മീന ബിജെപിയിലേക്കോ? സുപ്രധാന ചുമതല വഹിക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് റിപ്പോർട്ട്. മീനയുടെ ഡൽഹി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണു ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ വാർത്തകളോടു പ്രതികരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയാവുകയും ചെയ്തിരുന്നു.

Read More

ജഗതി ശ്രീകുമാറിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുണ്ട്; അതിനാലാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണത്; ആലപ്പി അഷ്റഫ്

ജഗതി ശ്രീകുമാർ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേതാവാണ്. അദ്ദേഹത്തിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണതെന്ന് ആലപ്പി അഷ്റഫ്. ജഗതി തനിക്കിഷ്ടമുള്ള രീതിയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഇതുവരെ ഒരു സംവിധായകനോ നടനോ പരാതി പറഞ്ഞിട്ടില്ല. ഒപ്പം നിൽക്കുന്ന അഭിനേതാവിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അവർക്ക് തുറന്നുപറയാം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ആളല്ല ജഗതി. ജഗതി അഭിനയിച്ചതിനൊപ്പം മറ്റുള്ളവർക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ലെങ്കിൽ സംവിധായകന് ആ ഷോട്ട് ഒന്നുകൂടി എടുക്കാവുന്നതേ ഉള്ളൂ എന്ന് ആലപ്പി അഷ്റഫ്.

Read More

ഗോസ്റ്റ് പാരഡെയ്സിന്‍റെ ഓഡിയോ പ്രകാശനം നടന്നു; ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്‍റെ ഓഡിയോ പ്രകാശന കർമം നടന്നു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാൻ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അസറ്റ്‌ മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്തു. നടിയും നർത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, നടന്മാരായ സി.പി.സാജു, ഷാമോൻ, ജോബിഷ്, എന്നിവർ സംസാരിച്ചു. ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാർ പങ്കെടുത്തു. സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഗ്ലോബൽ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്.…

Read More

അമാൻ ഇപ്പോൾ ഹാപ്പിയാണ്, ചേരേണ്ടത് എന്നായാലും ചേരണം; വീണാ നായർ

മുൻഭർത്താവ് അമാനെ കുറിച്ച് വീണാ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൻ ( അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ? ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനെയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യരല്ലേ… വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്. അതുപോലെ എനിക്കും വൈരാഗ്യമോ ദേഷ്യമോ ഇല്ല. എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. 30 വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് ഇപ്പോൾ എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ…

Read More

വിജയ്ക്ക് പിറന്നാൾ ആശംസ നേർന്ന് തൃഷ: വീണ്ടും പ്രണയ ഗോസിപ്പുകളുമായി സോഷ്യല്‍ മീഡിയ

ടിവികെ നേതാവുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേര്‍ന്നുള്ള തൃഷയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത കുറച്ചുനാളായി പ്രചാരത്തിലുണ്ട്. എന്നാല്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കാറുള്ള വിജയ് ഒരിക്കലും തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇരുവരെയും ഒരുമിച്ച് കാണുമ്പോഴെല്ലാം ഇത്തരം വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുക പതിവാണ്. ഇപ്പോള്‍ വിജയുടെ 51-ാം പിറന്നാളിന് തൃഷ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.തൃഷ അടുത്തിടെ വാങ്ങിയ വളർത്തുനായ ഇസിയെ തനിക്കൊപ്പമിരുന്ന് വിജയ് ഓമനിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. ഏറ്റവും മികച്ചയാൾ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തു. ക്യൂട്ടീസ്’ ലൗവ്‌ലി കപ്പിള്‍ എന്നൊക്കെയാണ് ചിത്രത്തിന് ആരാധകരുടെ കമന്‍റുകള്‍. എന്നാല്‍ പോസ്റ്റിനെ മറ്റൊരു രീതിയില്‍ കണ്ട ചിലരാണ് നെഗറ്റീവ് കമന്‍റുകള്‍…

Read More

‘ജാനകി വേര്‍സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേരുമാറ്റാന്‍ നിര്‍ദേശം: നിര്‍മാതാക്കളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ജാനകി വേര്‍സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലില്‍ വ്യക്തത തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പേരുമാറ്റം നിര്‍ദേശിച്ചത് എന്ത് കാരണത്താലാണ് എന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് ആവശ്യം. നിലവില്‍ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറക്കാരായ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതിന് സെന്‍സര്‍ ബോര്‍ഡ്: കാരണം വ്യക്തമാക്കിയിട്ടില്ല: ജെഎസ്‌കെ സംവിധായകന്‍ കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയില്‍നിന്നാണ്…

Read More

മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ  നല്ല സിനിമ ചെയ്യണം; ചുമ്മാ വന്ന് പോകുന്നതിനോട് താൽപര്യമില്ലെന്ന് അനുപമ

ഞാൻ മനഃപൂർവം മലയാളസിനിമയിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം. അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തെരഞ്ഞെടുക്കുന്നത്. ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്‍റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല. – അനുപമ പരമേശ്വരൻ

Read More

ന്യൂജെൻ ഗാനങ്ങൾ; പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്ന് എം.ജി. ശ്രീകുമാർ

പഴയ പാട്ടുകൾ പോലെയല്ല പുതിയ പാട്ടുകൾ. ഒരുപാട് മാറി. തലമുറ തന്നെ മാറി. പുതിയ പാട്ടുകൾ പാടുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. പുതിയൊരു സിനിമയിൽ ടൈറ്റിലിൽ തന്നെ നോക്കിയാൽ എട്ട് ഗായകരുടെ പേരൊക്കെ കാണാം. സിനിമയിൽ എല്ലായിടത്തും രണ്ട് വരിയും മൂന്ന് വരിയും ഒക്കെ വച്ച് ആ പാട്ടുകൾ പോകുന്നുണ്ട്. അതായത് സിനിമയുടെ ഇടയിൽ തന്നെ ഈ പാട്ടുകളൊക്കെ പോകുന്നുണ്ട്. ചിലപ്പോൾ ഇത് റീറെക്കോർഡിംഗ് ആണോ എന്ന സംശയമൊക്കെ വരും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് തരുൺ മൂർത്തിയുടെ തുടരും. അതിനകത്തുള്ള കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ… എന്ന ഗാനം ആസ്വാദകർക്ക് ഒരു ആശ്വാസമായിട്ട് എനിക്ക് തോന്നി. ശരിക്കും അവരൊക്കെ അത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുമ്പോൾ സിനിമയ്ക്ക് അനുയോജ്യമായ പാട്ടുകൾ വേണം. മിന്നൽ മുരളിയിലെ നിറഞ്ഞ താരകങ്ങൾ… ഒക്കെ നാല് വരി പാടിയതിന് ശേഷം പിന്നെ…

Read More

കൃഷ്ണാഷ്ടമി പൂർത്തിയായി

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്‍റെ ബാനറിൽ അനിൽ അമ്പലക്കര നിർമുച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്. പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ…

Read More

ഇത് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണ്; ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് കാജോൾ

ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു കജോള്‍. നടന്‍ അജയ് ദേവ്ഗണുമായുള്ള വിവാഹത്തോടെ കജോള്‍ കുടുംബജീവിതത്തിന്‍റെ തിരക്കുകളിലേക്ക് കടന്നു.നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണു താരദമ്പതിമാര്‍ക്കുള്ളത്. മക്കളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചും താര പുത്രിയായതിനാല്‍ നൈസയുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് കജോള്‍ ഇപ്പോൾ. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ കജോള്‍ പറയുന്നു. അവള്‍ വ്യത്യസ്തമായൊരു ലോകം കണ്ടിട്ടുണ്ട്. അവള്‍ ഇന്ത്യയിലേക്ക് വന്നാല്‍ ഇത് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണെന്ന് അവളെ ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ല. വസ്ത്രത്തെക്കുറിച്ചും ചുറ്റുമുള്ള ആളുകളെക്കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് എന്‍റെ 14 വയസുള്ള മകന്‍ യുഗ് തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കപ്പെടുന്നത്. ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവന്‍ ഒരു…

Read More