പ്രമുഖ നടന്റെ മകനെക്കൊണ്ടുള്ള ശല്യം സഹിക്കാന്‍ വയ്യാതെയായി ! ഒടുവില്‍ സത്യം വെളിപ്പെടുത്തി നടി കൃതി ഷെട്ടി

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് കൃതി ഷെട്ടി. ജ്വലിക്കുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് കൃതിയെ യുവാക്കളുടെ പ്രിയങ്കരിയാക്കിയത്.

അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍.

താരത്തേക്കുറിച്ചുള്ള ഒരു അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.

ഒരു താരപുത്രന്‍ നടിയെ ശല്യം ചെയ്യുന്നുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി കൃതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നടി തന്നെ വെളിപ്പെടുത്തി എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പ്രമുഖ നടന്റെ മകന്‍ നടിയെ ഏറെ നാളുകളായി ശല്യം ചെയ്യുകയാണ് എന്നാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറയുന്നത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരം ശല്യം ചെയ്യപ്പെടുകയാണ്. താന്‍ പോകുന്നിടത്തേക്കെല്ലാം താരപുത്രന്‍ വിളിക്കുകയാണെന്നും കൃതിയുമായി സൗഹൃദത്തിലാകാനാണ് ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. എന്നാല്‍ ഇത് കൃതി ഇഷ്ടപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയത്.

ഇത് വ്യാജവാര്‍ത്തയാണ് എന്നാണ് കൃതി പറഞ്ഞത്. കഥയുണ്ടാക്കുന്നതും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണം എന്നാണ് താരം പറഞ്ഞത്.

അടിസ്ഥാന രഹിതങ്ങളായ അഭ്യൂഹമാണെന്ന് കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എന്നാല്‍ എല്ലാ നിയന്ത്രണ പരിധിയും ലംഘിക്കുകയാണെന്നും കൃതി പറഞ്ഞു.

നാഗ ചൈതന്യ നായികയായി എത്തിയ കസ്റ്റഡിയിലാണ് കൃതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30 ചിത്രത്തിലൂടെയാണ് കൃതി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉപ്പെന എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് എത്തി അവിടെ സജീവമാവുകയായിരുന്നു.

Related posts

Leave a Comment