ഉടുമ്പൻചോല വിഷൻ ചിത്രീകരണം തുടങ്ങി

മാത്യു തോമസ്, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ്, ഹസലി, ശ്രിന്ദ, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഉടുമ്പൻചോല വിഷൻ എന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. ദിലീഷ് പോത്തൻ,സിദ്ദിഖ്, അശോകൻ, സുദേവ് നായർ, സുധി കോപ്പ, ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ജിനു ജോസ്, മനു ജോസ്,അർജുൻ ഗണേഷ്, നീന കുറുപ്പ്, ശ്രീയ, ജിജിന, അഞ്ജന, അപർണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എ ആൻഡ് ആർ ലാബ്സ് ഇൻ അസോസിയേഷൻ വിത്ത് യൂബി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശേരി നിർവഹിക്കുന്നു. എഡിറ്റർ-വിവേക് ഹർഷൻ. നവാഗതനായ അലൻ റോഡ്ണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഗോപി സുന്ദർ…

Read More

‘തുറമുഖ’ത്തിന്‍റെ നിർമാതാവ് തട്ടിപ്പുകേസിൽ അറസ്റ്റിൽ; വ്യാജരേഖ ചമച്ച് തട്ടിയത് എട്ടുകോടി 40 ലക്ഷം രൂപ 

തൃശൂർ: നിവിൻ പോളിയുടെ “തുറമുഖം’ എന്ന സിനിമയുടെ നിർമാതാവ് സാന്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്. കോയന്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ വ്യാജ രേഖകൾ തയ്യാറാക്കി എട്ടുകോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. “തുറമുഖം’ എന്ന സിനിമ നിർമിച്ച മൂന്ന് നിർമാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്‍റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുന്പ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പോലീസ്…

Read More

ഗവർണർക്കെതിരെ കരിങ്കൊടി; പതിനഞ്ചോളം എസ്എഫ്ഐക്കാർ കസ്റ്റഡിയിൽ; പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്ന് പ്രവർത്തകർ

മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ ബിരുദദാനചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ പോലീസ് ബലമായി പിടിച്ചുനീക്കി. സ്ഥലത്ത് സംഘർഷം. ഇന്നു രാവിലെ സിആർപിഎഫ് അടക്കമുള്ളവരുടെ സുരക്ഷയോടെ തൃശൂർ രാമനിലയത്തിൽ നിന്നും ആരോഗ്യസർവകലാശാലയിലേക്ക് എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ വെളപ്പായ, വെളപ്പായ റോഡ് എന്നിവിടങ്ങളിൽ എസ്എഫ്ഐക്കാർ കരിങ്കൊടിയുമേന്തി ഗവർണറുടെ വാഹനത്തിനു മുന്നിലെത്തി. ചാടിയിറങ്ങിയ പോലീസും മറ്റു സുരക്ഷസേനാംഗങ്ങളും ഇവരെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ടു കുതിക്കാൻ നോക്കി. എന്നാൽ കൂടുതൽ പോലീസെത്തി പ്രവർത്തകർ തടഞ്ഞുകീഴ്പ്പെടുത്തി ജീപ്പിലേക്കു മാറ്റി. വനിതാപ്രവർത്തകരടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം അഞ്ച് എസ്എഫ്ഐ പ്രവർത്തകര പോലീസ് കരുതൽ തടങ്കലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തെ പരിപാടികളാണ് തൃശൂരിൽ ഗവർണർക്കുള്ളത്.…

Read More

സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര: ചോദ്യം ചെയ്ത പോലീസുകാരന്‍റെ കൈയിൽ കടിച്ച് യുവാവ്; വീഡിയോ വൈറൽ

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചെത്തുന്നവർ പോലീസിനെ കാണുമ്പോൾ പല അടവുകളും പയറ്റാറുണ്ട്. എന്നാൽ ഇവിടെ സംഭവം അല്പം വ്യത്യസ്തമാണ്. ഹെൽമറ്റ് ധരിക്കാതെ എത്തിയയാൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്താണ് സംഭവം. വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ അലഷ്യമായി സ്കൂട്ടർ ഓടിച്ചെത്തിയ യുവാവാണ് പോലിസിന് നേരെ ആക്രമണത്തിന് തുനിഞ്ഞത്. തുടർന്ന് ഇയാളെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥർ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഹെൽമറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയിൽ വെച്ച് സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്. എന്നാൽ പോലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാൾ വാഹനം മുൻപോട്ടെടുത്ത് പോകാൻ ശ്രമിച്ചു. ഈ സമയം പോലീസ്…

Read More

എട്ടാം തവണ മത്സരിക്കുന്നതും രണ്ടില ചിഹ്നത്തിൽ; വീണ്ടും വോട്ടുതേടിയെത്തുന്നത് ആത്മവിശ്വാസത്തോടെ; തോമസ് ചാഴികാടന്‍ രാഷ്‌ട്രദീപികയോട്…

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഏറിയാല്‍ രണ്ടാഴ്ചമാത്രം. കോട്ടയത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തോമസ് ചാഴികാടന്‍ ജനസമ്പര്‍ക്കം സജീവമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ തിരുനക്കരയില്‍ രണ്ടില വരച്ചാണ് ജോസ് കെ. മാണിയും റോഷിയും ചുവരെഴുത്തു പ്രചാരണത്തിനു തുടക്കമിട്ടത്. ഇന്നലെ കോട്ടയം, കുമരകം, മേലുകാവ്, ഉഴവൂര്‍, കുടമാളൂര്‍ എന്നിവിടങ്ങളില്‍ തോമസ് ചാഴികാടന്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ ചുവരെഴുതാനുള്ള ഒരുക്കത്തിലാണ്. ഇന്നും രാവിലെ മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പര്യടനത്തിലാണ്. വൈകുന്നേരങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫിന്‍റെ ബൂത്തുതല യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ തോമസ് ചാഴികാടന്‍ 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ 10നു എല്‍ഡിഎഫ് യോഗം ചേര്‍ന്നു കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയിരുന്നു. തോമസ് ചാഴികാടന്‍ രാഷ്‌ട്രദീപികയോട് കാലുമാറ്റ ആരോപണത്തിനു…

Read More

1700 വർഷം പഴക്കമുള്ള മുട്ട; എന്നാൽ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്…

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മുട്ട കണ്ടെത്തിയിരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുകെയിലെ ബക്കിംഗ്ഹാംഷെയറിൽ നിന്നാണ് 1700 വര്‍ഷം പഴക്കമുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ഗവേഷകരുടെ അത്ഭുതം ഈ മുട്ട കണ്ടെത്തിയതിലല്ല, മറിച്ച് ഇത്രയും വർഷമായിട്ടും ഈ മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിപ്പോയിട്ടില്ല എന്നതിലാണ്. ചില ഗവേഷകരാകട്ടെ ഇത് കോഴിമുട്ടകളാണോ എന്ന സംശയവും പ്രകടിപ്പിച്ചു. ബക്കിംഗ്ഹാംഷെയറിൽ എയ്‌ലസ്‌ബറിയുടെ വടക്കുപടിഞ്ഞാറുള്ള ബെറിഫീൽഡിൽ 1,700 വർഷം പഴക്കമുള്ള പുള്ളികളുള്ള മുട്ടകളുടെ ഒരു ശേഖരം കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ഈ കണ്ടെത്തൽ. മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്ന് വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോട് കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്. ഏത് പക്ഷിയുടേതാണ് കണ്ടെത്തിയ മുട്ടകളെന്ന് തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെ കുറിച്ച് കൂടുതലറിയാനും ഈ ദ്രാവകത്തെ കുറിച്ചുള്ള പഠനം…

Read More

”വോട്ട് പിടിക്കാൻ ഭാരത് റൈസ്”… മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ലെന്നു ടി.എൻ. പ്രതാപൻ എംപി

തൃശൂർ: ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ അരി വോട്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 29 രൂപയുടെ ഭാരത് റൈസ് ഇപ്പോഴും മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും പാർട്ടിഭേദമന്യേ വീട്ടമ്മമാർ ഈ അരികിട്ടിയാൽ കൊള്ളാം എന്ന് തുറന്നുപറയുന്നുണ്ട്. കേന്ദ്രത്തിന്‍റെ അരിയെന്ന ലേബലിൽ വിപണനവും പ്രചാരണവും നടത്തിയാണ് അരി വിറ്റഴിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അരി ബിജെപിക്ക് നേട്ടമാകുമോ എന്ന ആശങ്ക യുഡിഎഫ്-എൽഡിഫ് പക്ഷങ്ങൾക്കുണ്ട്.എന്നാൽ അതുപുറത്തുകാണിക്കാതെ മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ല എന്ന ഡയലോഗുമായി ടി.എൻ. പ്രതാപൻ എംപി രംഗത്തെത്തി. അരി കൊടുത്ത് വോട്ടുനേടാൻ ഇത് തമിഴ്നാടല്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. കേരളത്തിൽ നല്ലരീതിയിൽ നടന്നുപോകുന്ന പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ച് കേന്ദ്രം നേരിട്ട് അരിവിതരണം ചെയ്യുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചുതന്നെയാണെന്ന് ഇരുകൂട്ടരും പറയുന്നു. എന്നാൽ തങ്ങൾ വോട്ട് ഉന്നംവെച്ചല്ല…

Read More

പച്ചയിൽ തിളങ്ങി പ്രിയാമണി; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രിയാമണി. അഭിനയിക്കുന്ന സിനിമകളിലെല്ലാംതന്നെ താരത്തിന് ശ്രദ്ധേയമായ വേഷമാണ് ലഭിക്കാറുള്ളത്. കുറച്ച് കാലത്തെ ഇടവേളയ്ക്കുശേഷം നേര് എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ തന്‍റെ ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കരിംപച്ച നിറത്തിലുളള ഫ്രോക്ക് അണിഞ്ഞാണ് താരം ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്. ഷോള്‍ഡര്‍ സ്ട്രാപ്പ് സ്ലീവ്‌ലെസ് ഡ്രസാണിത്. സിംപിള്‍ ലുക്കിലും താരം അതിസുന്ദരിയാണ്. ഈ പച്ച ഡ്രസില്‍ ലോകം തന്നെ കീഴടക്കിയേക്കാം എന്നാണ് പ്രിയാമണി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളും ആരാധകരും ഫോട്ടോക്ക് കമന്‍റുകളുമായെത്തിയിട്ടുണ്ട്.  

Read More

മയക്കുവെടിവച്ച് പിടികൂടി, കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊട്ടിയൂർ: കൊട്ടിയൂർ പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. മയക്കുവെടിവച്ച് പിടികൂടിയശേഷം കൂട്ടിലാക്കി തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്തത്. ഏഴു വയസ് പ്രായമുള്ള ആൺ കടുവയാണിത്. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. കടുവ ചത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് കടുവയെ കൊട്ടിയൂരിൽനിന്നു തൃശൂരിലേക്ക് കൊണ്ടുപോയത്. കൊട്ടിയൂർ പന്നിയാംമലയിൽ ഇന്നലെ പുലർച്ചെയാണ് കന്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വച്ച് കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫീസിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കടുവയക്ക് കാര്യമായ പരിക്കില്ലെന്ന കണ്ടെത്തിയ സാഹചര്യത്തിൽ കടുവയെ സമീപത്ത വനത്തിൽ വിടാനായിരുന്നു തീരുമാനം. ഇതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട്…

Read More

വനം മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണം; എന്‍സിപി ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും കത്തു നല്‍കി

കോട്ടയം: എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഔദ്യോഗിക വിഭാഗം എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്‍. എ. മുഹമ്മദുകുട്ടിയാണ് ഇന്നു രാവിലെ നിയമസഭ ചേംബറിലെത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ദേശീയതലത്തില്‍ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും ഔദ്യോഗിക ചിഹ്നം അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അജിത് പവാര്‍ വിഭാഗം മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക എന്‍സിപി വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാണമന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കേരളത്തില്‍ ബാധകമല്ലെന്നും മന്ത്രി സ്ഥാനത്തു നിന്നു താന്‍ മാറില്ലെന്നും താന്‍ പവാറിനൊപ്പമാണെന്നും ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശശീന്ദ്രന്‍റെ ഈ തീരുമാനം പാര്‍ട്ടി തീരുമാനത്തിനെതിരാണെന്നും അയോഗ്യത…

Read More