ഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ; നടപടിക്കൊരുങ്ങി അധികൃതർ

ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ കയറി യുവാക്കളുടെ അഭ്യാസ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി ജില്ലാഭരണകൂടവും പഞ്ചായത്തും. തലനാട് പഞ്ചായത്തിലെ ചോനമല വഴി ഇല്ലിക്കൽക്കല്ലിന്‍റെ പിൻഭാഗത്ത് എത്താം. പിൻഭാഗത്തുള്ള കുക്കല്ലു വഴി കയറിയാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഇവർ ആരാണെന്നോ എന്നാണ് കല്ലിൽ കയറിയതെന്നോ ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ ഇന്നലെ രാവിലെമുതൽ വൈറലായതോടെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നു ജില്ലാ കളക്ടറെ അറിയിക്കാൻ തീരുമാനിച്ചു. പോലീസും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുന്പ് കല്ലിന്‍റെ മുകളിൽകയറിയ ഒരാൾ താഴെവീണു മരണപ്പെട്ടിരുന്നു.

Read More

‘സമൂസയ്ക്ക് പെയിന്‍റ് അടിച്ച് യുവാവ്’; കഴിക്കാൻ തന്നെയാണോ ഇതെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

നല്ല തിളച്ച എണ്ണയിൽ വറുത്തെടുത്ത മൊരിഞ്ഞ സമൂസകൾ ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. പഞ്ചാബി സമൂസ, ഇറാനി സമൂസ, മാവാ സമൂസ ഇങ്ങനെ പോകുന്ന സമൂസ വെറൈറ്റികൾ. എണ്ണയിൽ വറുത്ത് കോരുന്നതോടെ തവിട്ട് നിറം പകരുന്നതോടെ ക്രിസ്പി ആവുകയും ചെയ്യും. എന്നാൽ ഈ തവിട്ടു നിറത്തിനു പിന്നിൽ ചായത്തിനു പങ്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എല്ലാ കടകളിലുമില്ല, എന്നാൽ ചിലയിടത്തുണ്ട്. സമൂസകൾക്ക് മുകളിൽ ഒരു യുവാവ് ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഗതി പുറത്തറിഞ്ഞത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വലിയ പാത്രത്തിൽ വച്ചിരിക്കുന്ന സമൂസകളിൽ നിന്നും ഒരോന്ന് എടുത്ത് അതിന് മേലെ യുവാവ് ഒരു ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം അടിക്കുന്നത് വീഡിയോയിൽ കാണാം. ആളുകളെ ആകർഷിക്കാൻ സമൂസയ്ക്ക് നിറം നൽകുന്നതിന് ഫുഡ് കളർ…

Read More

വാക്കു തർക്കത്തിനിടെ മത്സ്യത്തൊഴിലാളിയെ വെട്ടി പരിക്കേപ്പിച്ചു; വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ തകർക്കുകയും മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ഇൻഷാദ് ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശി സിലുവയ്യനാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റത്. വിഴിഞ്ഞത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിനുകൾ ബൈക്കിലെത്തിയ പ്രതി ഇൻഷാദ് തെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ തടഞ്ഞു. ഇതോടെ പ്രതി മത്സ്യത്തൊഴിലാളികളെ മർദിക്കുകയും വാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളുകൾ കൂടിയതോടെ ഓടി രക്ഷപ്പെട്ട പ്രതി ബസ് സ്റ്റാൻഡ് ജംഗ്ഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ അടിച്ചു തകർത്തു. ശിലുവയ്യന്‍റെ ഫോൺ പിടിച്ചുവാങ്ങുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതി കൈയിൽ വെട്ടിയത്. വധശ്രമമുൾപ്പെടെ 14 കേസുകളിൽ പ്രതിയായ ഇൻഷാദ് വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്…

Read More

ലർക്ക് ജൂലൈ 24ന് തിയറ്ററുകളിൽ

കേരളാ ടാക്കീസിന്‍റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്ക് ജൂലൈ 24ന് തിയറ്ററുകളിലെത്തുന്നു. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ലർക്ക് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുമുണ്ട്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി.വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള,…

Read More

എയർപോർട്ട്‌ ലിങ്ക്‌ റോഡ്‌;അങ്കലാപ്പുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് എൽഡിഎഫ്‌

തളിപ്പറമ്പ്: ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം-ചാലോട്‌ വിമാനത്താവള ലിങ്ക് റോഡ്‌ നിർമാണം മനഃപൂർവം വൈകിപ്പിക്കുന്ന യുഡിഎഫ്‌ സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ ഒരു മാസമാകാറായിട്ടും റോഡ്‌ പണി പുനരാരംഭിക്കാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. റോഡ്‌ പണി വൈകിപ്പിച്ച്‌ പദ്ധതിക്ക്‌ തുരങ്കം വയ്‌ക്കാനുള്ള യുഡിഎഫ്‌ ശ്രമം വിലപ്പോകില്ലെന്ന്‌ എൽഡിഎഫ്‌ തളിപ്പറന്പ്‌ മണ്ഡലം സെക്രട്ടറി കെ. സന്തോഷ്‌ പറഞ്ഞു. നേരത്തെ എം.വി. ഗോവിന്ദൻ എംഎൽഎയായിരിക്കുന്പോഴാണ്‌ നിരവധി സാങ്കേതിക തടസങ്ങളും കോടതി നടപടികളും മറികടന്ന്‌ റോഡ്‌ നിർമാണത്തിന്‍റെ പ്രവൃത്തി ഉദ്‌ഘാടനം നടത്തിയത്‌. ഇതോടൊപ്പം എൻ. അനിൽകുമാർ കൺവീനറായും പി.കെ. കുഞ്ഞിരാമൻ ചെയർമാനായും റോഡ്‌ സംരക്ഷണ സമിതിയും രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ നിർമാണപ്രവർത്തനം നിലച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും റോഡ്‌ പണി പുനരാരംഭിച്ചില്ലെന്നു മാത്രമല്ല, അതിന്‍റെ സാങ്കേതിക നടപടിയും വൈകിപ്പിക്കുകയാണ്. മുസ്‌ലിംലീഗ്‌ ഭരിക്കുന്ന പ്രദേശത്ത്‌ ദേശീയപാതാ നിർമാണത്തിൽവരെ ഇടപെടുന്ന യുഡിഎഫ്‌ എംഎൽഎയാണ്‌ എൽഡിഎഫ്‌…

Read More

കടുവാഭീതിയിൽ അരണക്കൽ: സ്ഥിതിഗതികൾ വിലയിരുത്തി

വണ്ടിപ്പെരിയാർ: കടുവ ശല്യം രൂക്ഷമായ അരണക്കൽ എസ്റ്റേറ്റിൽ അഡ്വ. സിറിയക് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ കുറെ നാളുകളായി കടുവ ഭീതിയിലാണ് അരണക്കൽ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഞായറാഴ്ച രാവിലെ അരണക്കൽ സ്വദേശി സൂര്യയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. തുടർന്ന് തൊഴിലാളികളും മറ്റും ചേർന്ന്, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘത്തെ തടഞ്ഞുവച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഹരിദാസിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തി മറ്റ് ക്രമീകരണങ്ങൾ ഒരുക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.തുടർന്ന് എംഎൽഎയുടെ നിർദേശാനുസരണം പഞ്ചായത്ത് പ്രസിഡന്‍റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തോട്ടം മാനേജ്മെന്‍റ്, ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അരണക്കല്ലിൽ യോഗം ചേർന്നു. നിലവിലുള്ള നിരീക്ഷണ കാമറകൾകൂടാതെ കടുവയുടെ സാന്നിധ്യമുള്ള ഇടങ്ങളിലുമായി പതിനഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കൂടാതെ തിങ്കളാഴ്ച രാവിലെ കോട്ടയം ഡിഎഫ്ഒ…

Read More

സംസ്ഥാനത്ത് 102 റെയിൽവേ സ്റ്റേഷനുകളിൽ സെൽഫ് ടിക്കറ്റിംഗ് സോണുകൾ വരുന്നു

പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂവിന് പരിഹാരമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ റെയിൽവൺ സെൽഫ് ടിക്കറ്റിംഗ് സോൺ കേരളത്തിൽ സ്ഥാപിക്കുന്നു. എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ, ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആദ്യ ഘട്ടത്തിൽ യാഥാർഥ്യമാകുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യാധിഷ്ഠിത മേഖല യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. ഡിജിറ്റൽ ടിക്കറ്റിംഗിന്‍റെ വർധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും നിത്യേനയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ലേല നടപടികൾ പൂർത്തിയായതായും എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി കരാർ സ്വന്തമാക്കിയതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. ടിക്കറ്റിംഗ് കെട്ടിടത്തിന്‍റെ കോൺകോഴ്‌സ് പ്രവേശന കവാടങ്ങളിലാണ് ഈ പ്രത്യേക സോണുകൾ സ്ഥാപിക്കുക. യാത്രക്കാരുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന പ്രധാന സ്ഥലങ്ങളിലായിരിക്കും ഇവയുടെ…

Read More

ലോകത്തിലെ ഏറ്റവും വലിയ വേദന, ഇന്ത്യവിടുന്ന ബ്രിട്ടീഷുകാരന്‍റെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളെ കീഴടക്കുന്നു

ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഡേവ് ഫ്ലൂ ഇന്ത്യയോട് വിടപറഞ്ഞുകൊണ്ട് പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ തന്‍റെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങുന്നത് “ലോകത്തിലെ ഏറ്റവും വലിയ വേദന” എന്നാണ് അദ്ദേഹം തന്‍റെ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഇന്ത്യ വിടുന്നു, ഏറ്റവും പ്രയാസമേറിയ വിടപറച്ചിലുകളിൽ ഒന്നാണ്, എന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫറായ ഡെവ് ഫ്ലൂ, തന്‍റെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറയുന്നതും ഞാൻ ഇവിടെനിന്ന് പോവുകയാണെന്ന് ഓർക്കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഓരോ തവണ ഇന്ത്യ വിടുമ്പോഴും എനിക്ക് ആ തോന്നൽ വെറുപ്പാണ്. മറ്റൊരു രാജ്യത്തെയും ഞാൻ ഇതുപോലെ സ്നേഹിച്ചിട്ടില്ല” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. തിരികെ യുകെയിലേക്ക് മടങ്ങുകയാണെങ്കിലും, ജീവിതം മുന്നോട്ട് പോകുമെന്നും താൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ‘ജയ് ഹിന്ദ്’ പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ്…

Read More

വിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രം; ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കും

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്‌ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും.നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്‌ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്. നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്‍റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു.ചൈനീസ് വിപണികളിലെ മാറ്റങ്ങളും ആഗോള…

Read More

ജി. സുധാകരൻ പ്രവർത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം: ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് സിപിഎം

അമ്പലപ്പുഴ: സിപിഎം പ്രവർത്തകരെ പൊതു പരിപാടികളിൽ അധിക്ഷേപിക്കുന്നത് ജി. സുധാകരൻ എംഎൽഎ അവസാനിപ്പിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കും വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നത്. കഴിഞ്ഞദിവസം നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയായിരുന്നു. വിവിധ സ്‌കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത്. എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനു പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയായിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരേ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. നിരുത്തരവാദ പ്രസംഗങ്ങൾക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനിയിൽ പറഞ്ഞു.

Read More