മാണിസാറില്ലാതെ നിഷ ജോസ് കെ മാണിയുടെ കൈപിടിച്ച്  കുട്ടിയമ്മ വോട്ട് ചെയ്യാനെത്തി

കോട്ടയം: മാണി സാറില്ലാതെ കുട്ടിയമ്മ ഇന്നു വോട്ടു ചെയ്യാനെത്തി. അന്തരിച്ച കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ ഇന്നു രാവിലെ പാലാ സെന്‍റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അര നൂറ്റാണ്ടിലേറെയായി കുട്ടിയമ്മ വോട്ടു ചെയ്യാൻ പോകുന്നത് മാണിസാറിനൊപ്പമായിരുന്നു. കെ.എം.മാണിയുടെ വിയോഗത്തെ തുടർന്ന് കുട്ടിയമ്മ ഇതാദ്യമാണ് മാണിസാറില്ലാതെ വോട്ടു ചെയ്യാൻ എത്തുന്നത്. മകൻ ജോസ് കെ മാണി എംപിയും മരുമകൾ നിഷ ജോസ് കെ മാണിയും കൊച്ചുമക്കളായ റിതിക, പ്രിയങ്ക എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 8.20ന് മൂവരും വോട്ട് രേഖപ്പെടുത്തി.

Read More

സംസ്ഥാനത്ത് കനത്ത പോളിംഗ്; വയനാട്ടിലും പത്തനംതിട്ടയിലും ഇരുപത് ശതമാനം കടന്നു

കോട്ടയം: പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുന്പോൾ ആദ്യ മൂന്നര മണിക്കൂറിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് ഇരുപത് ശതമാനം കടന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിൽ രാവിലെ ഏഴു മുതൽതന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ എത്തിയത്. കണ്ണൂർ, തൃശൂർ, കോട്ടയം മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. അതേസമയം, വോട്ടിംഗ് യന്ത്രങ്ങൾക്ക് വ്യാപക തകരാറും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളത്തും ചേർത്തലയിലുമാണ് ഗുരുതര പിഴവുണ്ടായതെന്നാണ് പരാതി. ചൊവ്വരയിലെ 151-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോൾ തെളിഞ്ഞത് താമരചിഹ്നമാണ്. 76 പേർ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെ തുടർന്ന് തെര. കമ്മീഷൻ ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച്…

Read More

വോട്ടിംഗ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്ന് മോദി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലാണ് പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തിയത്. വോട്ടിംഗ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി ഇതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുംഭമേളയില്‍ പങ്കെടുത്ത പ്രതീതിയാണ് ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. നേരത്തേ, ഗാന്ധിനഗറിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയത്.

Read More

അക്കൗണ്ട് തുറക്കും; ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ ശ്രീധരൻപിള്ള വീണ്ടും വിമർശിച്ചു. റഫറി തന്നെ ഗോളടിക്കാൻ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Read More

നീണ്ട ക്യൂവിൽ നിന്ന് വോട്ട് ചെയ്ത് മോഹൻലാൽ, വോട്ട് നമ്മുടെ അധികാരമെന്ന് മമ്മൂട്ടി; വോട്ടവകാശം രേഖപ്പെടുത്തിയ താരങ്ങളെ കാണാം…

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടം നടക്കുന്ന കേരളത്തിൽ വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങളും. നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുകളിൽ വോട്ടവകാശം രേഖപ്പെടുത്തി. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നടൻ മമ്മൂട്ടി തൃക്കാക്കര നിയോജകമണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്. വോട്ട് അധികാരവും, അവകാശവുമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു. ടൊവീനോ തോമസ് ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് സ്കൂളിൽ വോട്ടു ചെയ്തു. ആലപ്പുഴയിൽ നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ഒരുമിച്ചെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.

Read More

 കെ.സുധാകരനും പി.ജയരാജനും സി.കെ.പദ്മനാഭനും സ്വന്തം വോട്ട്

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനും ബിജെപി സ്ഥാനാർഥി സി.കെ.പദ്മനാഭനും തങ്ങൾക്കു തന്നെ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടെങ്കിലും എൽഡിഎഫ് സ്ഥാനാർഥിക്ക് പി.കെ. ശ്രീമതിക്ക് ഇതിനുള്ള അവസരമില്ല. കെ. സുധാകരൻ കണ്ണൂർ എംടിഎൻ സ്കൂളിൽ വോട്ടുചെയ്യുന്പോൾ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ ചെറുതാഴം ഗവ.എഎൽപി സ്കൂളിലാണു പി.കെ.ശ്രീമതിയുടെ വോട്ട്. ബിജെപി സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽപി സ്കൂളിൽ വോട്ടു ചെയ്യും. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർ‌ഥി പി.ജയരാജനും തനിക്കു തന്നെ വോട്ടു ചെയ്യാം. പാട്യം കോങ്ങാറ്റ എൽപി സ്കൂളിലാണ് ജയരാജന് വോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്കൂളിലും മന്ത്രിമാരായ ഇ.പി.ജയരാജൻ അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലും കെ.കെ.ശൈലജ പഴശി വെസ്റ്റ് യുപി സ്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ.എൽപി സ്കൂളിലും എ.കെ.ശശീന്ദ്രൻ ചൊവ്വ ധർമസമാജം യുപിയിലും വോട്ട് രേഖപ്പെടുത്തും. സിപിഎം…

Read More

ഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവസരം; വയനാട്ടിൽ വോട്ടുചെയ്യാൻ “ന്യൂജെൻ-പ്രവാസി’ ആവേശം

ബാബു ചെറിയാൻ കോഴിക്കോട്: ലോകശ്രദ്ധ ആകർഷിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടുചെയ്യാൻ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന ന്യൂജെൻ വോട്ടർമാരും, പ്രവാസികളും നാട്ടിലേക്ക് ഒഴുകിയെത്തുന്നു. മുൻവർഷങ്ങളിൽ കേരളത്തിനു പുറത്ത് താമസിച്ച് ജോലിചെയ്യുന്നവരും വിദ്യാർഥികളും ചെറിയ ശതമാനം മാത്രമെ വോട്ടുചെയ്യാൻ എത്തിയിരുന്നുള്ളു. എന്നാൽ “ഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കാനായി നല്ലൊരുശതമാനം വോട്ടർമാർ ഇതിനകം നാട്ടിലെത്തി. ഈസ്റ്റർ അവധിയോടനുബന്ധിച്ച് രണ്ടുദിവസം അവധിയെടുത്താൽ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവരുടെ വരവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വോട്ടിങ്ങ് ശതമാനം വർധിക്കുന്നത് ചങ്കിടിപ്പോടെയാണ് ഇടതുപക്ഷം കാണുന്നത്. 2014ൽ 73.26 ആയിരുന്നു വയനാട് മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം. അത് ഇക്കുറി 90 നടുത്ത് എത്തുമെന്നാണ് മണ്ഡലത്തിൽനിന്ന് ലഭിക്കുന്ന സൂചനകൾ. മണ്ഡലത്തിൽനിന്ന് മറ്റിടങ്ങളിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനകം വിവാഹം ചെയ്തയച്ച സ്ത്രീകളും ഇത്തവണ വോട്ടുചെയ്യാൻ പിതൃഭവനങ്ങളിലെത്തിയിട്ടുണ്ട് . രാഹുൽ ഗാന്ധിയെ മനസാ സ്വീകരിച്ചവരാണ് മണ്ഡലത്തിലെ നവ…

Read More

അമ്മയുടെ നിലപാട് തള്ളി മകൻ; വോട്ട് ചെയ്തില്ലെങ്കിലും പ്രശ്നമില്ല, മുസ്‌‌ലിംങ്ങളെ ഞാൻ സഹായിക്കും’

നിയാസ് മുസ്തഫ മുസ്‌‌ലിം സഹോദരങ്ങളോട് ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ നിങ്ങൾക്കു വേണ്ടിയും ജോലി ചെയ്യും. നിങ്ങളെ സഹായിക്കുകയും ചെയ്യും. -വരുൺ ഗാന്ധി ഇന്നലെ യുപിയിലെ പിലിഭിത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞ വാക്കുകളാണിത്. എന്‍റെ ചായയിൽ നിങ്ങളുടെ (മുസ്‌‌ലിംങ്ങൾ വോട്ട് ചെയ്യണമെന്ന്) പഞ്ചസാര കൂടി കലർത്തണം. അപ്പോഴാണ് എന്‍റെ ചായ കൂടുതൽ മധുരമുള്ളതാകുന്നത്-വരുൺ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരുൺഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയുടെ പരാമർശം സോഷ്യൽമീഡിയയിൽ വൈറലാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിന് കാരണമാകുകയും ചെയ്തിരു ന്നു. മുസ്‌ലിംങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും ഞാൻ ജയിക്കും. പക്ഷേ എംപിയായ ശേഷം ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് മുസ്‌‌ലിംങ്ങൾ എന്നെ സമീപിച്ചാൽ അപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാനാവില്ലായെന്നായിരുന്നു മേനക ഗാന്ധി…

Read More

നേതൃത്വം ആവശ്യപ്പെട്ടാൽ വാരണാസിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക

വയനാട്: പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ നരേന്ദ്ര മോദിക്കെതരെ വരാണസിയിൽ മൽസരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ ജവാന്‍ വസന്ത കുമാറിന്‍റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് പരാമർശം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്നു. പത്ത് മിനിറ്റോളം വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച പ്രിയങ്കയെ കാണാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷും കുടുംബവും എത്തിയിരുന്നു. ഇവരുമായി സംസാരിച്ചശേഷം സമീപത്തെ വീട്ടില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം. കോളനിനിവാസികളുമായും പ്രിയങ്ക ആശയവിനിമയം നടത്തി.

Read More

അമേത്തിയിലെ ജനങ്ങൾ രാഹുലിന് യാത്രയയപ്പ് നൽകുമെന്ന് സ്മൃതി ഇറാനി

അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേത്തിയിലെ ജനങ്ങൾ യാത്രയയ്പ്പ് നൽകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വർഷത്തിലൊരിക്കൽ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ അമേത്തിയിൽ വരുന്നത്. നാമനിർദേശ പത്രിക അതാതു വ്യക്തി തന്നെ സമർപ്പിക്കണമെന്ന് ചട്ടമില്ലായിരുന്നെങ്കിൽ രാഹുൽ അമേത്തിയിലേക്ക് വരില്ലായിരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി രാഹുൽ അമേത്തിയുടെ വികസനത്തിനായി എംപി ഫണ്ട് ഉപയോഗിച്ചിട്ടില്ല. ഈ രാഹുലിന് ജനങ്ങൾ യാത്രയയ്പ്പ് നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദി സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നുണ്ട്. അതിനാലാണ് രണ്ട് ലക്ഷ്യം ശൗചാലയങ്ങൾ നിർമിച്ചത്. ഒരു ലക്ഷം ഗ്യാസ് കണക്ഷനുകൾ നൽകിയതെന്നും സ്മൃതി കൂട്ടിച്ചേർത്തു. അമേത്തിയിൽ രാഹുലിനെതിരെയാണ് സ്മൃതി ജനവിധി തേടുന്നത്.

Read More