സെർവിക്കൽ കാൻസർ -2: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ

പാപ് സ്മിയർ ടെസ്റ്റ്30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറിന്‍റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പുതന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം. ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്‍റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. വേദനാ രഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. എച്ച്പിവി…

Read More

സെർവിക്കൽ കാൻസർ; നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം തടയാം

ജനുവരി മാസം സെർവിക്കൽ കാൻസർ പ്രിവൻഷൻ മാസമായാണ് ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. ഇത് സെർവിക്കൽ കാൻസർ എത്ര മാത്രം ഗുരുതരമായ രോഗമാണ് എന്നതിനെ കാണിക്കുന്നു. സെർവിക്കൽ കാൻസർ ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്‌സ്. ഈ സെര്‍വിക്‌സിൽ ഉണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ മൂലമുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും. കാരണങ്ങൾ*പ്രധാന കാരണം എച്ച്പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) തന്നെയാണ്.* നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം പ്രത്യേകിച്ച് 18 വയസിനു താഴെ* ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം*…

Read More

സോറിയാസിസ് പകരില്ല; അപകർഷ ബോധം വേണ്ട, രോഗം വരുന്നത് നിങ്ങളുടെ കുഴപ്പംകൊണ്ടല്ല

ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്‍റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) ചെതുന്പലുകൾ പോലെതണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. തലയിൽ മാത്രം ബാധിക്കുന്നതും…സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. * സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ,…

Read More

പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!

പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്‍റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്‍റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്‍റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്‍റെ ഗതിവിഗതികൾ. പൈൽസ്മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. കാരണങ്ങൾ1. പാരന്പര്യം: മതാപിതാക്കൾക്ക്…

Read More

ഡോക്ടറെ മാറിയാൽ രോഗം മാറുമോ..?

ശരീരത്തെയോ മനസിനെയോ ബാധിക്കുന്ന ഏതു രോഗമായാലും തുടക്കത്തിലേ കൃത്യമായ ചികിത്സ നൽകിയാൽ വേഗം സുഖം ലഭിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ പ്രശ്നം വഷളാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. എല്ലാവരും ചെറിയതോതിലെങ്കിലും മനസിന്‍റെ താളംതെറ്റൽ ഉള്ളവരാണെന്നാണു മനഃശാസ്ത്രത്തിന്‍റെ കണ്ടെത്തൽ. ഇവയിൽ ചില “തെറ്റ’ലുകൾ ജീവിതത്തിന്‍റെ താളം വല്ലാതെ മാറ്റിമറിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് തീർച്ചയായും ചികിത്സ വേണം.ഡോക്ടറെ അടിക്കടി മാറി പരീക്ഷിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികനിലയുള്ള ചിലരുണ്ട്. ഇല്ലാത്തതും ഉള്ളതുമായ സ്വന്തം രോഗത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കൂട്ടി ചികിത്സയ്ക്കായി മാത്രം ജീവിതം മാറ്റിവയ്ക്കുന്ന ഇത്തരക്കാർ ഒരു പ്രത്യേക മാനസികരോഗാവസ്ഥയിലുള്ളവരാണ്. ഉറ്റവരുടെ വേർപാടുകൾപോലെ മനസിനെ പിടിച്ചുലച്ച ചില സംഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇവരിൽ പലരും. ഗുരുതരരോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ വലിയരോഗം പിടിപെട്ടേക്കാം എന്ന അനാവശ്യ ഉത്കണ്ഠ, അതുമല്ലെങ്കിൽ ശരീരത്തിലെ പ്രത്യേക അവയവത്തെയോ ഭാഗത്തെയോക്കുറിച്ചുള്ള രോഗ ചിന്തകൾ തുടങ്ങിയവ ഇവരെ…

Read More

വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യണം

പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം. ബ്രഷും പേസ്റ്റുംപ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്. നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി. ബ്രഷ് എന്തിന്?1. പല്ലിന്‍റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു.2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു. 3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു. 4. നാക്കു…

Read More

കോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നലെ ഇന്ന് 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി. മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ…

Read More

ആർത്തവപ്രശ്നങ്ങൾ ശാരീരികവും മാനസികവും

ഒരുപാട് സ്ത്രീകൾ ആർത്തവത്തോടൊപ്പം വേദനയും മറ്റു പല അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികവും മാനസികവും ആയിരിക്കും. കൂടുതൽ പേരിലും ആർത്തവം വരുന്നതിന് ഒരാഴ്ച മുന്പുതന്നെ പ്രശ്നങ്ങൾ ആരംഭിക്കുന്നതുമാണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാംസപേശികളിൽ കോച്ചിവലിയുടെ അനുഭവം ആയിരിക്കും ആർത്തവ സമയത്തെ വേദനയിൽ ഉണ്ടാകാറുള്ളത്. സാധാരണയായി പൊക്കിളിനു താഴെയാണ് ഈ വേദന തോന്നാറുള്ളത്. ഇത് ആരോഗ്യം കുറയുന്നതിന്‍റെ ലക്ഷണമല്ല. സാധാരണ ജീവിതത്തിൽ ഒരു തടസവും ഉണ്ടാകേണ്ട കാര്യവും ഇല്ല. സ്ത്രൈണ ഹോർമോണുകളുടെ നിലയിൽ വരുന്ന പ്രശ്നങ്ങളും ഒരു കാരണമാണ്. ആർത്തവവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകളിലും കാണാറുള്ള പ്രശ്നങ്ങൾ: * സ്തനങ്ങളിൽ നീർക്കെട്ട് ഉണ്ടായതുപോലെ തോന്നും. സ്തനങ്ങൾ കൂടുതൽ മാർദവമുള്ളതാകും. ചിലപ്പോൾ വേദനയും. • അടിവയറ്റിൽ വേദന ഉണ്ടാകും. • ചിലർക്ക് മലബന്ധവും തലവേദനയും. • ശക്തമായ നടുവേദന ചിലർക്ക് അനുഭവപ്പെടുന്നതാണ്. ക്ഷീണവും വയറിനകത്തെ പ്രശ്നങ്ങൾ വേറെയും.• ചില സന്ധികളിലും…

Read More

വിളർച്ച തടയാം; ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാം

വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസിഷ്യന്‍റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം. വിറ്റാമിൻ ബി12 കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്.ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം. ഫോളിക് ആസിഡ്കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്തധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്. വ്യായാമം ചെയ്യുമ്പോൾ…

Read More

കോവിഡ് ഭീതിയിൽ കേരളം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശമനം വന്നെന്ന് വിചാരിച്ചിരുന്ന കാലത്തിനോട് വിട പറയേണ്ടി വരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവെന്ന് റിപ്പോർട്ടുകൾ. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്. വാക്‌സിന്‍ എടുത്തതിനാല്‍ ആന്‍റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം മൂർശ്ചിക്കുന്നുല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ പിടിപെട്ടവരിലുമാണ് കോവിഡ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്. പനി ആയി എത്തുന്നവരിൽ മിക്കവരും കോവിഡ് പരിശോധന നടത്തുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധന കുറവാണ്.  

Read More