മുറ്റത്തും പറമ്പിലുമെല്ലാം ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി! കാർഷികവൃത്തിയിൽ മികവ് തെളിയിച്ച് ഒന്നാം ക്ലാസുകാരൻ

മുക്കം: മുറ്റത്തും പറമ്പിലുമെല്ലാം ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒന്നാം ക്ലാസ് വിദ്യാർഥി.

പന്നിക്കോട് ഗവ. എൽപി സ്കൂൾ വിദ്യാർഥി പൊലുകുന്നത്ത് ശംസുദ്ധീന്‍റെയും ജസീദയുടേയും മകൻ സിനാനാണ് കർഷികവൃത്തിയിൽ മാതൃകയാവുന്നത്. പയർ, വെണ്ട, വഴുതിന തുടങ്ങിയവയാണ് ഗ്രോബാഗുകളിൽ കൃഷി ചെയ്തത്.

തുടർച്ചയായി രണ്ടാം തവണയാണ് സിനാൻ കൃഷി ചെയ്യുന്നത്. രാവിലെ സ്കൂളിൽ പോവുന്നതിന് മുൻപും സ്കൂൾ വിട്ട് വന്നതിന് ശേഷവും ചാണകപ്പെടിയും വെണ്ണീരു മുൾപ്പെടെയുള്ള വളപ്രയോഗം നടത്തുന്നതും നനക്കുന്നതുമെല്ലാം സിനാൻ തന്നെയാണ്.

മാതാപിതാക്കളുടെ മികച്ച പ്രോത്സാസാഹനവും ഈ വിദ്യാർത്ഥിയുടെ വിജയ രഹസ്യമാണ്.

Related posts

Leave a Comment