വീണ്ടും ഇന്ത്യ-പാക്ക് പ്രണയകഥ; വാഗാ അതിർത്തികടന്ന് അവൾ വന്നു..!

കോൽക്കത്ത: കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക് പഞ്ചാബിൽനിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വീസയുമായി കല്യാണം കഴിക്കാനെത്തിയത്. അവളുടെ കാമുകൻ സമീർ ഖാനും അയാളുടെ കുടുംബവും സ്വീകരിക്കാൻ വാഗയിലെത്തിയിരുന്നു. പിതാവ് അസ്മത്ത് ഖാനൊപ്പമാണ് യുവതി വന്നത്. ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്‍റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായി. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വരന്‍റെ കുടുംബാംഗങ്ങളുടെ സ്നേഹസ്വീകരണത്തിൽ പെണ്ണിന്‍റെ പിതാവിന്‍റെ മനം നിറഞ്ഞു. വിവാഹം കോൽക്കത്തയിൽ മതാചാരപ്രകാരം ജനുവരിയിൽ നടക്കും. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. അതേസമയം, വീസ നീട്ടാൻ ആഗ്രഹിക്കുന്നതായി യുവതിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

ബ്ലൗസും കള്ളിമുണ്ടും ധരിച്ച് നാടൻ ലുക്കിൽ ലണ്ടൻ തെരുവിൽ മലയാളി പെൺകൊടി !

കണ്ണൂർ: ലണ്ടൻ തെരുവിൽ ബ്ലൗസും കള്ളിമുണ്ടും തോർത്തും ധരിച്ച് ഒരു മലയാളി പെൺകുട്ടിയെ കാണുക എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ, നവംബർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. കണ്ണൂർ സ്വദേശിനിയാണ് തന്‍റെ മുത്തശിയുടെ കാലത്തിലേക്ക് ഒരു തിരിഞ്ഞു പോക്ക് നടത്തിയത്. ഇന്നിപ്പോൾ ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളിയായ ഒരു ഫോട്ടോഗ്രാഫറുടെ മനസിൽ ഉദിച്ച ഐഡിയയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തനിമ നിലനിർത്തി ലണ്ടനിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹവുമായി മുന്നോട്ടുപോയത് എറണാകുളം അത്താണി സ്വദേശി സാജുവാണ്. തന്‍റെ ആഗ്രഹം മനസിലേറ്റി നടക്കുന്നതിനിടയാണ് ഒരു പരിപാടിയിലെ ആങ്കർ ആയിരുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശിനി വിന്യാ രാജിനെ കണ്ടെത്തുന്നതും സാജു തന്‍റെ ആഗ്രഹം അറിയിക്കുന്നതും. ലണ്ടനിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ സ്പ്രിംഗ് ഫീൽഡിലാണ് ഫോട്ടോ ഷൂട്ടിന് സ്ഥലം കണ്ടെത്തിയത്.…

Read More

പകൽ പഠനം, രാത്രിയിൽ ഡെലിവറി ഏജന്‍റായി ജോലി; ലക്ഷ്യം ഐഎഎസ്

സ്വിഗ്ഗിയുടെ ഡെലിവറി ഏജന്‍റായി ജോലി ചെയ്യുകയും പകൽ സമയത്ത് കോളേജിൽ പഠിക്കുകയും ചെയ്യുന്ന സൗരവ് ഭരദ്വാജിന്‍റെ ഹൃദയസ്പർശിയായ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ നാല് മാസമായി ഒരു ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ ഓർഡറുകൾ ലഭിക്കുമ്പോൾ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതായും ഭരദ്വാജ് പങ്കുവെച്ചു. ഐഎഎസ് ഉദ്യോഗസ്ഥനാകുകയാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും മറ്റ് സർക്കാർ പരീക്ഷകൾക്കും തയ്യാറെടുക്കുകയാണെന്നും ഭരദ്വാജ് വെളിപ്പെടുത്തി. ഭരദ്വാജിന്‍റെ അച്ഛൻ ഫോട്ടോഗ്രാഫറും അമ്മ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയുമാണ്. സ്വിഗ്ഗിയിൽ ജോലി ചെയ്യുന്നതിലൂടെ ശമ്പളത്തിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി കുടുംബത്തെ പോറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താൻ ഹിന്ദുവാണെന്നും എന്നാൽ സിഖ് വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലപ്പാവ് ധരിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു. ഭരദ്വാജിന്‍റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച്…

Read More

വിവാഹ പാര്‍ട്ടിയിൽ വൈറലായി പാക്കിസ്ഥാനി ബാന്‍ഡ്

അട്ടാരി-വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെയും സംയുക്ത പങ്കാളിത്തത്തില്‍ നടക്കുന്ന ചടങ്ങിന് കാഴ്ചക്കാരേറെയാണ്. ഈ പരമ്പരാഗത ശൈലിയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പാക്കിസ്ഥാനി കരസേന ഉദ്യോഗസ്ഥരുടെ വേഷ വിതാനങ്ങളിലെത്തിയ ഒരു കൂട്ടം ആളുകള്‍ കല്യാണ ചടങ്ങില്‍ നടത്തിയ നൃത്തമാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. വാഗാ ബോര്‍ഡറിലെ ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന കാലുയര്‍ത്തിയുള്ള നൃത്തചുവടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാഴ്ചക്കാരില്‍ കൗതുകവും വിനോദവും ഉയര്‍ത്തിയ കല്യാണ വീഡിയോക്ക് ആരാധകരേറുന്നു. രസകരമായ കമന്‍റുകളും അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. വാഗാ ബോര്‍ഡറിലെ കാഴ്ചകള്‍ ഇനി കല്യാണ വീടുകളിലും കാണാം എന്ന രസകരമായ ക്യാപ്ഷനോടു കൂടി പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.    

Read More

കലിപ്പ് ഡാ… ട്രെയിനില്‍ ക്ഷുഭിതയായ യുവതി യാത്രക്കാരെ ആക്രമിക്കുന്ന വീഡിയോ വൈറല്‍

പലതരം സ്വഭാവമുള്ള ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ അക്രമിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിനു ഉണ്ടെന്നു തന്നയാണ് ഉത്തരം. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജ്യതലസ്ഥാനത്താണ് സംഭവം. ട്രെയിനില്‍ എസി ലോക്കല്‍ കമ്പാര്‍ട്മെന്‍റില്‍ യാത്രചെയ്തുകൊണ്ടിരുന്ന നീലയും വെള്ളയും വസ്ത്രം ധരിച്ച ഒരു യുവതി സീറ്റിലിരിക്കുന്ന സഹയാത്രക്കാരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ പെട്ടെന്നു തന്നെ വൈറലായി. സീറ്റിലിരിക്കുന്ന മറ്റ് യാത്രക്കാര്‍ യുവതിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതാണ് അസഭ്യവര്‍ഷത്തിനും ആക്രമണത്തിനും കാരണം. സൗമ്യമായി പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനുപകരം മനപൂര്‍വം യാത്രക്കാരെ ദേഹോപദ്രവം ചെയ്യുകയും വാക്കുതര്‍ക്കത്തിലേർപ്പെടുകയുമായിരുന്നു യുവതി. യുവതിക്കെതിരെ നിരവധി കമന്‍റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.  ഇത് സാധാരണ കാണ്ചയാണെന്നാണ് മിക്കവരും പറഞ്ഞത്.  ട്രെയിനിലും മെട്രോയിലും യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ടെന്നാണ് പലരും പറയുന്നത്.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഫോട്ടോഷൂട്ടിനിടെ മോഡൽ കടലിൽ വീണു; ഫോട്ടോഗ്രാഫർക്കു ചീത്തവിളി

കലിഫോർണിയ: ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിന്‍റെ വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഷൂട്ടിനിടെ കനത്ത തിരമാലയിൽപ്പെട്ട് മോഡലായ യുവതി കടലിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്. ‘തെറ്റിപ്പോയ ഫോട്ടോഷൂട്ട്’ എന്ന കുറിപ്പോടെയാണ് ഷായിലാ വെൽച്ച് എന്നയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ‘മോഡലായ കേറ്റും ഞാനും സൗത്ത് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ തീരദേശപ്രദേശമായ പാലോസ് വെർഡെസിൽ ഒരു ഫോട്ടോഷൂട്ടിന് പോയി. പാറക്കെട്ടുകളുള്ള കടൽത്തീരത്ത് ആദ്യം എല്ലാം നന്നായിരുന്നു. അവസാനം കടല്‍ വെള്ളത്തോട് ചേർന്നുനിന്നു കുറച്ച് ഫോട്ടോകൾ എടുക്കാൻ കേറ്റ് പറഞ്ഞു. ഈസമയം വലിയ തിരകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പെട്ടെന്ന് ഒരു വലിയ തിര പുറകിൽ വന്ന് അവളെ അടിച്ചെടുത്തു. കുറച്ച് മിനിറ്റുകള്‍ കേറ്റിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അവൾ പാറക്കെട്ടിനിടയിലെ ഗുഹയിൽ കുടുങ്ങിയതായി തോന്നി. ഈ സമയം ഞാന്‍ ഷൂട്ട് നിര്‍ത്തി. ആളുകള്‍ എന്നോട് കടലില്‍ ചാടരുതെന്നു പറഞ്ഞു. ഞാൻ…

Read More

സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിക്കു, ലെഹംഗ വിൽക്കാനിറങ്ങൂ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വൈറൽ പോസ്റ്റ്

ഇന്നത്തെ കാലത്ത് ബ്രൈഡൽ ഫാഷൻ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. യുവതികൾ തങ്ങളുടെ വിവാഹദിനത്തിൽ ഏറ്റവും വിലപിടിപ്പുള്ളതും മനോഹരവുമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സെലിബ്രിറ്റികൾ തങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ മുടക്കി വ്യത്യസ്തമായതും പുതുമ നിറഞ്ഞതുമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇവയൊക്കെ സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ചയ്ക്ക് കാരണമാണ്. വിവാഹ വസ്ത്രങ്ങൾ മനോഹരമാക്കാൻ എത്ര പണം വേണെങ്കിലും മുടക്കാൻ പുത്തൻ തലമുറ തയാറാണ്. അതുകൊണ്ട് തന്നെ വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്ന ഡിസൈനർമാർക്ക് വലിയ ഡിമാന്‍റാണ്. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് നൽകിയ ഒരു തൊഴിൽ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ആളുകൾ തങ്ങളുടെ ഐടി ജോലികൾ ഉപേക്ഷിച്ച് ലെഹംഗ വിൽക്കുന്ന ബിസിനസിലേക്ക് പ്രവേശിക്കാനാണ് ഉപദേശം. അമിത് ജഗ്‌ലാനാണ് ഇത്തരത്തിൽ ഒരു ഉപദേശം നൽകിയത്. പഴയ ഡൽഹിയിലെ ചരിത്രപരവും തിരക്കേറിയതുമായ ഒരു സ്ഥലമാണ് ചാന്ദ്‌നി ചൗക്ക്. തുണിത്തരങ്ങൾക്കും ആഭരണങ്ങൾക്കും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്കും പേരുകേട്ടതാണ് ഈ…

Read More

ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് പുതിയ ഒരു ട്വിസ്റ്റ്; ഓടുന്ന ട്രെയിനിൽ വിവാഹച്ചടങ്ങുകൾ നടത്തി, വൈറലായി വീഡിയോ

മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്നത് ഈയിടെയായി കൂടിവരുന്നുണ്ട്. എന്നാൽ ഇവിടെ ദമ്പതികൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഓടുന്ന ട്രെയിനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ട്രെൻഡിന് സവിശേഷമായ ഒരു ട്വിസ്റ്റ് നൽകി. ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയായി ഒരു അതിവേഗ ട്രെയിൻ തിരഞ്ഞെടുത്തു. വീഡിയോയിൽ ദമ്പതികൾ വിവാഹ ചടങ്ങുകൾ നടത്തുന്നത് നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിലാണ്. ഓടുന്ന ട്രെയിനിലെ കല്യാണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരൻ വധുവിന്‍റെ കഴുത്തിൽ മംഗളസൂത്രം കെട്ടുന്നതും വീഡിയോയിൽ കാണിക്കുന്നു. വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു.അസൻസോൾ-ജാസിദിഹ് ട്രെയിനിൽ വച്ചാണ് ഈ ചടങ്ങ് അരങ്ങേറിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 74,000-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്തുകൊണ്ടാണ് ദമ്പതികൾ ട്രെയിനിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അറിയാൻ…

Read More

മൂന്ന് ദിവസമായി ഓടയിൽ കുടുങ്ങി നായ; സഹായഹസ്തവുമായി ഫയർ സർവീസ് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: മൂന്ന് ദിവസമായി ഓടയിൽ കുടുങ്ങിയ തെരുവ് നായയെ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഡൽഹിയിലെ ഗ്രീൻ പാർക്കിലാണ് സംഭവം. നായയുടെ കരച്ചിൽ റോഡിൽ കേട്ടതിനെ തുടർന്ന് ആരോ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സിമന്ത വി മഹന്തയാണ് രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉദ്യോഗസ്ഥർ റോഡ് മുറിക്കാൻ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ചു. തുടർന്ന് വഴിയിൽ നിന്ന് കല്ലുകൾ വൃത്തിയാക്കി. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർക്ക് നായയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. തുടർന്ന് ഫയർ സേഫ്റ്റി ഉദ്യോഗസ്ഥൻ നായയെ പുറത്തെടുത്ത് ഭക്ഷണവും വെള്ളവും നൽകി. സമാനമായ സംഭവത്തിൽ അമേരിക്കയിൽ എട്ട് മണിക്കൂറോളം അഴുക്കുചാലിൽ കുടുങ്ങി ഭയന്ന നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. സാൻ അന്‍റോണിയോയിലാണ് സംഭവം നടന്നത്. വീടിന്‍റെ മുൻവശത്ത് കളിക്കുന്നതിനിടെ തുറന്ന വാൽവിലേക്ക് വീണ മൂന്ന് നായ്ക്കുട്ടികൾ വീണു. സാൻ അന്‍റോണിയോ…

Read More

നാളെ കോട്ടയം പപ്പാ നഗരം; മൂവായിരം ക്രിസ്മസ് പപ്പമാര്‍ നഗരത്തിലിറങ്ങും

കോട്ടയം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കോട്ടയത്ത് ക്രിസ്മസ് പപ്പ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ്‍ -ത്രീ നാളെ നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തില്‍ കോട്ടയത്തെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിക്കും. തുടര്‍ന്ന് കോട്ടയത്തെ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിഷ്‌കാരവുമുണ്ടായിരിക്കും. മുവായിരത്തിലധികം പപ്പമാര്‍ അണിനിരക്കുന്ന റാലിയില്‍ കാരിത്താസ് നഴ്‌സിംഗ് കോളജ്, കാരിത്താസ് ഫാര്‍മസി കോളജ്, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, ബിസിഎം കോളജ്, കെഇ സ്‌കൂള്‍, ചെത്തിപ്പുഴ നഴ്‌സിംഗ് കോളജ്, മേരിക്വീന്‍സ് നഴ്‌സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ നഴ്‌സിംഗ്…

Read More