വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിനെ ജയിപ്പിക്കില്ല; നിർണായ തീരുമാനമെടുത്ത് പി.വി. അൻവർ

മലപ്പുറം: വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും താൻ നിലമ്പൂരില്‍ മല്‍സരിക്കില്ലെന്നും പി.വി. അന്‍വര്‍. ഇന്നു രാവിലെ നടത്തിയ നിര്‍ണായക വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ വി.ഡി. സതീശനാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു. അതേസമയം ആരെയും കണ്ടുകൊണ്ടല്ല താന്‍ രാജി വച്ചതെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നമപ്പാള്‍ 140 മണ്ഡലങ്ങളില്‍ എവിടെ വേണമെങ്കിലും മത്സരിക്കാമല്ലോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചതെന്നും പരിഹസിച്ചു. അന്‍വറില്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ചിലര്‍ക്ക് ഗൂഢലക്ഷ്യമാണ് ഉള്ളതെന്നും അന്‍വര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഇനിയും സംസാരിക്കും. യുഡിഎഫില്‍ എത്തിയാലും അതുണ്ടാകും. അത് ചില നേതാക്കള്‍ക്ക് ഇഷ്ടപ്പെടില്ല. യുഡിഎഫുമായി എന്നെ സഹകരിപ്പിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ശ്രമിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അതിന് തയാറായിട്ടില്ല. അഞ്ച്…

Read More

മൂന്നു ഭാര്യമാർക്കും ഒമ്പതു കുട്ടികൾക്കും ചിലവിനു കൊടുക്കാൻ കാശില്ല; പണം കണ്ടെത്താൻ മോഷണമല്ലാതെ വേറെ മാർഗമില്ലന്ന് യുവാവ്; പിന്നീട് സംഭവിച്ചത്…

മൂന്നു ഭാര്യമാരെയും ഒമ്പതു കുട്ടികളെയും പരിപാലിക്കാനായി മോഷണത്തിനിറങ്ങിയ 36കാരനെ ബംഗളൂരുവിൽ പിടികൂടി. 88 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബംഗളൂരു സ്വദേശി ബാബാജാൻ ആണു പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റി സ്റ്റേഷൻ പരിധിയിലെ എട്ടു കേസുകളിലെ പ്രതിയെ കിട്ടിയതായി പോലീസ് പറഞ്ഞു. എട്ടിടത്തും താൻതന്നെയാണു മോഷണം നടത്തിയതെന്നും വലിയ കുടുംബം പോറ്റാനായാണു കവർച്ചയ്ക്കിറങ്ങിയതെന്നും ബാബാജാൻ സമ്മതിച്ചു. ബംഗളൂരുവിന്‍റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണു ബാബാജാനിന്‍റെ മൂന്നു ഭാര്യമാരും ഒന്പതു കുട്ടികളും താമസിക്കുന്നത്. ഇവരുമായി നല്ല ബന്ധത്തിലാണു ബാബാജനെന്നും എല്ലാവർക്കും ചെലവിനു നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

ഒഴിഞ്ഞു പോ… ഈ ദേഹം വിട്ട് പോയ്‌ക്കോണം: സാത്താനെ ഒഴിപ്പിക്കാനെന്ന പേരിൽ മക്കളെ മർദിച്ച പാസ്റ്റർ അറസ്റ്റിൽ

നാഗർകോവിൽ: തമിഴ്നാട് നാഗർകോവിലിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്‍റെ വാതിലിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദിവസേന പ്രാർഥനയ്ക്കായി പുറത്തു പോകുമ്പോൾ ഇയാ‌ൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ മക്കളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം: തോക്കെടുത്ത്‌ മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം: കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ച് മുണ്ടക്കയം പഞ്ചായത്തും. മുണ്ടക്കയം ടൗണിന്‍റെ രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ പൈങ്ങന, മൂന്നാംമൈൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവു സംഭവമായിരുന്നു. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യജീവനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ചത്. വണ്ടൻ സ്വദേശിയായ സജോ വർഗീസിന്‍റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനിടെയാണ് ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുവാൻ സാധിച്ചത്. വാർഡ് മെംബർ സൂസമ്മ മാത്യുവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും മേഖലയിലെ…

Read More

വാഴമുട്ടത്ത്  കുരിശടിയുടെ ഗ്ലാസ് തകർത്തു; ഓട്ടോയിലെത്തിയവർ ഗ്ലാസ് തകർക്കന്ന ദൃശ്യം സിസിടിവിയിൽ

വാഴമുട്ടം: മാർ ബഹനാൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ വാഴമുട്ടം സ്കൂൾ ജംഗ്ഷനിലുള്ള സെന്‍റ് മേരീസ് കുരിശടിയുടെ ഗ്ലാസ് ചില്ലുകൾ തകർത്ത നിലയിൽ.ഇന്നലെ പുലർച്ചെ 3.50നോടനുബന്ധിച്ചാണ് ഗ്ലാസുകൾ തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് ഗ്ലാസ്‌ ആക്രമണം നടത്തിയത്. സിസിടിവിയിൽ ഓട്ടോറിക്ഷയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. ഇടവകയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വാര്യാപുരം ഓർത്തഡോക്സ് ദേവാലയത്തിനു നേരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. പോലീസിന്‍റെ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. വികാരി. ഫാ. ജോബിൻ പി. സജി, ട്രസ്റ്റി രാജ് ജോർജ്, സെക്രട്ടറി ഷാജി ജോർജ്, എന്നിവർ പ്രസംഗിച്ചു. ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. എബി…

Read More

പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ: ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ള ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഗവേഷണം

പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേഷകനും പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പലും സുവോളജി ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ബിജു ഏബ്രഹാം. ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ളതുമായ ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഇദ്ദേഹത്തിന്‍റെ ഗവേഷണം. ഈ മേഖലയിൽ ഇതിനകം നിരവധി പുതിയ ഇനം ജീവികളെ കണ്ടെത്തിയ ഇദ്ദേഹം, ഇതൊരു ഹോബിയാക്കി മാറ്റിയിരിക്കുന്നു. ആൻഡമാനിലെ നിക്കോബാർ ദ്വീപിൽനിന്നാണു പുതിയ ഇനം മൈസിഡുകളെ ഇദ്ദേഹം ആദ്യമായി കണ്ടുപിടിക്കുന്നത്. ആദ്യം കണ്ടുപിടിച്ചതിന് അനൈസോമൈസിസ് മിനിക്കോയെൻസിസ് എന്ന് പേരുമിട്ടു. തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽനിന്നു റൊപാലോഫ്താൽമസ് മുംബെയാൻസിസ്, റൊപാലോഫ്താൽമസ് വിജയി, റൊപാലോഫ്താൽമസ് മരുഡി, റൊപാലോഫ്താൽമസ് അനീഷി, അക്കാന്തോമൈസിസ് മൈക്രോസിസ് എന്നിവയെ കണ്ടെത്തി. മുംബൈയിലെ ഉപ്പളങ്ങളിൽനിന്നു കണ്ടെത്തിയ ഇൻഡോമൈസിസ് നൈബിനി മകന്‍റെ പേരിലും ആൻഡമാൻ കടലിൽനിന്നു കണ്ടുപിടിച്ച സ്വീഡ്ഏറിത്രോപ്‌സ് പിതാവിന്‍റെ പേരിലും കൊച്ചി കായലിൽനിന്നു കണ്ടുപിടിച്ച പുതിയ ജെനുസായ കൊച്ചിമൈസിസ്,…

Read More

വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം: 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണം; വൈദ്യുതി ബില്ല് തീർച്ചയായും കുറയും; പാകിസ്ഥാനി പുരോഹിതൻ

വൈദ്യുത ബില്ല് കുറയ്ക്കാൻ പല തരത്തിലുള്ള മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. ഉപയോഗ ശേഷം ലൈറ്റുകളും ഫാനുകളുമൊക്കെ നമ്മൾ ഓഫ് ചെയ്യാറുണ്ട്. അഥവാ മറന്നാൽ തന്നെയും വീട്ടിലുള്ള മറ്റാരെങ്കിലുമൊക്കെ അത് ഓഫ് ചെയ്യാറുമുണ്ട്. കറണ്ട് ബില്ല് കുറയ്ക്കാൻ പ്രാർഥിച്ചാൽ മതിയെന്ന് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു പുരോഹിതൻ. വൈദ്യുതി ബില്ല് നിയന്ത്രിക്കാനായി ആത്മീയമായ ഒരു വഴിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ‘മാസത്തിൽ രണ്ടുതവണ ചൂണ്ടുവിരൽ ഉപയോഗിച്ച് വൈദ്യുതി മീറ്ററിൽ ‘സം സം’ എന്ന രണ്ട് വാക്കുകൾ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യം ആവർത്തിക്കണം. ദൈവം അനുവദിച്ചാൽ നിങ്ങളുടെ വൈദ്യുതി ബില്ല് തീർച്ചയായും കുറയുമെന്നും വീഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍ പറയുന്നു.  

Read More

മദ്യത്തിന്‍റെ പേരില്‍ തര്‍ക്കം: ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു

ചേര്‍ത്തല: മദ്യത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തത്തുടര്‍ന്ന് ആറംഗസംഘം ഇതരസംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. തലയ്ക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍കുമാര്‍മിത്ര(34)യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15ഓടെ പട്ടണക്കാട് അന്ധകാരനഴിയിലായിരുന്നു സംഭവം. പൊതുമാരമത്തു കരാറുകാരന്‍ പോട്ടച്ചിറ സുനിലിന്‍റെ തൊഴിലാളിയാണ് നാലുവര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ബിമല്‍കുമാര്‍മിത്ര. സുനിലിന്‍റെ അന്ധകാരനഴിയിലെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വൈദ്യുതി ബന്ധം വിഛേദിച്ച് വീടിന്‍റെ വാതിലുകള്‍ തകര്‍ത്താണ് അക്രമം. പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളായ ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെപ്പറ്റി ബിമല്‍കുമാര്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

Read More

കഴുത്തറ്റം മുങ്ങും മുമ്പ്…

  കഴുത്തറ്റം മുങ്ങുംമുമ്പ്… വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അയ്മനം പിജെഎം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്‍റെ ഭാര്യ രത്‌നമ്മയെ ചങ്ങാടത്തില്‍ കൊണ്ടുപോകുന്ന മോഹനന്‍. 

Read More

വാൾ സ്ട്രീറ്റ് നിശ്ചലമാക്കി ഇന്ത്യന്‍ വിവാഹ ആഘോഷം; വൈറലായി വീഡിയോ

യുഎസിലെ വാൾ സ്ട്രീറ്റ് നഗരം കഴിഞ്ഞ ദിവസം ഇന്ത്യക്കാരാല്‍ നിശ്ചലമാക്കപ്പെട്ടു. ഒരു വിവാഹ പാര്‍ട്ടി കടന്ന് പോയതോടെയാണ് വാൾ സ്ട്രീറ്റ് നഗരം അൽപ സമയത്തേക്ക് നിശ്ചലമായത്. ഇന്ത്യന്‍ വിവാഹ വസ്ത്രങ്ങൾ ധരിച്ചെത്തിയ നാനൂറോളം പേരാണ് വിവാഹാഘോഷത്തിന്‍റെ ഭാഗമായി തെരുവിലൂടെ പാട്ടും നൃത്തവുമായി കടന്ന് പോയത്. ഇവര്‍ക്കൊപ്പം വധൂ വരൻമാർ ഒത്ത് ചേര്‍ന്നതോടെ ആഘോഷം പൊടി പൂരമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ‘എത്ര അസ്വാഭാവികമായ ഒരു ഉച്ച സമയം. ബറാത്തിന് വേണ്ടി വാൾ സ്ട്രീറ്റ് അടച്ചു. എല്ലാവരുമൊത്തുള്ള നൃത്തം അവരുടെ മഹത്വം കാണിക്കുന്നതായിരുന്നു.’ എന്ന കുറിപ്പോടെയാണ് ഇതിന്‍റെ വീഡിയോ ദേവര്‍ഷി ഷാ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ കുറിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ആഘോഷം കണ്ടു നിന്നവർ പോലും നൃത്തം ചെയ്തെന്നാണ് പലരും കമന്‍റ് ചെയ്തത്. ഇത്രയും ചടങ്ങിന് എത്ര രൂപ ചിലവ് വരുമെന്നാണ്…

Read More