മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് ബിബിന്‍ ജോര്‍ജ്ജിന് ഒപ്പമായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. നാദിര്‍ഷ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും വിഷ്ണു ആയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഒരു അപകടം സംഭവിച്ചു എന്ന വിവരമാണ് പുറത്തു…
Read MoreDay: June 2, 2022
ജീവൻ പകുത്തു നൽകാൻ ഫാ.ഷിബു നെല്ലിശേരി; ബെൻസന്റെ വൃക്കമാറ്റ ശസ്ത്രക്രിയ ഇന്ന്; പ്രാർഥനയോടെ കനകമല ഇടവക
കൊടകര: കനകമല ഇടവകയിലെ നിർധന കുടുംബാംഗമായ യുവാവിനു വൃക്ക പകുത്തു നൽകി ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റുകയാണ് ഫാ. ഷിബു നെല്ലിശേരി. യേശുക്രിസ്തു കാണിച്ചുതന്ന ത്യാഗത്തിന്റെ മഹനീയ പാത പിന്തുടർന്നാണു കനകമല തീർഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരി വൃ ക്കദാനത്തിനൊരുങ്ങുന്നത്. കനകമല കണ്ണന്പുഴ ബെന്നി -ജിൻസി ദന്പതികളുടെ മകൻ ബെൻസനാണ് (21) ഫാ. ഷിബു തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നത്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിയാണ് ബെൻസന്റെ ജീവൻ നിലനിർത്തുന്നത്. എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂ എന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേ ശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിക്കാതെ ബെൻസനും മാതാപിതാക്കളും വിഷമിക്കുകയായിരുന്നു. മാതാപിതാക്കൾ വൃക്ക ദാനത്തിന് തയാറായെങ്കിലും പരിശോധനയിൽ അനുയോ ജ്യമല്ലെന്നു കണ്ടെത്തി.ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായതെന്നും ബെൻസന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്റെ…
Read Moreവേറെ ലെവൽ ഡാൻസ്! ചങ്കൂറ്റത്തിന്റെ എക്സ്ട്രീം ലെവൽ ഇതാ…! സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്റ്; ആടിതിമിര്‍ത്ത് അമല്‍ ജോണ്‍
ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഇതിന് മുന്‍പും നമ്മള് നിരവധി തവണ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പൊട്ടിച്ചിരി സമ്മാനിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. പൊട്ടിച്ചിരി എന്ന് പറഞ്ഞാല്‍ പോരാ, മനസ് ഉണര്‍ത്തി ചിരിപ്പിക്കാന്‍ കഴിയണം. വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കണം. എന്നാലും ആ മനുഷ്യനൊക്കെ എന്തൊരു വൈബാണെന്ന് മനസിലെങ്കിലും പറയാന്‍ കഴിയുന്ന വിധത്തില്‍ അത്രത്തോളം നമുക്ക് അവരെ ഇഷ്ടമാകണം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആടിതിമിര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്ററായ അമല്‍ ജോണ്‍ എന്ന ചെറുപ്പക്കാരാനാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇരുപതിനായിരത്തിലധികം ഫോളേവേഴ്സുള്ള അമലിന്റെ പേജില്‍ വിവിധ കണ്ടന്റിൽ രസകരമായി പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഡാന്‍സിലേക്ക് വരാം. സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്റാണ്. ആളുകളില്‍ ചിലര്‍ ബസ് കാത്തിരിക്കുന്നു. മറ്റുചിലര്‍ ബസ് സ്റ്റാൻറിൽ പതിവുപോലെ…
Read Moreപഞ്ചമി സ്മാരക സ്കൂൾ… അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂൾ ഇനി അറിയപ്പെടുന്നത് പുതിയ പേരിൽ
കാട്ടാക്കട : കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂളിന്റെ പേര് പഞ്ചമി സ്മാരക സർക്കാർ സ്കൂൾ എന്നാക്കുന്നു. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സവർണ വിഭാഗക്കാരെ എതിരിട്ട് 1914ൽ ദളിത് ബാലിക പഞ്ചമിയെ ഊരുട്ടന്പലം സ്കൂളിൽ പഠിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് പുനർനാമകരണം ചെയ്യുന്നത്. ഒരു കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമാണം പൂർത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിന്റെ പുനർ നാമകരണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ വർഷത്തിൽ സർക്കാർ ആരംഭിച്ച സംസ്ഥാനതല വിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഈ സ്കൂളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്. യുപി സ്കൂളിനും തൊട്ടടുത്ത എൽപി സ്കൂളിനും ബഹുനില മന്ദിരം പണിയാൻ തുക പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ട് പങ്കെടുപ്പിച്ച് സ്കൂളിന്റെ പുനർ നാമകരണം…
Read Moreപി.ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യത! സൈബർ ആക്രമണങ്ങൾക്ക് കാരണം പരാജയ ഭീതി; ട്രോളുകളോട് പ്രതികരിച്ച് ഉമാ തോമസ്
കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളോട് പ്രതികരിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. പരാജയ ഭീതിയെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പി.ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യത. ചിതയില്‍ ചാടി മരിക്കുന്നതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് അധിക്ഷേപിച്ചുവെന്നും ഉമാ തോമസ് പറഞ്ഞു. നടക്കുന്നത് നീചമായ പ്രചാരണമാണ്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി.
Read MoreConnect with Local Women of all ages With These Popular Going out with Apps
Coffee Complies with Bagel, Happn, and other local dating programs are popular Mongolian Brides: Find 1100+ Mongolian Girls for Marriage Here options for conference local ladies. These applications allow users to search through women in their area everyday and categorizes the ones who possess expressed any in them. Users could also start key talks with their suits. Most of these seeing apps have time, but some have got in-app values that allow users to unlock more features. Free Community Dating software are an superb way to satisfy new people and…
Read More