ആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തി, ആത്മഹത്യയ്ക്കു ശ്രമിച്ചത് ഏഴു തവണയെന്ന് മോഹിനി


വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്നു തിരിച്ചറിഞ്ഞു. എന്‍റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചു.

ഒന്നല്ല, ഏഴു തവണ. ആ സമയത്ത്, ആരോ എനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ എന്നോടു പറഞ്ഞു. ആദ്യം ഞാനതു ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണു ഞാന്‍ ആത്മഹത്യയ്ക്കുവരെ തുനിഞ്ഞതെന്നു ഞാന്‍ അദ്ഭുതപ്പെട്ടു.

വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ആ തിരിച്ചറിവിനുശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ഥത്തില്‍ ശക്തി നല്‍കിയത് എന്‍റെ ജീസസായിരുന്നു,
-മോഹിനി

Related posts

Leave a Comment