പഠിക്കാന്‍ മിടുക്കരാണോ; പണമില്ലെങ്കിൽ മമ്മൂട്ടി കൂടെയുണ്ട്

കൊച്ചി: പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് ഇനി തുടര്‍പഠനത്തിന് പണം ഒരു പ്രശ്‌നമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ആവിഷ്‌കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയര്‍മാനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഗീവര്‍ഗീസ്. യോഹന്നാന്‍ ലോഗോ ഏറ്റുവാങ്ങിഎസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടവര്‍, കാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന…

Read More

ദിലീപിന്‍റെ നായികയായി തുടക്കം; പിന്നെ എന്തുകൊണ്ട് സിനിമ ചെയ്തില്ല? മറുപടിയുമായി അഖില

കാര്യസ്ഥൻ, തേജാഭായ് എന്നീ രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഖില ശശിധരന്‍. അഭിനയത്തിൽ നിന്നും കുറച്ച് ഇടവേള എടുത്തിരുന്നെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഇത്രയും നാള്‍ താൻ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില. സിനിമകൾ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മൾക്കുള്ള താൽപര്യവും കംഫർട്ടും എല്ലാം. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്തുവന്നിട്ട് സംഭവിക്കുന്ന കാര്യമാണ്. സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആൻഡ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു. പിന്നെ അഞ്ചര വർഷം മുംബൈയിലായിരുന്നു. കലാപരമായ എന്‍റെ ജീവിതം തുടർന്ന് കൊണ്ടേയിരുന്നു. മുംബൈയിൽ വച്ച് കഥക് പഠിച്ചു.…

Read More

ലാലേട്ടൻ വളരെ സെന്‍സിബിളാണ്, തന്‍റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള്‍ കൂടിയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി

ലാലേട്ടന്‍ തനിക്കു ചുറ്റുമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആദ്യമൊക്കെ ഇദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്നു ഞാന്‍ സംശയിച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയാണെന്ന് പിന്നീട് എനിക്കു മനസിലാകുകയായിരുന്നു. വളരെ സെന്‍സിബിളാണ് അദ്ദേഹം. തന്‍റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള്‍ കൂടിയാണ് ലാലേട്ടന്‍. ഞാന്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ബേബിമാന്‍ എന്നു കളിയാക്കി വിളിക്കാറുണ്ട്. കാരണം അദ്ദോഹത്തിന്‍റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഒരുപാട് സിനിമകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹത്തിനൊപ്പം ഒന്നിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. -ലക്ഷ്മി ഗോപാലസ്വാമി

Read More

കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് ചിത്രീകരണം തുടങ്ങി

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്‍റെ പുതിയ കൈയൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന് പേരിട്ട ചിത്രത്തിന്‍റെ അമരക്കാരൻ 59 വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് നായകനായി അഭിനയിക്കുന്നു. ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. ഗാനരചന -വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം – അജയ് രവി, ആലാപനം- സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല, ഛായാഗ്രഹണം -വിനോദ് . ജി. മധു, എഡിറ്റിംഗ്- വിഷ്ണു ഗോപിനാഥ്,…

Read More

നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണ്: അമലാ പോൾ

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമലാ പോൾ. ഭാര്യയും അമ്മയും എല്ലാമായിട്ടും സിനിമയിൽ സജീവമാണ് താരം. ഇപ്പോഴിതാ ദൈവത്തിരുമകൾ എന്ന സിനിമയെ കുറിച്ചും നിർമ്മാണത്തിലേക്ക് ഇറങ്ങിയപ്പോഴുള്ള അനുഭവങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് അമല പോൾ. നമുക്ക് ചുറ്റും എത്രത്തോളം മോശം മനുഷ്യരുണ്ടെന്ന് മനസിലാക്കിയത് സിനിമ നിർമാണത്തിലേക്ക് ഇറങ്ങിയശേഷമാണെന്ന് അമല പറയുന്നു. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമയാണ് ദൈവത്തിരുമകൾ.‍ ഒരുപാട് സൗഹൃദങ്ങൾ ആ സിനിമയിലൂടെ ഉണ്ടായി. ആ സിനിമയും അണിയറപ്രവർത്തകരും ഫാമിലി പോലെയായിരുന്നു എനിക്ക്. മൈനയ്ക്കുശേഷം ചെയ്ത സിനിമയായിരുന്നു. അതുപോലെ കുട്ടിക്കാലം മുതൽ ഞാൻ വിക്രം സാറിനെ കണ്ട് വളർന്നിട്ടുള്ളതാണ്. അന്യനൊക്കെ കണ്ടശേഷം അദ്ദേഹത്തിന്‍റെ വലിയ ഫാനായിരുന്നു. അദ്ദേഹത്തിന്‍റെ ഒപ്പം അഭിനയിക്കുന്നുവെന്നതിന്‍റെ സന്തോഷവുമുണ്ടായിരുന്നു. തമാശയൊക്കെ പറയുന്ന ഫൺ പേഴ്സണാണ് അദ്ദേഹം. ഞാൻ ആദ്യമായി ഒരു സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്തിരുമകളിൽ വിക്രം സാറിനൊപ്പമാണ്. താരമായശേഷം…

Read More

ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്, അതൊക്കെ റിയാലിറ്റിയാണ്: നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും; ബാല

ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാന്‍ വന്നതെന്ന് ബാല. സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയില്‍ എനിക്ക് കണ്ണ് നിറഞ്ഞ ഒരു സീന്‍ ഉണ്ട്. അതെന്‍റെ ജീവിതത്തില്‍ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാല്‍ കേസാകും. ഈ സിനിമയില്‍ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവില്‍ എത്ര കേസുണ്ട് എന്ന്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്‍റെ പേരില്‍ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാന്‍ വന്നത്. നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചു. ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്. അതൊക്കെ റിയാലിറ്റിയാണ്. സ്ത്രീകളെയും കുട്ടികളേയും ഒക്കെ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ എത്രയോ ആണുങ്ങള്‍ക്ക് ദേഷ്യം…

Read More

അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് മകളോട് പറഞ്ഞു; ഉര്‍വശിയെക്കുറിച്ച് വിതുമ്പലോടെ മനോജ് കെ. ജയൻ

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കുഞ്ഞാറ്റയെന്ന തേജാ ലക്ഷ്മിയെക്കുറിച്ച് അച്ഛൻ മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഏഴാം വയസില്‍ മകളെയും കൊണ്ട് ചെന്നൈയില്‍നിന്ന് വരുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവളെ നന്നായി പഠിപ്പിക്കുക നല്ല ജോലി കിട്ടി വിവാഹം കഴിപ്പിക്കുക ഇതു മാത്രമായിരുന്നു ലക്ഷ്യം. എന്‍റെ കരിയറില്‍ ഒരുപാട് ഗ്യാപ്പ് വന്നതിന്‍റെ കാരണം മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. പഠിത്തം കഴിഞ്ഞ് ചില കമ്പനികളില്‍ ജോലിയും നോക്കിയ ശേഷമാണ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കുഞ്ഞാറ്റ പറയുന്നത്. ഇക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവള്‍ക്ക് അമ്മ മാത്രമല്ല. അടുത്ത സുഹൃത്ത് കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു. അങ്ങനെയാണ് ഇക്കാര്യം എന്നോടും പറയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് സിനിമാ മോഹം…

Read More

നൈറ്റ് റൈഡേഴ്സിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ നൈറ്റ് റൈഡേഴ്‌സ് നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്‍റെ നിർമാണം നിർവഹിക്കുന്നത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ്…

Read More

സെൽഫ് റെസ്പെക്റ്റ് വിട്ടിട്ട് സിനിമയിൽ നിലനിൽക്കാൻ നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്: വിൻസി അലോഷ്യസ്

അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ സഹതാരമായ വിൻസി അലോഷ്യസ് പരാതി ഉന്നയിച്ച സാഹചര്യമുണ്ടായത്. ഷൈൻ ‌‌‌ടോം ചാക്കോ സെറ്റിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് വിൻസി താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷണത്തിന് താത്പര്യം ഇല്ലെന്നായിരുന്നു വിൻസി പറഞ്ഞത്. സംഘടനയ്ക്ക് ഉള്ളിൽ വച്ചുതന്നെ പ്രശ്‌നം പരിഹരിക്കാം എന്ന നിലപാടാണ് താരം മുന്നോട്ട് വച്ചത്. പിന്നാലെ ഷൈൻ വിഷയത്തിൽ മാപ്പ് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. വിൻസിയുടെ പരാതി വലിയ കോളിളക്കമാണ് സിനിമാരംഗത്തു ഉണ്ടാക്കിയത്. നേരത്തെ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന വിൻസിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഷൈനിന് എതിരായ താരത്തിന്‍റെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ തുറന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിൻസി അലോഷ്യസ്. വിൻസിയുടെ വാക്കുകൾ ഇങ്ങനെ… എനിക്ക് സിനിമയിൽ അങ്ങനെ പ്രത്യേകിച്ച് ഒരു ഫോർമുലയും ഉണ്ടായിരുന്നില്ല. തുടക്കകാലത്ത്…

Read More

‘അനന്തൻ കാട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രശസ്ത നടൻ ആര്യയെയും മലയാളം തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ ഫെയിം സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ്. യുവ നിർവഹിക്കുന്നു. സംഗീതം-അജ്നീഷ് ലോകനാഥ്, എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ്…

Read More