സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി സംയോജിപ്പിക്കാന്‍ ഒരു ഭര്‍ത്താവും തയ്യാറാവില്ല ! സംഭവിച്ചത് തുറന്നു പറഞ്ഞ് സുധീര്‍…

ചുരുങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വില്ലന്‍വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സുധീര്‍.

കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായതോടെ സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

എന്നാല്‍ സുധീറിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നത് മറ്റൊരു കാര്യത്തിനാണ്

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. നന്മ നിറഞ്ഞ ആ പ്രവൃത്തിക്ക് സുധീറിനെയും പ്രിയയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.

ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ആ വെളിപ്പെടുത്തല്‍ നടത്തിയത്.

ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറഞ്ഞു.

ഇതുകേട്ട സുധീര്‍, എന്നാല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു.

ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം സുധീറിനോടു ചോദിക്കുക എന്നുള്ളതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം.

സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങള്‍ കണ്ടതെന്നും അവര്‍ പറയുന്നു.

രണ്ട് ആണ്‍മക്കളുള്ള സുധീര്‍ പ്രിയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലും പഠിക്കുകയാണ്.

പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ഉണ്ടായത് ഒരു പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീര്‍ പറയുന്നു.

കുട്ടി ഉണ്ടായതിനു ശേഷം സുധീര്‍-പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു.

വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്ത് അവര്‍ എവിടെയോ മറഞ്ഞു. ഇനി തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.

പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാന്‍ ശ്രമിക്കുകയോ പേരുവിവരങ്ങള്‍ ആരോടും പറയുകയോ ചെയ്തിട്ടില്ല.

അവര്‍ ചതി ചെയ്തെങ്കിലും തങ്ങള്‍ അതൊന്നും കണക്കാകുന്നില്ലെന്നും ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതെന്നും സുധീര്‍ പറയുന്നു.

കാന്‍സറില്‍നിന്നു മുക്തി നേടിയ സുധീര്‍ വീണ്ടും സിനിമ അവസരങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരം രോഗബാധയോടെ സിനിമാമേഖലയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

ഒരു നല്ല പ്രവൃത്തി ചെയ്ത തങ്ങള്‍ക്ക് ഉറപ്പായും ദൈവം നല്ലൊരു ഭാവി ജീവിതമായിരിക്കും കാത്തുവച്ചിരിക്കുന്നതെന്നാണ് വിശ്വാസമെന്ന് താരം പറയുന്നു. എന്തായാലും സുധീറിനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.

Related posts

Leave a Comment