അണ്ണന്‍ എത്രയെണ്ണത്തിനെ കൊണ്ടു നടക്കുന്നു ! മലയാളികള്‍ക്ക് ലൈംഗിക ദാരിദ്ര്യമാണെന്നു പറഞ്ഞ ഗോപിസുന്ദറിനെതിരേ ദയ അശ്വതി

പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം മലയാളികള്‍ ആഘോഷിക്കുകയാണ്.

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ ഇരുവരും ഒരുമിച്ച മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ജാംഗോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖവും ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തങ്ങളുടെ സംഗീത ആല്‍ബമായ തൊന്തരവായുടെ വിശേഷങ്ങള്‍ ആയിരുന്നു ഇരുവരും പങ്കുവച്ചത്. അഭിമുഖത്തില്‍ ഗാനം ഇറങ്ങുന്നതിന് മുന്‍പ് കിസ്സിങ് സീന്‍ പോസ്റ്ററില്‍ ഉള്പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

പോസ്റ്ററിന് ലഭിച്ച കമന്റുകളിലൂടെ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മ്യൂസിക് ആല്‍ബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഗോപി സുന്ദര്‍ പറയുന്നു.

അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റര്‍ പങ്കുവെച്ചത്. അതിന് ശേഷമായാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം ആണെന്ന് മനസിലാക്കിയത് എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ ഗോപി സുന്ദറിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദയാ അശ്വതി.

നിങ്ങളുടെ കാര്യം കണ്ടാലേ ഒരു കോമഡിയാണ്, എന്നാലും എന്റെ അഭിപ്രായം പറയാമെന്ന് വിചാരിച്ചു.

നിങ്ങള്‍ പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞോളൂ. കാരണം പാടാനുള്ള കഴിവ് രണ്ടാള്‍ക്കുമുണ്ട്. പാട്ടുമായി ബന്ധപ്പെട്ടുള്ള അഭിമുഖം കൊടുത്തോളൂ, അത് വളരെ നല്ല കാര്യമാണ്.

എന്നാല്‍ മലയാളികളുടെ നെഞ്ചത്തോട്ട് കുതിര കയറാനൊന്നും നിങ്ങളായിട്ടില്ലെന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം.

അത്രയ്ക്ക് പെര്‍ഫെക്ടായ വ്യക്തിയുമല്ല ഗോപി സുന്ദര്‍ എന്നാണ് താരം പറയുന്നത്.

മലയാളികള്‍ക്ക് ഒരു തെങ്ങില്‍ തുണി ചുറ്റിയത് കണ്ടാലും ലൈംഗിക ദാരിദ്ര്യമാണ് എന്നല്ലേ, ഒട്ടും ദാരിദ്രമനുഭവിക്കാത്ത അണ്ണന്‍ എത്ര കെട്ടി, എത്ര പേര് കൂടെ കൊണ്ട് നടക്കുന്നു.

മൊത്തത്തില്‍ മൂന്നാമത്തെയല്ലേ എന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. അമൃതയ്ക്ക് മുമ്പ് ഗോപി സുന്ദറിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ആയിരുന്നു ദയ അശ്വതിയുടെ വാക്കുകള്‍.

ഈ അണ്ണന് ഒട്ടും ദാരിദ്രമില്ല. ഒന്നുകെട്ടി രണ്ടാമത് ലിവിങ് ടുഗദര്‍, മൂന്നാമത്തേത് കെട്ടിയെന്ന് പറയാന്‍ ധൈര്യമില്ലെന്നും ആദ്യം സ്വന്തം കാര്യം തിരുത്താന്‍ നോക്കൂ, എന്നിട്ട് മറ്റുള്ളവരെ കാര്യം നോക്കൂവെന്നും ദയ അശ്വതി ഗോപി സുന്ദറിനോടായി പറയുന്നുണ്ട്. ഞങ്ങളുടെ ജീവിതം ചികയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞല്ലോ.

അതേപോലെ നാട്ടുകാരുടെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അവകാശം നിങ്ങള്‍ക്കുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഒന്നില്‍ത്തുടങ്ങി മൂന്നിലെങ്കിലും നിങ്ങള്‍ അവസാനിപ്പിക്കുമോയെന്നും ദയ അശ്വതി ചോദിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്.

Related posts

Leave a Comment