിണ്ടിയും പറഞ്ഞും…

Read More

വൈവിധ്യങ്ങളുടെ നവരാത്രി കാലം

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്. നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്‌കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി. 11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ…

Read More

കുടുംബശ്രീ ‘വിമന്‍ പവര്‍’ വരുന്നു: കോളജ് വിദ്യാര്‍ഥിനികള്‍ ഇനി കരിയറില്‍ തിളങ്ങും

കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ കരിയറില്‍ പവര്‍ഫുള്ളാക്കാന്‍ കുടുംബശ്രീയുടെ ‘വിമന്‍ പവര്‍ലൈഫ് മാസ്റ്റര്‍ പ്ലാന്‍’ പദ്ധതി വരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം കഴിവുകളും താല്‍പര്യങ്ങളും തിരിച്ചറിയാനും അനുയോജ്യമായ ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെണ്‍കുട്ടികളുടെ കരിയറിലെ വളര്‍ച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികള്‍ ഉണ്ടെങ്കിലും തൊഴില്‍ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രി ‘വിമന്‍ പവര്‍ലൈഫ് മാസ്റ്റര്‍ പ്ലാൻ’ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തി വരുമാനം നേടാന്‍ സഹായിക്കുകയും ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴില്‍ പരിസ്ഥിതി രൂപപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിദ്യാര്‍ഥിനിയുടെയും പഠന, പാഠ്യേതര…

Read More

കാരൂർ പറഞ്ഞ വാധ്യാർ കഥകൾ: സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, കാരൂർ സമരങ്ങളെ കഥകളാക്കി മാറ്റി; കാരൂർ നീലകണ്ഠപ്പിള്ള വിടപറഞ്ഞിട്ട് അമ്പതാണ്ട്

മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്‍റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്‍റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്‍റെ കഥകളിൽ പകർത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ്…

Read More