കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിവാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രതിപക്ഷനേതാവിന്റെ വാഹനം തടഞ്ഞു

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ കാര്‍ തടഞ്ഞു.

പോലീസ് സംരക്ഷണത്തില്‍വന്ന സ്റ്റേറ്റ് കാര്‍ കണ്ട് മന്ത്രിവാഹനമാണെന്നു തെറ്റിദ്ധരിച്ച് തടഞ്ഞിടുകയായിരുന്നു. നിര്‍ത്തിയ കാറില്‍ ഏതുമന്ത്രിയാണെന്ന് നോക്കിയപ്പോഴാണ് മന്ത്രിയുടെ സ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പ്രതിപക്ഷ നേതാവ് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.

പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥിന്റെ തോളില്‍തട്ടി അഭിനന്ദിച്ചു.

കള്ളക്കേസിനെതിരേ കേരളം മുഴുവന്‍ ഇതേ രീതിയിലുള്ള പ്രതിഷേധം ഉയരണമെന്നാണു കെ.പിസി.സി.യുടെ തീരുമാനമെന്നും പറഞ്ഞു.

അഞ്ചു മിനിറ്റോളം പ്രവര്‍ത്തകരുമായി സംസാരിച്ചശേഷമാണു വി.ഡി. സതീശന്‍ യാത്രതുടര്‍ന്നത്.

Related posts

Leave a Comment