വിവാഹം കഴിക്കാത്തതുകൊണ്ട് കമന്‍റ്സിടുന്നവരുടെ വീട്ടിൽ വന്ന് ചെലവിന് ചോദിച്ചില്ലല്ലോ? അതോ നിങ്ങളുടെ വീട്ടിലെ ആണുങ്ങളെ പിടിക്കാൻ വന്നോ? പൊട്ടിത്തെറിച്ച് മായാ വിശ്വനാഥ്

താൻ കൊടുത്തിട്ടില്ലാത്ത സ്റ്റേറ്റ്മെന്‍റുകൾ തന്‍റെ പേരിൽ പ്രചരിക്കുന്നെന്ന് മായാ വിശ്വനാഥ്. അവയൊന്നും ഞാൻ പറഞ്ഞതല്ല. ഒരു ഓൺലൈൻ മീഡിയയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഞാൻ വാണിംഗ് കൊടുത്തിരുന്നു. അത് അവർ പക്ഷെ അനുസരിച്ചില്ല. ഞാൻ പറയാത്ത കാര്യങ്ങൾ കൂടി ചേർത്താണ് പലതും പുറത്ത് വിടുന്നത്. ഇതുവരെ ഞാൻ പോട്ടെയെന്ന് വച്ചു. ഇനി ഞാൻ നിയമപരമായി നീങ്ങും. വിദ്യാഭ്യാസം കൂടിയതിന്‍റെ കുഴപ്പമാണോ? അതോ വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകവും ബോധവും നശിച്ച് പോയതാണോ? എല്ലായിടത്തും ചിരിച്ചുകൊണ്ടാണ് പരമാവധി നിൽക്കാറുള്ളത്. കമന്‍റ്സിടുന്നവരോട് എനിക്ക് പറയാനുള്ളത്. എല്ലാം അറിഞ്ഞശേഷം മാത്രം കമന്‍റിടുക. പിന്നെ ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം? എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രശ്നമില്ല. പിന്നെ ആർക്കാണ് കുഴപ്പം? ചെറുപ്പം മുതൽ സ്വയം അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്. ആരുടെ മുന്നിലും ഞാൻ കൈ നീട്ടിയിട്ടില്ല. നടിയായതുകൊണ്ട് എന്തും പറയാമെന്നാണോ? വിവാഹത്തെക്കുറിച്ച് ഞാൻ പറഞ്ഞുവെന്ന്…

Read More

നേരറിയും നേരത്ത് 13ന് തിയറ്ററുകളിൽ

വേണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിച്ച നേരറിയും നേരത്ത് എന്ന സിനിമ 13- ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെ ട്രയ്‌ലർ പ്രശസ്ത അഭിനേതാക്കളായ പൃഥ്വിരാജ്, രമേഷ് പിഷാരടി, ഹണിറോസ്, അനശ്വര രാജൻ, നൈല ഉഷ, കനികുസൃതി, ഷീലു ഏബ്രഹാം എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തുവന്നത്. എസ്. ചിദംബരകൃഷ്ണനാണ് ചിത്രത്തിന്‍റെ നിർമാണം. എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കല സുബ്രമണ്യൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ- വേണി പ്രൊഡക്ഷൻസ്, നിർമാണം- എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ- പ്രൊഡ്യൂസർ, ഫിനാൻസ്…

Read More

ആറ്റ്‌ലി-അല്ലു ചിത്രത്തില്‍ ദീപിക നായിക: സന്ദീപ് റെഡ്ഡി വാംഗയ്ക്ക് ട്രോളുകൾ!

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. സന്ദീപ് റെഡ്ഡി വാംഗയുടെ പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്ന് അടുത്തയിടെ ദീപിക പുറത്തായത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദീപിക മുന്നോട്ടു വച്ച വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ താരത്തെ പ്രോജക്റ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വലിയ ചിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് ദീപിക പദുകോണ്‍. അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപികയും എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ദീപികയുടെ എന്‍ട്രി പ്രഖ്യാപിക്കുന്ന വീഡിയോ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടത്. പിന്നാലെ സന്ദീപ് റെഡ്ഡി വാംഗയ്ക്കെതിരേ വലിയ തോതിലുള്ള ട്രോളുകളാണ് ഉയര്‍ന്നുവന്നത്. “അവൾക്ക് നോക്കാൻ ഒരു കുട്ടിയുള്ളതിനാൽ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ ആവശ്യപ്പെട്ടു. അവളുടെ കഴിവിലും സിനിമയിലും ആത്മവിശ്വാസമുള്ളതിനാൽ അവൾ ലാഭവിഹിതം…

Read More

ദീപികയുമായി 2 വര്‍ഷം ഡേറ്റിംഗിലായിരുന്നു

അഭിനയമികവു കൊണ്ട് മാത്രം വെള്ളിത്തിരയില്‍ തിളങ്ങാനാവില്ല. അതിനു ഭാഗ്യവും വേണം. ചിലര്‍ മികച്ച അഭിനേതാക്കളായിട്ടു കൂടി ബിഗ് സ്ക്രീനില്‍ അത്രകണ്ട് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. സിനിമ ഒരു തീരാനൊമ്പരമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരുപാട് അഭിനേതാക്കളുണ്ട്. ചിലര്‍ ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, മറ്റ് ചിലര്‍ ആദ്യ സിനിമ തന്നെ ദൗര്‍ഭാഗ്യമായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ധോഖാ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുസമ്മില്‍ ഇബ്രാഹിം. 2007 ല്‍ പൂജ ഭട്ട് സംവിധാനം ചെയ്ത ഈ സിനിമ തനിക്കൊരു നൊമ്പരമായി മാറിയെന്നും ചിത്രീകരണത്തിനിടയില്‍ പൂജ ഭട്ട് തന്നോടും മറ്റ് അഭിനേതാക്കളോടും മോശമായി പെരുമാറിയെന്നും മുസമ്മില്‍ തുറന്നു പറഞ്ഞത് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ആ സമയം വിഷാദവും പേടി സ്വപ്നങ്ങളും തന്നെ അലട്ടിയിരുന്നതായും സിദ്ധാർത്ഥ് കണ്ണനുമായുള്ള പോഡ്കാസ്റ്റില്‍ മുസമ്മില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ മോഡലിംഗ് കരിയര്‍ തുടങ്ങിയ സമയത്ത് ദീപിക പദുകോണുമായി റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് തുറന്നു…

Read More

ഓസ്‌കാർ ജേതാവായ നടനെതിരേ ലൈംഗികാരോപണവുമായി 9 സ്ത്രീകൾ

ലോസ് ഏഞ്ചൽസ്: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ഓസ്‌കാർ ജേതാവായ നടൻ ജാരെഡ് ലെറ്റോയ്‌ക്കെതിരേ പരാതി. പരാതിയുമായി രംഗത്തെത്തിയ ഒമ്പത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ എയർമെയിൽ പുറത്തുവിട്ടു. 53 കാരനായ നടനിൽനിന്നു അനുചിതമായ പെരുമാറ്റമുണ്ടായെന്നു പറയുന്നവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 16 വയസുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചോദ്യങ്ങൾ ചോദിച്ചു, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, 18 വയസുള്ള ഒരു പെൺകുട്ടിയുമായി അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ആരോപണങ്ങൾ നടനെതിരേ ഉയർന്നിട്ടുണ്ട്. അതേസമം, ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. “ഡാളസ് ബയേഴ്‌സ് ക്ലബ്’ എന്ന ചിത്രത്തിലെ ട്രാൻസ്‌വുമണിന്‍റെ വേഷത്തിന് ഓസ്‌കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജേർഡ് ലെറ്റോ. “ട്രോൺ ഏരിസ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.  

Read More

‘ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ’; വൈറലായി അഭിലാഷ് പിളളയുടെ കുറിപ്പ്

ഷൈൻ ടോം ചാക്കോയുടെ പിതാവ് പി. സി ചാക്കോയുടെ വിയോഗത്തിൽ തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ഷൈനിന്‍റെ അച്ഛൻ അവസാനമായി ഫോണിൽ സംസാരിച്ചത് തന്നോടാവാം എന്ന് അഭിലാഷ് പറഞ്ഞു. അദ്ദേഹം നേരിട്ട് കാണമെന്ന് ആവിശ്യപ്പെട്ടിരുന്നു എന്നാൽ ജോലിത്തിരക്ക് കാരണം പോകാൻ സാധിക്കാതെ വന്നതിൽ കുറ്റബോധം തോന്നുന്നു എന്നും അഭിലാഷ് പറഞ്ഞു. ഇനി മുതൽ ഷൈൻ ഒറ്റയ്ക്കല്ല കൂടെയുണ്ടാകുമെന്ന വാക്കും നൽകുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാർത്ത മനസിൽ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം.…

Read More

വിജയ്‌യുടെ മെർസൽ വീണ്ടുമെത്തുന്നു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്‌യുടെ പിറന്നാൾ ദിനമായ 22 – ന് മുമ്പ്, വിജയ്‌യുടെ സൂപ്പർ ഹിറ്റ് ചിത്രമായ മെർസൽ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ, കേരളത്തിൽ റോസിക എന്‍റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്. വിജയ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തിയ മെർസൽ ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റിക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ, മെർസൽ വീണ്ടുമെത്തുന്നത് പ്രേക്ഷകർക്ക് വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും. പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽമർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തിയറ്ററായ ഫ്രാൻസിലെ ഗ്രാൻഡ്…

Read More

ഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി, ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല: സ്വാസിക

മാട്രിമോണി വഴി പരിചയപ്പെട്ട യുവാവിനെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹമെന്ന സങ്കൽപ്പം എനിക്കിഷ്ടമാണ്. ലോക്ഡൗൺ സമയത്ത് ഞാൻ വളരെ എൻജോയ് ചെയ്തു. മാട്രിമോണിയലിൽ പരസ്യം കൊടുത്തു. ദിവസവും ഒരോ പയ്യനെ കാണും. എന്‍റെ ഫോട്ടോ കൊടുത്തിരുന്നു. അതിൽ എനിക്ക് നാണമോ പേടിയോ ഇല്ലായിരുന്നു. ഒരുപാട് എൻക്വയറികൾ വരും. തിങ്കളാഴ്ച ഒരാളോട് സംസാരിക്കും. അത് സെറ്റാവില്ല. ചൊവ്വാഴ്ച മറ്റൊരാളോട് സംസാരിക്കും. അത് ഒരു പരിധി വരെ സെറ്റാകും. അത് ഒരാഴ്ച പോകും. ഒരു ആർമി ഓഫീസറുമായി സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കരമായി സെറ്റായി. ഇന്ന് വരെയും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ഇപ്പോഴും സംസാരിക്കും. കാണാതെ തന്നെ ആ കണക്ഷൻ വന്നു. രണ്ട് മാസം ഞങ്ങൾ സംസാരിച്ചു. കല്യാണം ഫിക്സ് ആകുന്നത് പോലെയായിരുന്നു. സിനിമകൾ അദ്ദേഹത്തിന് ഇഷ്ടമാണ്. പൊതുവെ ആർമി ഓഫീസർമാർക്ക്…

Read More

സെല്‍ഫിയെടുക്കാന്‍ വന്ന ആരാധിക ദേഹത്ത് തൊട്ടത് ഇഷ്ടമായില്ല: കൈ പിടിച്ചുമാറ്റി അനു സിത്താര

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. താരത്തിന്‍റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആരാധിക ഫോട്ടോയെടുക്കാന്‍ താരത്തിന്‍റെ അടുത്തേക്ക് വരുന്നതാണ് കാണുന്നത്. ഫോട്ടോയെടുക്കാൻ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നുണ്ടെങ്കിലും ഫോട്ടോയെടുക്കാന്‍ വന്ന ഒരു വ്യക്തി തോളില്‍ പിടിക്കുമ്പോള്‍ അവരുടെ കൈയെടുത്ത് മാറ്റുകയാണ് താരം. വീഡിയോ വൈറലായതോടെ അനുസിത്താരയെ വിമര്‍ശിച്ചുളള കമന്‍റുകളാണ് എത്തുന്നത്. അനു സിത്താരയെ പോലെ ഒരു നടിയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്. കൂടുതലും ഇങ്ങനെയുളള സിനിമക്കാരുടെ അടുത്ത്‍ പോയി ഫോട്ടോകള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക എന്നും ഇവരുടെ രീതികള്‍ അങ്ങനെയാണെങ്കില്‍ അതു ശരിയല്ലെന്നുമൊക്കെയാണ് പലരും കമന്‍റുകൾ കുറിച്ചിരിക്കുന്നത്.

Read More

‘തഗ് ലൈഫ്’ കാണാൻ ആരാധകർ ബംഗളൂരുവിൽനിന്നു തമിഴ്നാട്ടിൽ

മുപ്പതിയെട്ടു വർഷങ്ങൾക്കിപ്പുറം മണിരത്നവും കമൽഹാസനും ഒന്നിച്ച തഗ് ലൈഫ് സിനിമയുടെ ആദ്യപ്രദർശനത്തിനു നൂറുകണക്കിന് ആരാധകർ ഇന്നലെ ബംഗളൂരുവിൽനിന്ന് 42 കിലോമിറ്റർ അകലെ തമിഴ്നാട്ടിലെ ഹൊസൂരിലെത്തി. തഗ് ലൈഫിന് തമിഴ്നാട്ടിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ഫാൻസ് അസോസിയേഷനുകൾ പടക്കം പൊട്ടിച്ചും സിനിമയുടെ കട്ടൗട്ടിൽ മാല ചാർത്തിയും പാലഭിഷേകം നടത്തിയും ആദ്യദിനത്തിലെ ആദ്യപ്രദർശനം ആഘോഷമാക്കി. 1987ലാണ് മണിരത്നവും കമൽഹാസനും ഒന്നിച്ച ‘നായകൻ’ പുറത്തിറങ്ങിയത്. കന്നഡ ഭാഷ തമിഴ് ഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന കമൽ ഹാസന്‍റെ അടുത്തിടെയുള്ള പ്രസ്താവന കർണാടകയിൽ വിവാദത്തിനു തിരികൊളുത്തിയിരുന്നു. രാഷ്‌ട്രീയ കക്ഷികളും കർണാടക ഫിലിം ചേംബറും കമൽഹാസൻ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തി. എന്നാൽ, മാപ്പു പറയില്ലെന്ന് കമൽ ഹാസൻ നിലപാടെടുത്തു. കോയന്പത്തൂരിൽ ഇന്നലെ കമൽഹാസന്‍റെ ആരാധകർ മന്നിപ്പു കേട്ക മുടിയാത് (മാപ്പു പറയില്ല) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് തിയറ്ററിലെത്തിയത്. കർണാടകയിലും ഇന്നലെ തഗ് ലൈഫ് റിലീസ് ചെയ്തു.…

Read More