കുട്ടിക്കാലത്ത് ധാരാളം കിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്: മധുബാല

തെന്നിന്ത്യക്കാര്‍ക്ക്‌ ഒരുകാലത്ത് ബോളിവുഡില്‍ വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു. അത്തരം കളിയാക്കലുകളില്‍ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. താനും കുട്ടിക്കാലത്ത് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് മധുബാല. നമ്മള്‍ ഇന്ത്യക്കാരാണ്, എന്തിനാണ് പരസ്പരം കളിയാക്കുന്നത്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആ സമയം അതിനോട് എങ്ങനെ പോരാടണം എന്ന് എനിക്കറിയുമായിരുന്നില്ല. സംസാരത്തില്‍നിന്ന് തെന്നിന്ത്യക്കാരാണെന്നു തിരിച്ചറിയാതിരിക്കാന്‍ ഹിന്ദി ഒഴുക്കോടെ പറയാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. എനിക്കിപ്പോള്‍ നാണക്കേടൊന്നും തോന്നാറില്ല. ഹിന്ദി സംസാരിക്കുമ്പോള്‍ എന്തെങ്കിലും തെറ്റുവന്നാലോ സംസാരത്തില്‍ തെന്നിന്ത്യന്‍ ചുവ വന്നാലോ ഞാന്‍ അതില്‍ അഭിമാനിക്കും. ഞാന്‍ തെന്നിന്ത്യക്കാരിയാണ്. ഹിന്ദി സംസാരിക്കും. എന്‍റെ ഹിന്ദി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ എന്നെ അതു ബാധിക്കില്ല, ഞാനത് പഠിക്കാന്‍ ശ്രമിക്കും. എന്നാല്‍, ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ തെന്നിന്ത്യന്‍ എന്ന ടാഗിനെ ഭയപ്പെട്ടിരുന്നു. ആ പേടിയില്‍…

Read More

വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി: കളങ്കാവൽ പുത്തൻ പോസ്റ്റർ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്‍റേതായി ഇതിനുമുമ്പ് പുറത്തുവന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്‍റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- പ്രവീൺ പ്രഭാകർ,…

Read More

‘ആ സിനിമ കാരണം എന്നെ വെറുക്കുന്നവരുണ്ട്’, മനസ് തുറന്ന് അനുപമ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് മറ്റ് തെന്നിന്ത്യൻ ഭാഷകളില്‍ താരമായ നിരവധി നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലൂടെ കരിയര്‍ ആരംഭിച്ച അനുപമ താരമാകുന്നത് തെലുങ്കിലൂടെയാണ്. അനുപമയ്ക്ക് ഇന്ന് തെലുങ്കില്‍ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്‍റെ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയറിനെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തിലെ കഥാപാത്രം യഥാര്‍ഥ ജീവിതത്തിലെ തന്നില്‍ നിന്ന് ഏറെ അകലെയാണെന്നാണ് അനുപമ പറയുന്നത്. ചിത്രത്തില്‍ ധരിച്ച വേഷങ്ങളില്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും അനുപമ പറയുന്നുണ്ട്. ടില്ലു സ്‌ക്വയറിലേത് ശക്തമായ കഥാപാത്രമായിരുന്നു. വെറുമൊരു കൊമേഷ്യല്‍ ചിത്രമായിരുന്നില്ല. വന്ന് ഡാന്‍സ് കളിച്ചിട്ട് പോകുന്ന കഥാപാത്രമല്ല. അത്തരം കഥാപാത്രങ്ങള്‍ തെറ്റാണെന്നല്ല പറയുന്നത്. ഇത് അത്തരമൊരു കഥാപാത്രമായിരുന്നില്ല. ടില്ലു സ്‌ക്വയറില്‍ ഞാന്‍ നന്നായിരുന്നുവെന്ന് തോന്നുന്നു. ശരിക്കുമുള്ള എന്നില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു ആ കഥാപാത്രം. തീര്‍ത്തും അണ്‍കംഫര്‍ട്ടബിളായിരുന്നു ആ കഥാപാത്രത്തിന്‍റെ വേഷങ്ങള്‍. വളരെ ബുദ്ധിമുട്ടിയാണ് ആ…

Read More

ബാഹുബലിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയ രംഗത്തെക്കുറിച്ച് പത്തു വർഷത്തിനിപ്പുറം മറുപടിയുമായി തമന്ന

തെന്നിന്ത്യൻ താരം തമന്നയുടെ കരിയറിലെ ഹിറ്റുകളിലൊന്നാണ് രാജമൗലിയുടെ ബ്ലോക്ബസ്റ്റർ ആക്ഷൻ ഫാന്‍റസി ചിത്രമായ ബാഹുബലി: ദി ബിഗിനിങ്‌. ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രത്തെയാണു തമന്ന അവതരിപ്പിച്ചത്.ചിത്രത്തിലെ വിവാദമായ ഒരു രംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണു താരം. യോദ്ധാവും പ്രഭാസ് അവതരിപ്പിച്ച ശിവന്‍റെ പ്രണയിനിയുമായ അവന്തിക എന്ന കഥാപാത്രത്തെ, കാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്‍റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരഭിമുഖത്തിലാണു സിനിമ ഇറങ്ങി പത്ത് വർഷങ്ങൾക്കുശേഷം തമന്ന ഈ വിമർശനങ്ങളോട് ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മറ്റൊരാൾ തന്‍റെ നിയന്ത്രണ പരിധിയിൽ അല്ലെന്നു കാണുമ്പോൾ കുറ്റബോധവും നാണക്കേടും ഉപയോഗിച്ച് അത് നേടിയെടുക്കാൻ അവർ ശ്രമിക്കും. നാണംകെടുത്തുമ്പോൾ നിയന്ത്രണം ലഭിച്ചതുപോലെ അവർക്കുതോന്നും. – തമന്ന പറഞ്ഞു.അവന്തികയുടെ കഥാപാത്രത്തെയും വിമർശനങ്ങൾ ഉണ്ടായ സീനിനേയും രാജമൗലി എങ്ങനെയാണു കണ്ടിരുന്നത് എന്നതിനേയും താരം പ്രശംസിക്കുന്നുണ്ട്. മനോഹരമായി സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീ എന്നാണ് അവന്തികയുടെ കഥാപാത്രത്തെ…

Read More

ട്രംപ് അക്കൂട്ടത്തിൽപ്പെടുന്ന ആളല്ലെന്ന് സുസ്മിതാ സെൻ

മിസ് യൂണിവേഴ്സായ ശേഷം നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. ആ സമയത്തു മിസ് യൂണിവേഴ്സ് സംഘടന എന്നെ വിളിച്ച് ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇത് സത്യമാണോ എന്നാണ് ഞാൻ ഇക്കാര്യം കേട്ടപ്പോൾ അവരോടു തിരിച്ചു ചോദിച്ചത്. കാരണം അതെന്‍റെ ഒരു സ്വപ്നമായിരുന്നു. ആ കരാറിൽ ഒപ്പുവച്ചു. അതിനു ശേഷമാണ് കരാർ ഡോണൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞത്. ആ കാലം അത്ര എളുപ്പമുള്ളതോ രസകരമോ ആയിരുന്നില്ല. ഭാഗ്യവശാൽ ഡോണൾഡ് ട്രംപ് എന്‍റെ മേലധികാരിയായിരുന്നില്ല. പാരാമൗണ്ട് കമ്യൂണിക്കേഷൻസ്, മാഡിസൺ സ്ക്വയർ ഗാർഡൻ എന്നീ സ്ഥാപനങ്ങൾക്കായിരുന്നു ഞാൻ ജോലിചെയ്തിരുന്ന ഒരു വർഷക്കാലം മിസ് യൂണിവേഴ്സിന്‍റെ ചുമതല. ഞാൻ ഡോണൾഡ് ട്രംപിന്‍റെ ഫ്രാഞ്ചൈസി ഉടമ മാത്രമായിരുന്നു. ജോലിയുടെ ഭാഗമായി പലപ്പോഴും ഡോണൾഡ് ട്രംപിനെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ബോസാണെന്നു തോന്നിയിട്ടില്ല. ചില മനുഷ്യര്‍ക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ സാധിക്കും. അധികാരമോ പണമോ…

Read More

പരാതിക്കാരന്‍റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനമെന്ന് ശ്വേതാ മേനോൻ

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്‍റെ ശ്രമമെന്നു ശ്വേത പറയുന്നു. ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരൻ. നിയമനടപടിക്രമങ്ങളെ അധാര്‍മികമായി ഉപയോഗിക്കുകയാണ്. കേസിലെ നടപടികള്‍ തുടരുന്നത് നീതി നിഷേധമാകും. പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭനിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു . മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണു നിയമനടപടി.അശ്ലീല വെബ്സൈറ്റുകള്‍ നടത്തുന്നുവെന്ന ആക്ഷേപം അപകീര്‍ത്തിപ്പെടുത്താനാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ഇത്തരം നടപടികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. പരാതിക്കാരന്‍റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനം. -ശ്വേതാ മേനോൻ

Read More

കറകളഞ്ഞ രാഷ്‌‌ട്രീയക്കാരനായി വിജയരാഘവൻ

മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന അനന്തൻ കാട് എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്‍റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പൂക്കാലം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ടിയാൻ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം അനന്തൻകാടിൽ ആര്യ നായകനായെത്തുന്നതോടൊപ്പം വമ്പൻ താരനിരയും ഒരുമിക്കുന്നുണ്ട്. ഒട്ടേറെ അന്യഭാഷ താരങ്ങളും സിനിമയിലുണ്ട്. കാന്താര, മംഗലവാരം, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. വൻവിജയമായി മാറിയ മാർക്ക് ആന്‍റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.…

Read More

മനോഹരമായി സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീയാണ് ബാഹുബലിയിലെ അവന്തികയെന്ന് തമന്ന

തെന്നിന്ത്യൻ താരം തമന്നയുടെ കരിയറിലെ ഹിറ്റുകളിലൊന്നാണ് രാജമൗലിയുടെ ബ്ലോക്ബസ്റ്റർ ആക്ഷൻ ഫാന്‍റസി ചിത്രമായ ബാഹുബലി: ദി ബിഗിനിങ്‌. ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രത്തെയാണു തമന്ന അവതരിപ്പിച്ചത്. ചിത്രത്തിലെ വിവാദമായ ഒരു രംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണു താരം. യോദ്ധാവും പ്രഭാസ് അവതരിപ്പിച്ച ശിവന്‍റെ പ്രണയിനിയുമായ അവന്തിക എന്ന കഥാപാത്രത്തെ, കാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്‍റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരഭിമുഖത്തിലാണു സിനിമ ഇറങ്ങി പത്ത് വർഷങ്ങൾക്കുശേഷം തമന്ന ഈ വിമർശനങ്ങളോട് ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മറ്റൊരാൾ തന്‍റെ നിയന്ത്രണ പരിധിയിൽ അല്ലെന്നു കാണുമ്പോൾ കുറ്റബോധവും നാണക്കേടും ഉപയോഗിച്ച് അത് നേടിയെടുക്കാൻ അവർ ശ്രമിക്കും. നാണംകെടുത്തുമ്പോൾ നിയന്ത്രണം ലഭിച്ചതുപോലെ അവർക്കുതോന്നും. – തമന്ന പറഞ്ഞു. അവന്തികയുടെ കഥാപാത്രത്തെയും വിമർശനങ്ങൾ ഉണ്ടായ സീനിനേയും രാജമൗലി എങ്ങനെയാണു കണ്ടിരുന്നത് എന്നതിനേയും താരം പ്രശംസിക്കുന്നുണ്ട്. മനോഹരമായി സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീ എന്നാണ്…

Read More

വോട്ട് ചെയ്യാതെ പ്രമുഖ താരങ്ങള്‍: ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത മേനോന്‍

506 പേരാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്. ഇതില്‍ 233 വോട്ടര്‍മാര്‍ വനിതകളാണ്. എന്നാല്‍ ഇത്തവണ 298 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ കഴിഞ്ഞില്ല. മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് ആലി, ജയറാം, ഇന്ദ്രജിത്ത്, ഉര്‍വശി എന്നിവരാണ് വോട്ട് ചെയ്യാനെത്താത്ത പ്രമുഖ താരങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ പ്രമുഖ താരങ്ങള്‍ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താനെത്തിയില്ലെന്ന ചര്‍ച്ചകള്‍ ഉടലെടുക്കുന്നു. ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കും: ശ്വേത മേനോന്‍അമ്മ പ്രസിഡന്‍റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോന്‍. സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു.

Read More

ഇനി അമ്മയെ നയിക്കാൻ പെൺപുലികൾ: ശ്വേത മേനോൻ പ്രസിഡന്‍റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്‍റ് ആകുന്നത്. വൈസ് പ്രസിഡന്‍റുമാരായി ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെള്ളി രാവിലെ പത്തിന് തുടങ്ങിയ വോട്ടെടുപ്പ് അവസാനിച്ചത് ഉച്ചയോടെയാണ്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. 298 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. . രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവർ ട്രഷറർ സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. സ്ത്രീകൾക്ക് നാല് സീറ്റ് സംവരണമുള്ള…

Read More