ചെങ്കണ്ണ്; ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക; ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം…

ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയിണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കണ്ട്രോൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം. പൊതുവാഹനങ്ങളിൽ യാത്ര വേണ്ടരോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഒരാഴ്ചയോളം ശ്രദ്ധിക്കണം. പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലും സ്കൂളിലും മറ്റും പോകാതിരിക്കുകയും വേണം. വലിപ്പമുള്ള കണ്ണടപൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേക്കടിക്കുന്ന പ്രകാശത്തിന്‍റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നതാണ് ഉചിതം. ചെയ്യരുത്….കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്. സ്വയംചികിത്സ ഒഴിവാക്കാംരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന്…

Read More

ചെങ്കണ്ണ്; വേഗത്തിൽ പകരും, ശ്രദ്ധ വേണം

പൊടിയും ചൂടും കൂടുതലുള്ളപ്പോൾ വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്.അല്പമൊന്ന് ശ്രദ്ധിച്ചാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്നു മാത്രമല്ല രോഗം വരാതിരിക്കുവാനും പകരാതിരിക്കുവാനും സാധ്യതയുമുണ്ട്. * മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. എല്ലാം ചുവപ്പും ചെങ്കണ്ണ് അല്ല മറ്റ് പല ശാരീരിക രോഗങ്ങളോടനുബന്ധിച്ചും കണ്ണിന്‍റെ തന്നെ ചില കുഴപ്പങ്ങൾ കാരണവും കാലാവസ്ഥാജന്യമായ കാരണങ്ങൾ കൊണ്ടും കണ്ണിൽ ചുവപ്പ് വരാം. കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും ചെങ്കണ്ണാണെന്ന് വിചാരിക്കരുത്. രോഗം നീണ്ടു നിന്നാൽ…കാഴ്ചയ്ക്ക് സാധാരണയായി ഒരു തകരാറുമുണ്ടാക്കാത്ത, താരതമ്യേന ദോഷം കുറഞ്ഞ രോഗമാണ് ചെങ്കണ്ണ്.എന്നാൽ, വേഗത്തിൽ പകരുമെന്നതിനാൽ ശ്രദ്ധിക്കുകയും വേണം.നീണ്ടു നിൽക്കുന്ന ചെങ്കണ്ണ് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായും മാറാറുണ്ട്. പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം കൺപോളകളുടെ അകത്തും കൃഷ്ണമണിയ്ക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ചും നല്ല ചുവപ്പുനിറത്തിൽ കാണും. വേദനയും കണ്ണിൽനിന്നു വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള പ്രയാസവും…

Read More

സോറിയാസിസ് പകരുമോ? സോപ്പ് ഉപയോഗിക്കാമോ; ശ്രദ്ധിക്കേണ്ടകാര്യങ്ങൾ…

സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.  രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊ239231ണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക. സോപ്പിന്‍റെ ഉപയോഗം…* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്‍റെ ഉപയോഗം കുറയ്ക്കുക. * പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം. *മദ്യവും പുകവലിയും ഒഴിവാക്കുക. * നന്നായി ഉറങ്ങുക. സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്‍റ്മെന്‍റുകൾആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്‍റ്മെന്‍റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്. ഹോമിയോപ്പതിയിൽ…എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം…

Read More

സോറിയാസിസ്; പല രൂപത്തിലും ഭാവത്തിലും; ലേപനം ഉപയോഗിക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യം

ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്‍റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്.soriyas disease head രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) ചെതുന്പലുകൾ പോലെതണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. തലയിൽ മാത്രം ബാധിക്കുന്നതും…സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ

തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്. സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളു‌ടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍…

Read More

എന്താണ് ചെങ്കണ്ണ്; രോഗ ലക്ഷണങ്ങൾ അറിയാം; ചികിത്സ വൈകിയാൽ…

കാലാവസ്ഥാ വ്യതിയാനവും അനാരോഗ്യ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഗുരുതരരോഗങ്ങള്‍ക്കും കാരണമാകുന്നു. ഈയിടെയായി ആളുകള്‍ക്കിടയില്‍ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. നിരവധിപേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികള്‍ കൂടുതലായും എത്തുന്നത്. സ്വയംചികിത്സ വേണ്ടനേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവയാണു രോഗകാരികൾ. ഈ രോഗം പകരുന്നതിനാല്‍ വീട്ടിലെ ഒരാള്‍ക്ക് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പെട്ടെന്നു പിടിപെടാന്‍ സാധ്യതയുണ്ട്. കൃത്യസമയത്തു തന്നെ ചികിത്സ ലഭിച്ചാല്‍ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാല്‍ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതല്‍ അത്യാവശ്യമാണ്. ലക്ഷണങ്ങൾകണ്ണിനു ചൂട്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, കണ്‍പോളകള്‍ക്കു തടിപ്പ്, തലവേദന, കണ്ണുകളില്‍ ചുവപ്പുനിറം, പീള കെട്ടല്‍, പ്രകാശം അടിക്കുന്പോള്‍ അസ്വസ്ഥത, ചിലര്‍ക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്‍റെ…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ഭക്ഷണ രീതിയില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്.തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടുംനിറത്തിലുള്ള പഴങ്ങൾകടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്‍റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴംവിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. കിഴങ്ങുവർഗങ്ങൾതണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ജലദോഷം കുറയ്ക്കാൻകുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങൾ കഴിക്കാംഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്.…

Read More

കഴുത്ത് വേദനയ്ക്ക് പരിഹാരം വെളുത്തി; ഇങ്ങനെയൊന്നു ചെയ്ത് നോക്കൂ…

വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. നടത്തം, നീന്തൽ, സൈക്കിളിംഗ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ വ്യായാമങ്ങളാണ്. കൈവിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക . മണിബന്ധം ഇരുവശങ്ങളിലേക്കും കറക്കുക. കൈമുട്ടുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക. ചുമലിലെ സന്ധികൾ ചലിക്കുന്ന രീതിയിൽ കൈകൾ മുന്നോട്ടും പിന്നോട്ടും കറക്കുക. കഴുത്തിലെ പേശികൾക്ക് അയവ് ലഭിക്കാൻ തല ഇരുവശങ്ങളിലേക്കും പിന്നോട്ടും ചലിപ്പിക്കാം. ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്തക്കാളി, കാരറ്റ്, കാബേജ്, മുള്ളങ്കി, ഇലക്കറികൾ, കോളിഫ്ളവർ എന്നിവ ഫലപ്രദമാണ്. പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. കൊഴുപ്പ്, മസാല, വറുത്ത പദാർഥങ്ങൾ, മൈദ, എണ്ണപ്പലഹാരങ്ങൾ, പച്ചമോര്, തൈര്, ചോക്ലേറ്റ്, കോള പാനീയങ്ങൾ, പുകയില, മദ്യം എന്നിവ ഒഴിവാക്കുകയാണു നല്ലത്. കഴുത്തുവേദനയ്ക്ക് പരിഹാരം* കഴുത്തുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. മൂന്നോ നാലോ വെളുത്തുള്ളി അല്ലി തൊലികളഞ്ഞ് കഴുകി വേവിച്ച് ഏതെങ്കിലും ഒരുനേരത്തെ ആഹാരത്തോടൊപ്പം ചവച്ച് കഴിക്കാവുന്നതാണ്. * പത്ത് അല്ലി വെളുത്തുള്ളി…

Read More

സ്വയംചികിത്സയിലെ അപകടങ്ങൾ; കാരണമന്വേഷിക്കാതെ ചുമയ്ക്കു മരുന്നു കഴിച്ചാൽ…

 ലക്ഷണങ്ങൾ സേർച്ച് ചെയ്ത് ഓൺലൈനിൽ രോഗം നിർണയിച്ച്, ഓൺലൈനിൽതന്നെ മരുന്നും വാങ്ങിക്കഴിച്ച് സ്വയംചികിത്സകരാകുന്നവരും കുറവല്ലെന്നറിയാമല്ലോ? വാട്സ്ആപ്പ് വൈദ്യം പരീക്ഷിച്ച് രോഗചികിത്സയെ വിലയിരുത്തുന്നവരും അനാവശ്യ ചികിത്സയുടെ പുറകേപോകുന്നവരുമുണ്ട്. രോഗിക്കുള്ള ലക്ഷണങ്ങൾ ഏത് രോഗത്തിന്‍റെ സാന്നിധ്യവുമായാണ് ബന്ധപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ചുമയ്ക്കുള്ള കാരണമന്വേഷിക്കാതെ മരുന്ന് കഴിച്ചാൽ ചുമ വർധിക്കാനും, ഒരുപക്ഷേ പ്രമേഹം കാരണമുണ്ടായ ചുമയായിരുന്നു അതെങ്കിൽ, അത് മനസിലാക്കാതെ ഉപയോഗിച്ച മരുന്നു കാരണം പ്രമേഹം വർധിക്കുവാനും ഇടയാക്കും. പനിക്കു ‘പനിഗുളിക’ മതിയോ?ജലദോഷം, പനി, ശരീരവേദന, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ജലദോഷപ്പനി, പകർച്ചപ്പനി, ഡെങ്കിപ്പനി, കൊറോണ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും ആകാമല്ലോ?പനിയുടെ പുറകേ മാത്രം അന്വേഷണം വ്യാപിപ്പിക്കുന്നവർ ജലദോഷത്തിനാണോകോവിഡിനാണോ ചികിത്സിക്കേണ്ടതെന്ന് സംശയത്തിലാകും. അത്രമാത്രം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ വളരെ നിസാരമായിട്ടാണ് പലരും മനസിലാക്കുകയും ചികിത്സയിലേക്കു പോകുകയും ചെയ്യുന്നത്. അതുകൊണ്ട്തന്നെയാണ് “പനിയ്ക്ക് പനിഗുളിക”എന്ന രീതി ശരിയല്ലെന്ന് മനസിലാക്കണമെന്ന്…

Read More

സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് ; ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്.സിഒപിഡി സങ്കീർണമായാൽ* ശ്വാസകോശ അണുബാധ * ഹൃദ്രോഗങ്ങൾ *ശ്വാസകോശധമനികളിൽ ഉയർന്ന രക്തസമ്മർദം * വിഷാദരോഗം….എന്നിവയ്ക്കു സാധ്യത. ഇൻഹേലർ ഉപയോഗംഇൻഹേലർ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. അതു ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്നുള്ളത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തപ്പെടേണ്ടതുമാണ്. ആരോഗ്യകരവും പോഷകസന്പന്നവുമായ ഭക്ഷണക്രമം നിർദേശിക്കപ്പെട്ടിട്ടുള്ള അളവിൽ ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതു പ്രധാനം. പോഷകക്കുറവുള്ള രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരം നലകുന്നത് ശ്വാസകോശപേശികൾ ദൃഢമായി സൂക്ഷിക്കുന്നതിനും ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധം * പുകവലി പൂർണമായും ഒഴിവാക്കുക* പൊടി, പുക എന്നിവയിൽ നിന്ന് അകന്നുനിൽക്കുക* പുക ശ്വസിക്കേണ്ടിവരുന്ന ജോലികൾ ചെയ്യുന്നവർ സുരക്ഷാകവചങ്ങൾ ഉപയോഗിക്കുക.* പാകം ചെയ്യുന്നതിനായി എൽപിജി, ബയോഗ്യാസ്, സൗരോർജം എന്നിവ ഉപയോഗിക്കുക. ശ്വസന വ്യായാമം ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം…

Read More