ജീവനക്കാരിയെ പീഡിപ്പിക്കാൻ മുതലാളിയുടെ ശ്രമം; ഉച്ചത്തിൽ ബഹളം വച്ച് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി; യുവാവിനെതിരേ കെസെടുത്ത് പോലീസ്

മങ്കൊന്പ് : അക്ഷയ സെന്‍ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം കാവാലം ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്‍ററിലായിരുന്നു സംഭവം.

പട്ടികജാതി വിഭാഗത്തില്‍ പെട്ട ജീവനക്കാരിയെ സ്ഥാപന ഉടമ പ്രിന്‍സാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ബഹളംവെച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

ഇത് കണ്ട്‌ ഒടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും കൈനടി പോലീസ് എത്തി തടഞ്ഞു വച്ചിരുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

എസ്.സി.എസ്.ടി, 354എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സ്ത്രീ പീഡനത്തിന് കേസെടുത്തു അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടെ സിപിഎം കാവാലം ലിസിയോ വെസ്റ്റ് ബ്രാഞ്ച് അംഗമായ പ്രിന്‍സിനെ അംഗത്വത്തില്‍ നിന്ന് നീക്കംചെയ്തതായി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Related posts

Leave a Comment