പൊരുതാം…പടവെട്ടാം; അതിക്രമങ്ങൾ തടയാൻ സ്ത്രീകൾക്കായൊരു ദിനം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇന്ന് നമ്മുടെ ലോകത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. സമത്വം, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ നിറവേറ്റുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടസ്സമായി തുടരുന്നു. അതുകൊണ്ടാണ് ഈ ആഗോള പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 25 ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വ്യത്യസ്‌ത തരത്തിലുള്ള അതിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അഭിഭാഷകർ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുഎൻ നിയുക്തമാക്കിയ ദിനമാണിത്. ഏകദേശം 736 ദശലക്ഷം സ്ത്രീകൾ അതായത് ഏതാണ്ട് മൂന്നിലൊന്ന് പേർ പീഡനത്തിനിര‍യാകുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് കൂടുതൽ നിക്ഷേപം നടത്തണമെന്ന് യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് ഈ അവസരത്തിൽ ആഹ്വാനം ചെയ്തു. നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 10 ന് അവസാനിക്കുന്ന, 16 ദിവസത്തേക്ക്…

Read More