മലയോരമേഖലയിൽ കനത്ത മഴ! കല്ലാർ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ അകപ്പെട്ടു ; കല്ലാറിൽ കുളിക്കാനെത്തിയ രണ്ട് യുവാക്കൾ കുടുങ്ങി

വിതുര: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കൊല്ലത്തു നിന്നുള്ള മൂന്നംഗ സംഘവും തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ഒരു കുഞ്ഞും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേരെ സമീപത്തെ വീട്ടിൽ പാർപ്പിച്ചു. കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചു. വിതുര ഐസറിനു സമീപം കാണിത്തടം സെറ്റിൽമെന്‍റിൽ കനത്തമഴയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോർസിന്‍റെ വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. വാഹനത്തിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി പുറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം. മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.പോലീസ്,ഫയർ ഫോഴ്സ്,കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. പൊന്മുടി…

Read More

ബാങ്കിൽ 18 ലക്ഷം! പണമില്ലാതെ ചികിത്സ മുടങ്ങി; 5000 രൂപയ്ക്കു പോലും ചെല്ലുന്പോൾ കിട്ടാത്ത സ്ഥിതി; മകളുടെ വിവാഹവും പ്രതിസന്ധിയിലായി

ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി തെങ്ങോലപ്പറന്പിൽ തോമസ് – പ്രിൻസി ദന്പതികൾക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 18 ലക്ഷം രൂപ. പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു പോളിയോ മൂലം കാലിനു വൈകല്യമുള്ള പ്രിൻസി. 23 കൊല്ലത്തെ സർവീസിനുശേഷം വിരമിച്ചപ്പോൾ ലഭിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചു. ഹൃദ്രോഗിയായ ഭർത്താവിന്‍റെ ശസ്ത്രക്രിയ ആവശ്യത്തിന് ബാങ്കിനെ സമീപിച്ചെങ്കിലും തുച്ഛമായ തുകയാണു ലഭിച്ചതെന്നും 5000 രൂപയ്ക്കു പോലും ചെല്ലുന്പോൾ കിട്ടാത്ത സ്ഥിതിയാണെന്നും പ്രിൻസി പറഞ്ഞു. ഭർത്താവ് തോമസിന് ബൈപാസ് സർജറി കഴിഞ്ഞിരിക്കുകയാണ്. തുടർന്ന് ടെസ്റ്റുകൾ ആവശ്യമുണ്ട്. അതിനു വലിയ ചെലവുവരുന്നുണ്ട്. എന്നാൽ, ബാങ്കിൽനിന്നു നാലു മാസത്തിലൊരിക്കൽ 10,000 രൂപയേ കിട്ടൂ. പൈസ ഇല്ലാത്തതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. പണം ലഭിക്കാതായപ്പോൾ മകളുടെ വിവാഹവും പ്രതിസന്ധിയിലായി.

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു! രണ്ട് മരണം, പലയിടത്തും വെള്ളംപൊങ്ങി; ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ പലയിടത്തും വെള്ളംപൊങ്ങി. ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലത്ത് അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. പത്തനംതിട്ടയിൽ കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട അദ്വൈതാണ് മരിച്ച മറ്റൊരാൾ. കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീൻമുട്ടിയിൽ പോയ വിനോദസഞ്ചാരികൾ തിരിച്ചുവരാൻ ആകാതെ അകപ്പെട്ടു. കല്ലാറിൽ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ ആറ്റിൽ വെള്ളം ഉയർന്നതിനെതുടർന്ന് മണിക്കൂറോളം പാറയിൽ കുടുങ്ങി.തുടർന്ന് ഫയർഫോഴ്സ് എത്തി ഇവരെ കരയ്ക്കെത്തിച്ചു. കോട്ടയത്തും മലയോര മേഖലകളിൽ കനത്ത മഴയാണ്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം…

Read More

കനത്ത മഴ, ഉരുൾപൊട്ടൽ! ഇടുക്കിയിൽ അതീവ ആശങ്ക ; കന്നിക്കൽ മല, മൂന്നുങ്കവയൽ വടാട്ടുപാറ, മൂന്നിലവ്‌ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂലമറ്റം: കനത്ത മഴയ്ക്കു പിന്നാലെ ഉരുൾപൊട്ടലിന്‍റെ വാർത്തകൾകൂടി എത്തിയതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ജൂലൈ ഒാഗസ്റ്റ് മാസങ്ങളിലെ നടുക്കുന്ന ദുരന്തങ്ങളുടെ ഒാർമകളും മുറിവുകളും മായാതെ നിൽക്കുന്ന ജില്ലയ്ക്ക് മറ്റൊരു ഒാഗസ്റ്റ് വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ സമ്മാനിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയലിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയൽവടാട്ടുപാറ, കന്നിക്കൽ മല എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇതു മൂലം കാഞ്ഞാർ മൂന്നുങ്കവയൽ വാഗമണ്‍ റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്കു വൻ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. മൂന്നുങ്കവയൽ തോട്ടിലെ വെള്ളം കരകവിഞ്ഞൊഴുകുകയും സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിക്കുകയും ചെയ്തു. തോട് കവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങി. ഉരുൾപൊട്ടിയതോടെ മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ശക്തമായ വെള്ളമൊഴുക്കു മൂലം…

Read More

Getting the Most Out of Sugar Going out with

Despite thier name, sugar dating isn’t just regarding having an over-the-top life style. It can also be a sensible way to find take pleasure in without the trouble of classic dating. Sweets dating sites contain emerged during the last few years. The biggest of these can be Seeking Agreement, a site that recieve more than 20 million users worldwide. It is actually not really dating web page in the usual impression, but rather a web site where aged, more prosperous men connect to young, beautiful women. The main big difference…

Read More