തന്നേ കേള്‍ക്കുന്ന സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്: ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം; പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്‌നമാണ്, തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്; വേടൻ

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലന്ന് വേടൻ. തന്നേ കേള്‍ക്കുന്ന തന്‍റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്‌നമാണ്. തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് വേടൻ പറഞ്ഞു.

തന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും വേടന്‍ പറഞ്ഞു.

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം മോണലോവ എങ്ങനെയുണ്ടെന്നും വരികളൊക്കെ ഇഷ്ടപ്പെട്ടോയെന്നും വേടന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. തന്‍റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും വേടന്‍ പ്രതികരിച്ചിരുന്നു.

Related posts

Leave a Comment