കർഷകർക്ക് ഒരു ആശ്വാസ വാർത്ത; ഓരുവെള്ളത്തില്‍നിന്നു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ പുതുമാര്‍ഗവുമായി എസ്‌ഡി കോളജ്

ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയായാണ് ഓരുവെള്ളത്തിന്‍റെ കടന്നുകയറ്റം. ഈ പ്രശ്‌നത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഗവേഷണഫലവുമായി ആലപ്പുഴ എസ് ഡി കോളജ് രംഗത്തെത്തി. ഉപ്പിന്‍റെ സാന്നിധ്യത്തെ പ്രതിരോധിച്ചുവളരാന്‍കഴിയുന്ന നെല്ലിനമാണ് പൊക്കാളി. ഈ നെല്ലിനം വളരുന്ന പാടശേഖരത്തെ മണ്ണില്‍നിന്നു കണ്ടെത്തിയ ബാക്ടീരിയയെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് വിജയകരമായി കോളജ് പൂര്‍ത്തിയാക്കിയത്. കോളജിലെ ബോട്ടണിവിഭാഗം ഗവേഷകയായ ടി.എസ്. രേഷ്മയും വകുപ്പ് മേധാവി സി. ദിലീപും ചേര്‍ന്നാണ് പരീക്ഷണം വിയകരമായി പൂര്‍ത്തീകരിച്ചത്. ജേണല്‍ ഓഫ് അഗ്രോണമി ആന്‍ഡ് ക്രോപ് സയന്‍സ് എന്ന മാസികയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്യൂഡോമൊണാസ് തായ്‌വാനെന്‍സിസ് എന്ന ഈ ബാക്ടീരിയ ഉപയോഗിച്ചു നെല്‍ച്ചെടികളില്‍ ലവണത്തിനെതിരായ ആര്‍ജിതപ്രതിരോധശേഷി ലഭ്യമാക്കുന്നതാണ് പരീക്ഷണം. കേരളത്തില്‍ പൊക്കാളി കൃഷി ചെയ്യുന്ന പാടത്തുനിന്ന് ഈ ഇനം ബാക്ടീരിയയെ കണ്ടെത്തുന്നതും ആദ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

Read More

ഇസ്രയേലിലെ കൃഷിരീതി പഠിച്ചു; ചേർത്തലയിൽ  ഒന്നരയേക്കറിൽ ഹൈടെക് കൃഷിയുമായി വയോധിക ദമ്പതികൾ

ചേർത്തല: ഒന്നര ഏക്കർ സ്ഥലത്ത് ഹൈടെക് രീതിയിൽ കൃഷി തുടങ്ങി വയോധികരായ ദമ്പതികൾ. നഗരസഭ 24-ാം വാർഡിൽ ഗിരിജാലയത്തിൽ ഇ.കെ. തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രായേൽ രീതിയിൽ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രായേൽ സന്ദർശിച്ച കർഷകനായ അരീപ്പറമ്പ് വലിയവീട്ടിൽ വി.എസ്. ബൈജുവിന്‍റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 700 മീറ്ററോളം കളപിടിക്കാത്ത മൾട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാൽ ചുവട്ടിൽ വെള്ളവും വളവും എത്തും. ചെറുധാന്യങ്ങൾ ഉൾപ്പെടെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി പരമ്പരാഗതരീതിയിൽ കൃഷിചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും ചേനയിലും വലിയ വിളവുകൾ നേടി നവമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റീട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ ചീര ഉൾപ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാൻ പറ്റുമെന്നും പ്രായമായവർക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണെന്നും കൃഷി പ്രമോട്ടർ…

Read More

കാട്ടുപന്നികളെ തുരത്താൻ കരിമഞ്ഞൾ വേലി; പ്രതിരോധത്തോടൊപ്പം വരുമാനവും

പത്തനംതിട്ട: കാട്ടുപന്നികളുടെ ശ‌ല്യം കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് കരിമഞ്ഞൾ ആശ്വാസമാകുന്നു.കരിമഞ്ഞൾ കാട്ടുപന്നികൾക്ക് പ്രതിരോധം തീർക്കുമെന്ന് മുന്പ് വയനാട്ടിലെ കർഷകർ പരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ പല കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കരിമഞ്ഞളിൽനിന്നുള്ള രൂക്ഷഗന്ധമാണ് പന്നിയെ അകറ്റുന്നത്. കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന പന്നി മഞ്ഞൾ തുരക്കാൻ ശ്രമിക്കുന്നതോടെ ഇതിന്‍റെ ഗന്ധം അടിക്കുകയും ഓടിമാറുകയും ചെയ്യും. കർപ്പൂരത്തിന്‍റെ സമാനമായ ഗന്ധമാണ് കരിമഞ്ഞളിൽനിന്നുണ്ടാകുന്നത്. കരിമഞ്ഞളിന്‍റെ പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ആനിക്കാട്, വാര്യാപുരം ഭാഗങ്ങളിൽ പലരും ഇതു കൃഷി ചെയ്തു തുടങ്ങി.പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാനമാർഗവുമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ലാഭകരംകരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ ഇവയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. കരിമഞ്ഞളിന് കാൻസർ പ്രതിരോധം അടക്കം ഔഷധഗുണമുളളത് മെഡിക്കൽ ലോകം തിരിച്ചറിഞ്ഞതാണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇനം മഞ്ഞളാണിത്. വിളവെടുക്കുന്ന മഞ്ഞൾ ഉണക്കി പൊടിച്ച് നൽകിയാൽ മെച്ചപ്പെട്ട വില…

Read More

ആടുവിളന്താൻകുടിയിൽ റാഗി കൃഷിയിൽ നൂറുമേനി

രാജകുമാരി: അന്യംനിന്നുപോയ റാഗി കൃഷിയിലൂടെ മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുകയാണ് ശാന്തൻപാറ ആടുവിളന്താൻ കുടിയിലെ ഗോത്ര വിഭാഗം കർഷകർ. പത്ത് ഏക്കറിലാണ് ഇവിടെ റാഗികൃഷി ചെയ്തു വരുന്നത്. തരിശായി കിടന്ന ആടുവിളന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചകളാണ് ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത്. സംസ്ഥാനത്തിന്‍റെ അതിർത്തി പ്രദേശമായ ബോഡിമെട്ടിൽ ദേശിയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്‌വരയിൽ ആട് വിളന്താൻ മലനിരകളിലായി വ്യാപിച്ചു കിടക്കുകയാണ് റാഗി കൃഷി. കുടിയിലെ മുതുവാൻ ആദിവാസി സമുദായമാണ് മലനിരകളിൽ പത്ത് ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് പരന്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്തുവരുന്നത്. ഗോത്രസമൂഹത്തിന്‍റെ പ്രധാന ഭക്ഷ്യോത്പന്നങ്ങളിൽ ഒന്നാണ് റാഗി. എസ്.പി. വെങ്കിടാചലത്തിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് വീണ്ടും പുനർജീവൻ നൽകിയത്. നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി,ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് ഇവിടെ സംരക്ഷിച്ച് കൃഷിചെയ്തുവരുന്നത്.…

Read More

മാങ്ങയും തേങ്ങയും ചക്കയും കുറയും; കേരള വിഭവങ്ങള്‍ക്ക് ഇനി ക്ഷാമകാലം

കോട്ടയം: മഴ നീളുകയും മഞ്ഞു മായുകയും ചെയ്തതോടെ പ്ലാവും മാവും തെങ്ങും കശുമാവുമൊക്കെ ചതിക്കുമെന്ന് കാര്‍ഷിക വിദഗ്ധര്‍. പതിവുപോലെ നവംബറില്‍ ചക്ക വിരിഞ്ഞില്ല. ഡിസംബറില്‍ മാവു പൂത്തില്ല. വൈകി പൂവിട്ട് ഫലം ചൂടിയാല്‍തന്നെ നിറത്തിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമൊക്കെ വ്യതിയാനമുണ്ടാകുമെന്ന് പ്രമുഖ കാര്‍ഷിക ഗവേഷകന്‍ ഡോ.കെ.ജി. പത്മകുമാര്‍ പറഞ്ഞു. ജലസാമീപ്യമുള്ള കുട്ടനാട്ടില്‍ മാത്രമാണ് ഈ സീസണില്‍ മാവു പൂത്തു തുടങ്ങിയത്. കിഴക്കന്‍മേഖലയില്‍ പൂവിട്ടില്ലെന്നു മാത്രമല്ല ഇലകള്‍ തളിര്‍ക്കുകയും ചെയ്തു. നാട്ടുമാവുകളില്‍ നിന്ന് കണ്ണിമാങ്ങയും പ്രതീക്ഷ വേണ്ട. ഡിസംബര്‍ 20 വരെ മഴ തുടര്‍ന്നതിനാല്‍ മണ്ണില്‍ ഇപ്പോഴും ഈര്‍പ്പമുണ്ട്. ജലാംശം വറ്റി മണ്ണ് ഉണങ്ങി പ്രഭാതങ്ങളില്‍ മഞ്ഞ് പെയ്യുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ചക്ക വിരിയുക. ജനുവരിയില്‍ വൈകി ചക്ക വിരിഞ്ഞാല്‍തന്നെ ഫല സാധ്യത കുറയുമെന്ന് പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. തെങ്ങിലും കശുമാവിലും മുരിങ്ങ പോലുള്ള സസ്യങ്ങളിലും പൂവും കായും കുറയാം.…

Read More

പപ്പായ കൃഷിയിൽ നൂറുമേനി വിളയിച്ച് യൂസഫ്

മട്ടന്നൂർ: സർക്കാർ ജോലിക്കിടെയുള്ള ഒഴിവ് സമയങ്ങളിൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മട്ടന്നൂർ നഗരസഭയിലെ പരിയാരത്തെ സ്നേഹ തീരത്തെ സി. യൂസഫ്. പപ്പായ കൃഷിയിലാണ് വൻ വിജയം കൈവരിച്ചത്. ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസ് സ്റ്റാഫായ യൂസഫ് ഒഴിവ് സമയങ്ങളിലാണ് കൃഷിയിൽ സമയം കണ്ടെത്തിയത്. വീടിന് സമീപത്തുള്ള സ്ഥലം പാട്ടത്തിനെടുത്താണ് പപ്പായ കൃഷി നടത്തുന്നത്. ചാലോട് കൃഷിഭവനിൽ നിന്നും വാങ്ങിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായാണ് കൃഷി ചെയ്തത്. നാല് മാസം കൊണ്ട് പപ്പായ കായ്ക്കുകയും ഏഴ് മാസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇരുപത് സെന്‍റ് സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറിലേറെ പപ്പായ തൈകളിൽ നൂറ് മേനിയാണ് വിളഞ്ഞത്. ഒരു തൈയിൽ നിന്നും 50 കിലോ മുതൽ 75 കിലോ വരെ പപ്പായ ലഭിച്ചതായും യൂസഫ് പറഞ്ഞു.പത്ത് വർഷം മുമ്പാണ് യൂസഫ് കൃഷിയിൽ ഇറങ്ങിയത്. തേനീച്ച, മുട്ട…

Read More

കോട്ടയത്തിന്‍റെ പാല്‍പാത്രം; ക്ഷീരമേഖലയില്‍ വിജയഗാഥയുമായി ബിജുമോന്‍

നീണ്ട കാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കുറവിലങ്ങാട് കോഴാ വട്ടമുകളേല്‍ ബിജുമോന്‍ തോമസിന് ജീവിക്കാന്‍ ഒരു മാര്‍ഗം വേണമായിരുന്നു. മണലാരണ്യത്തില്‍ നിന്നും സമ്പാദിച്ച പൈസയുമായി നാലരയേക്കര്‍ സ്ഥലം വാങ്ങി. ആടുഫാം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചെറുപ്പംമുതല്‍ പശുവിനെ കണ്ടും കറന്നും ശീലിച്ച ബിജു മറ്റൊന്നും ചിന്തിക്കാതെ പശുവളര്‍ത്തലില്‍ ഒരു കൈ നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കറവയുള്ള രണ്ടു പശുക്കളെ വാങ്ങി. 14 വര്‍ഷം പിന്നിടുമ്പോള്‍ ജഴ്സി, എച്ച്എഫ് വിഭാഗത്തിപ്പെട്ട 110 പശുക്കളും 40 കിടാരികളുമായി ക്ഷീര മേഖലയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ കര്‍ഷകന്‍. ദിവസവും 900 ലിറ്റര്‍ പാല്‍ വില്‍ക്കുന്ന ക്ഷീരകര്‍ഷനാണ് ബിജു. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഫാം പുലര്‍ച്ചെ മൂന്നു മണിക്കു ബിജുമോന്‍റെ ഒരുദിവസം ആരംഭിക്കും. വിവിധ സമയങ്ങളിലായി രാത്രി 11 വരെ ബിജുമോന്‍ തൊഴുത്തിലുണ്ടാകും. മൂന്നിനു ചാണകം വാരി തൊഴുത്ത് വൃത്തിയാക്കിയതിനു ശേഷം…

Read More

കമ്പനികൾ ലാഭം ‘കറക്കുന്നു’..! ക്ഷീരസാന്ത്വനം പദ്ധതിയിൽനിന്നു പശു പുറത്ത്

കോട്ടയം: ക്ഷീരകർഷകർക്കും കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകിയിരുന്ന ക്ഷീരസാന്ത്വനം പദ്ധതി പൊളിച്ചെഴുതി സർക്കാർ. ഇൻഷ്വറൻസ് കന്പനികൾക്ക് അനുകൂലമായി മാറ്റിയ പദ്ധതി കർഷകർക്ക് ആകർഷകമല്ലാതായി. പദ്ധതിയിൽനിന്ന് കന്നുകാലികളെ പുറത്താക്കി ക്ഷീരകർഷകന് മാത്രമായി ചുരുക്കി. പശു ചത്താൽ 50,000 രൂപ വരെയും ഗർഭിണി ആകാതെ വരികയോ അകിടുവീക്കം വരികയോ ചെയ്താൽ 25,000 രൂപ വരെയും കർഷകന് ലഭിക്കുമായിരുന്നു. എന്നാൽ ഈ ആനുകൂല്യം പുതിയ പദ്ധതിയിൽനിന്നും പാടെ നീക്കി. രണ്ടു വർഷമായി ക്ഷീരസാന്ത്വനം പദ്ധതി നിർത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ കന്പനികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നെന്ന കാരണത്താലായിരുന്നു നിർത്തലാക്കിയത്. അടുത്തിടെയാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. നേരത്തേ ഏതൊരു ക്ഷീരകർഷനും കുടുംബത്തിനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിശ്ചിത അളവ് പാൽ നൽകുന്ന ക്ഷേമനിധി അംഗത്വമുള്ള കർഷകർക്ക് മാത്രമായി ഇൻഷ്വറൻസ് ചുരുക്കി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകിയിരുന്നപ്പോൾ…

Read More

സമ്മിശ്ര കൃഷിയിലെ വിജ‍യഗാഥയുമായി ഫിലിപ്പ്; ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു…

കുമരകം: കൃഷിയും കര്‍ഷകനും തമ്മിലുള്ള ജൈവബന്ധത്തിന്‍റെ പേരാണ് കുമരകം. ഇന്നാട്ടിലുള്ളവര്‍ പേരില്‍ മാത്രം കര്‍ഷകരല്ല. കൃഷിയില്‍നിന്ന് ഇവരെ വേര്‍തിരിച്ചെടുക്കാനുമാവില്ല. ഇതില്‍നിന്നു തുലോംവിഭിന്നമല്ല കണ്ണാടിച്ചാല്‍ വിത്തുവട്ടില്‍ ഫിലിപ്പ് വി. കുര്യന്‍റെ ജീവിതവും. അറുപതുകാരനായ ഫിലിപ്പിന്‍റെ ജീവിതത്തിന്‍റെ പച്ചപ്പും സമൃദ്ധിയും കൃഷി നല്‍കിയതാണ്. ചെറുപ്പം മുതല്‍ പിതാവ് ഈശോ കുര്യനൊപ്പം കൃഷിയടത്തില്‍ ഇറങ്ങിയ ഫിലിപ്പ് ഇന്ന് ജില്ലയിലെ മികച്ച കര്‍ഷകരിലൊരാളാണ്. കുടുംബസ്വത്തായ 60 സെന്‍റ് സ്ഥലത്താണ് ഫിലിപ്പിന്‍റെ വിവിധ ഇനം കൃഷികള്‍. സീസണ്‍ അനുസരിച്ച് നാനാതരം പച്ചക്കറികളാണ് ഇവിടെ വളര്‍ന്ന് പന്തലിക്കുന്നത്. പാവല്‍, പടവലം, പയര്‍, വെണ്ട, ചേന, ചേമ്പ് തുടങ്ങി ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു. പച്ചക്കറിക്കൊപ്പം വ്യാപകമായി മഞ്ഞളും കൃഷി ചെയ്യുന്നു. മഞ്ഞളിന് പരിപാലന ചെലവ് കുറവാണ്. നട്ടതിനുശേഷം കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും മികച്ച വിളവ് കിട്ടുമെന്നാണ് ഫിലിപ്പിന്‍റെ അനുഭവം. ചാണകമാണ് പ്രധാനമായും മഞ്ഞളിന്…

Read More

ജീവിതകാലം മുഴുവൻ ഒറ്റ ഇണ; മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ;അറിയാം അല്പം കരിമീൻ കുടുംബകാര്യം… 

സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്തു സൂക്ഷിക്കുന്നു. ആഷാഡ മാസത്തിലെ ചെറുമഴയും ഇളംവെയിലുമുള്ള സമയമാണ് അവരുടെ പ്രണയകാലം. ഇണയെ തേടി കണ്ടു പിടിക്കുന്നതാണു രീതി. പിന്നെ ഇളം വെയിലിന്‍റെ ചൂടും ചെറുമഴയുടെ കുളിരുമായി ഇണകൾ പുഴകളിലും തോടുകളിലും കുളങ്ങളിലും കായലോരങ്ങളിലുമൊകക്കെ ചുറ്റിത്തിരിയും. ഇതിനിടെ, മുട്ട ഇടാനുള്ള സുരക്ഷിത ഇടം കണ്ടുപിടിക്കുകയും ചെയ്യും. മുട്ടകൾ ഇട്ട ശേഷം അതിന്‍റെ ആവരണത്തിലുള്ള പശപോലുള്ള ദ്രാവകം കൊണ്ട് നേരത്തെ കണ്ടെത്തിയ സ്ഥലത്ത് ഒട്ടിച്ചുവയ്ക്കും. ജലസസ്യങ്ങളുടെ ഇലകളുടെ അടിയിലോ വെള്ളത്തിൽ നിൽക്കുന്ന തെങ്ങ്, മരക്കുറ്റികൾ, മറ്റു പരുപരുത്ത പ്രതലങ്ങൾ എന്നിവിടങ്ങളിലോ ആണ് സാധാരണ മുട്ടകൾ പറ്റിച്ചു വയ്ക്കുന്നത്. മുട്ടകൾ പറ്റിച്ചശേഷം പെണ്‍ മത്സ്യം കാവൽ നിൽക്കും. മുട്ട തിന്നാനെത്തുന്ന പള്ളത്തി ഉൾപ്പെടെയുള്ള മീനുകളെ തള്ള കരിമീൻ വാലും ചിറകും ഉപയോഗിച്ച് അടിച്ചോടിക്കും.…

Read More