കുറേ ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്; മാസങ്ങളുടെ പ്രണയം, അലിൻ ജോസ് പെരേര വിവാഹിതനായി; വൈറലായി ചിത്രങ്ങൾ

സിനിമ റിവ്യുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഇപ്പോഴിതാ അലിൻ വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ശ്രീലക്ഷ്മിയാണ് വധു. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽവച്ചാണ് വിവാഹം നടന്നത്. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രണയം ആരംഭിച്ചതെങ്ങനെയെന്ന് വധു ശ്രീലക്ഷ്മി പറഞ്ഞു.

‘അലിൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമുക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. ഞാനും പോയിട്ട് സംസാരിച്ചു. പുള്ളി പറഞ്ഞു, എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്. തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ? എന്ന് ചോദിച്ചു. അപ്പോൾ ഞാനൊന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ ചെന്നു, കുറേ നേരം ഇരുന്ന് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ് ഇതെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

Related posts

Leave a Comment