മുട്ടത്തു വർക്കിയുടെ സ്വർണപതക്കം മലയാള സർവകലാശാലയ്ക്ക് ഇന്ന് സമ്മാനിക്കും

തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്കു ലഭിച്ച സാഹിത്യതാരം സ്വർണ പതക്കം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകാശാലയ്ക്ക് ഇന്നു സമർപ്പിക്കും. മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്‍റെ (1968) സ്വർണപതക്കമാണ് മലയാള സർവകലാശാലയിലെ രംഗശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്‍റെ മാനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സമർപ്പിക്കുന്നത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്.9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണിത്. പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർഷിക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇന്ന് രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വയലാർ അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.ജെ. ജയിംസ്…

Read More

മാതാപിതാക്കളുടെ സ്മരണയ്ക്ക് 25 സ്‌നേഹവീടുകളുമായി ആണ്ടൂക്കുന്നേല്‍ കുടുംബാംഗങ്ങള്‍

പാലാ: കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുട്ടപ്പന്‍ എന്ന കുര്യന്‍ ചാണ്ടിയുടെയും ഭാര്യ സിസിലി യുടെയും ഓര്‍മകള്‍ ഇനി 25 സ്‌നേഹവീടുകളായി ഉയര്‍ന്നുനില്‍ക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ പാവപ്പെട്ട പതിനൊന്ന് കുടുംബങ്ങള്‍ക്ക് ആലയം ഒരുക്കിയിരിക്കുകയാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന്‍ ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്‍റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഇനി പതിനാല് കുടുംബങ്ങള്‍ക്കുകൂടി തലചായ്ക്കാനൊരിടം ഒരുക്കാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിക്കും. അങ്ങനെ ഇരുപത്തഞ്ച് സ്നേഹവീടുകള്‍ കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്‍റ് ജീസസ് നഗറില്‍ ഉയരും. മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയാണ് ഭവനപദ്ധതി ആരംഭിച്ചത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. ആദ്യഘട്ടത്തില്‍ പണിതീര്‍ത്ത പതിനൊന്ന് വീടുകളുടെ വെഞ്ചരിപ്പും പുതുതായി നിര്‍മിക്കുന്ന പതിനാല് വീടുകളുടെ കല്ലിടീല്‍ ചടങ്ങും 18ന് വൈകുന്നേരം മൂന്നിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടര്‍ (ബോബി), സിന്‍ലെറ്റ് മാത്യു, അലിക് മാത്യു,…

Read More

മാംഗല്യം തന്തുനാനേനാ… വി.എസ്. സുജിത്തിന് കാവലായി ഇനി തൃഷ്ണ

കുന്നംകുളം (തൃശൂർ): പോലീസിന്‍റെ ക്രൂരമർദനത്തിനിരയായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റുമായ വി.എസ്. സുജിത്തിന്‍റെ വിവാഹം ഇന്നു രാവിലെ നടന്നു. ചൂണ്ടൽ പുതുശേരി സ്വദേശി തൃഷ്ണയാണു വധു. രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണു താലികെട്ട് നടന്നത്. തുടർന്ന് ചൊവ്വന്നൂർ കെ.ആർ. നാരായണൻ കമ്യൂണിറ്റി ഹാളിൽ വിവാഹച്ചടങ്ങുകൾ നടന്നു. മുൻ എംപി ടി.എൻ. പ്രതാപൻ, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോസഫ് ടാജറ്റ്, മുൻ എംഎൽഎ അനിൽ അക്കര, നേതാക്കളായ സന്ദീപ് വാര്യർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞദിവസം കുന്നംകുളത്ത് നടന്ന സമ്മേളനത്തിൽ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോസഫ് ടാജറ്റ് തന്‍റെ രണ്ടുപവൻ സ്വർണമാല വേദിയിൽവച്ച് സുജിത്തിനു വിവാഹസമ്മാനമായി നൽകിയിരുന്നു. കഴിഞ്ഞദിവസം…

Read More

മറയൂരിലെ പ്രാചീന മുനിയറകൾ തകർച്ചയുടെ വക്കിൽ

മറയൂർ: കേരളത്തിലെ ഏറ്റവും പഴയ ചരിത്രാവശിഷ്ടങ്ങളായ മറയൂരിലെ മുനിയറകൾ തകർച്ചയുടെ വക്കിൽ. ടൂറിസ്റ്റുകളുടെ അനാവശ്യ കടന്നുകയറ്റവും കല്ലുകൾ മറിച്ചടുക്കലുകളും ഈ മഹാശിലായുഗ കാല നിർമിതികളെ നശിപ്പിക്കുകയാണ്. മുനിയറകളുടെ സംരക്ഷണത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. മുരുകൻമല (കുരിശുമല) യിൽ സ്ഥിതി ചെയ്യുന്ന മുനിയറകൾ ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. 50ലധികം മുനിയറകൾ ഇവിടെയുണ്ട്. എന്നാൽ, സംരക്ഷണ വേലികളോ സൂചനാ ബോർഡുകളോ ഇല്ലാത്തതിനാൽ സഞ്ചാരികൾ കല്ലുകൾ മറിച്ചിടുകയും മുകളിൽ കയറിനിൽക്കുകയും ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ചെയ്ത ഏക സംരക്ഷണ നടപടി മറയൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ചില മുനിയറകൾക്ക് ചുറ്റും വേലി സ്ഥാപിച്ചതു മാത്രമാണ്. പ്രാചീനതയുടെ അത്ഭുതങ്ങൾമഹാശിലായുഗകാലത്തെ (ഏകദേശം 5000 വർഷം പഴക്കമുള്ള) ഗോത്രനേതാക്കളുടെ ശവക്കല്ലറകളാണ് ഈ മുനിയറകൾ. നാല് കല്ലുകൾ കോണിൽ വച്ച് മുകളിൽ ഒരു കപ്പ് സ്റ്റോണ്‍ വച്ചാണ് ഇവ നിർമിച്ചത്. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ…

Read More

പാട്ടും പാടി വയറും മനസും നിറയെക്കഴിക്കാം…. ആറന്മുള വള്ളസദ്യ ഇന്ന്; അരലക്ഷത്തിലേറെപ്പേർ പങ്കെടുക്കും

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും. 500ല്‍ പരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. അന്പലപ്പുഴ പാൽപ്പായസം അടക്കം നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളന്പുന്നത്. സദ്യയിൽ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങൾ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തും. മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… എഐ നിർമിച്ച വ്യാജ വീഡിയോയുമായി തട്ടിപ്പുകാർ: കേന്ദ്ര ധനമന്ത്രിയുടെ പേരിൽ നിക്ഷേപകതട്ടിപ്പ്; നിരവധി പേർ വഞ്ചിതരായി

കൊച്ചി: നിര്‍മിതബുദ്ധി (എഐ) യില്‍ നിര്‍മിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള നിക്ഷേപകതട്ടിപ്പില്‍ രാജ്യത്താകെ കോടികളുടെ നഷ്‌ടം. നിര്‍മല സീതാരാമന്‍ ഒരു നിക്ഷേപക സംഗമത്തില്‍ സംസാരിക്കുന്നതായി നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണു തട്ടിപ്പ്. മന്ത്രി ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് പറയുന്നതും അതില്‍ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതുമാണ് വീഡിയോ. എഐ നിര്‍മിതമാണെന്നു മനസിലാകാത്ത രീതിയില്‍ തയാറാക്കിയിട്ടുള്ള വീഡിയോ വിശ്വസിച്ചാണു നിക്ഷേപകര്‍ വഞ്ചിതരാകുന്നത്. പ്രമോഷണല്‍ വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ അകപ്പെടുന്നു. വിദേശനമ്പറുകള്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പിലൂടെയാണ് ഇരകളുമായി തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. ഫിന്‍ബ്രിഡ്ജ് ക്യാപ്പിറ്റല്‍ എന്ന കമ്പനിയുടെ ആളാണെന്ന് അവകാശപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്താനെന്ന വ്യാജേന സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു. കമ്പനിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് എന്നു പരിചയപ്പെടുത്തുന്നയാള്‍ ചെറിയ തോതില്‍ നിക്ഷേപം ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും…

Read More

പൊന്നുപോലെ കാത്ത്…. സ്വര്‍ണം മികച്ച സമ്പാദ്യം: മലയാളിയുടെ കൈവശം 2,000ത്തിലധികം ടണ്‍

കൊച്ചി: എക്കാലത്തെയും മികച്ച സമ്പാദ്യം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തേക്കാള്‍ രണ്ടിരട്ടിയിലധികം സ്വര്‍ണമാണു കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ളത്. 2,000ത്തിലധികം ടണ്‍ സ്വര്‍ണം മലയാളികളുടെ കൈവശമുണ്ടെന്നാണു കണക്കുകള്‍. വര്‍ഷംതോറും സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിക്കുന്നതിനാല്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മികച്ച സമ്പാദ്യമായി കണ്ടു സ്വർണം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണിപ്പോൾ. സങ്കീര്‍ണമായ ഡിസൈനുകള്‍, കരകൗശല വൈദഗ്ധ്യം എന്നിവയുള്ള സ്വര്‍ണാഭരണങ്ങള്‍ കാലക്രമേണ മൂല്യം വര്‍ധിപ്പിക്കുകയും മൂല്യവത്തായ നിക്ഷേപമാക്കി മാറ്റുകയും ചെയ്യും. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി നിശ്ചയിക്കുന്നത് കരവിരുതിന്‍റെയും ഫാഷനുകളുടെയും അടിസ്ഥാനത്തിലാണ്. വലിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലായിരിക്കും. എത്ര കാലപ്പഴക്കമുണ്ടായാലും മാറ്റമനുസരിച്ചുള്ള വിപണിവിലയ്ക്കനുസൃതമായി വില ലഭിക്കുകയും ചെയ്യും. തിരികെ വില്‍ക്കുമ്പോള്‍ പണിക്കൂലി മാത്രമാണു നഷ്‌ടപ്പെടുക. സംസ്ഥാനത്തു സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്. തിരികെ നല്‍കുമ്പോള്‍ പരമാവധി രണ്ടു ശതമാനം മാത്രമേ…

Read More

ബില്‍ജിത്തിന്‍റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയിലൂടെ തുടിക്കും

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്‍റെ (18) ഹൃദയം ഇനി കൊല്ലം കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ മിടിക്കും. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലിയില്‍ നിന്നും ഹൃദയവുമായി തിരിച്ച വാഹനം പോലീസ് സഹായത്തോടെ കേവലം 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി. ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയ പുറത്തത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 1.25 നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പുലര്‍ച്ചെ 3.30 ന് ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: വാട്‌സാപ് ഹാക്ക് ചെയ്യപ്പെടാം

കൊച്ചി: സംസ്ഥാനത്ത് വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വര്‍ധിച്ചതോടെ ജാഗ്രതാനിര്‍ദേശവുമായി സൈബര്‍ പോലീസ്. വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കുന്ന തട്ടിപ്പുസംഘങ്ങൾ ആള്‍മാറാട്ടം നടത്തി സാമ്പത്തികതട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണു വാട്‌സാപ് അക്കൗണ്ടുകളില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തിയത്. ഹാക്ക് ചെയ്യുന്നത് സാധാരണക്കാരുടെ വാട്‌സാപ് തട്ടിപ്പുസംഘം പലപ്പോഴും സാധാരണക്കാരുടെ വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോണിലോ ലാപ്‌ടോപ്പുകളിലോ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കും. ഈ സമയം രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. തുടര്‍ന്ന് തട്ടിപ്പുസംഘം തന്നെ ഫോണ്‍ വിളിച്ച് വിശ്വാസം നേടിയെടുത്തോ ഫോണിലെ എസ്എംഎസ് മനസിലാക്കിയോ ഒടിപി കൈക്കലാക്കും. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സാധ്യമാക്കിയിട്ടില്ലാത്തവരുടെ വാട്‌സാപ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ കൂടുതലായും ഹാക്ക് ചെയ്യപ്പെടുന്നത്. പലപ്പോഴും അക്കൗണ്ട് ഹാക്ക് ചെയ്തതായി ആദ്യം മനസിലാകില്ല. തട്ടിപ്പുകാര്‍ ഫോണിന്‍റെയും വാട്‌സാപ് അക്കൗണ്ടിന്‍റെയും നിയന്ത്രണം…

Read More

ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചു: വനംവകുപ്പിന്‍റെ പഴുതടച്ച നീക്കം കള്ളത്തരം പുറത്തെത്തിച്ചു; ധനസഹായം ലഭിക്കാൻ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന് ഭാര്യ

മൈസൂരു: ധനസഹായം ലഭിക്കാൻ ഭർത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ചാണ് ഭാര്യ സല്ലാപുരി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് വെങ്കിട സ്വാമി (45) യെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്‍റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്‍റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് പോലീസ് കണ്ടെത്തി. മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടാതെവന്നതോടെ സംശയം തോന്നിയ വനം വകുപ്പും പോലീസിനും സല്ലാപുരിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തി. വിഷം കൊടുത്തു കൊന്ന വെങ്കിടസ്വാമിയുടെ മൃതദേഹം വീടിനു പിന്നിലെ കുഴിയിൽനിന്നു കണ്ടെത്തി.

Read More