സാമൂഹ്യ സുരക്ഷാ പെൻഷൻ: പുതിയ വിതരണരീതിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവർക്കും അവശ വിഭാഗങ്ങൾക്കും നേരിട്ട് സഹായം എത്തിക്കുന്ന നിലവിലെ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പത്ത് വർഷമായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സ്വമേധയാ തെരഞ്ഞെടുത്തവരെ ഒഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവരിൽ വലിയൊരു വിഭാഗത്തിന് സഹകരണ സംഘങ്ങൾ വഴി വീട്ടുപടിക്കൽ പെൻഷൻ തുക ലഭിച്ചുവരികയായിരുന്നു. ഈ സംവിധാനം അവസാനിപ്പിച്ച് മുഴുവൻ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം പെൻഷൻ നൽകാനാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തവരും പ്രായാധിക്യം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവരുമായ നിരവധി പേർ നിലവിലെ വീട്ടുപടിക്കൽ വിതരണ സംവിധാനത്തെ ആശ്രയിക്കുന്നവരാണ്. പുതിയ തീരുമാനം…

Read More

ഡൽഹി ജന്തർ മന്തറിൽ ഭീകരാക്രമണ പദ്ധതി: ഐ‌എസ്ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകൾ പഞ്ചാബ് പോലീസ് തകർത്തു

അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾക്കിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് അനധികൃത തോക്കുകളും പെട്രോൾ ബോംബുകളും വെടിയുണ്ടകളും കണ്ടെടുത്തു. മൂന്ന് നാടൻ പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, ഒമ്പത് വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. രാജസൻസി മേഖലയിൽ നിന്നാണ് ആദ്യ മൊഡ്യൂൾ പിടികൂടിയത്. സുഖ്മൻ സിംഗും മൂന്ന് പ്രായപൂർത്തിയാകാത്ത കൂട്ടാളികളുമാണ് ഇതിലുണ്ടായിരുന്നത്. സിജെപി നടത്തിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹി ജന്തർ മന്തറിൽ ആക്രമണം നടത്താനായിരുന്നു ഐഎസ്ഐ ഹാൻഡ്‌ലർമാർ ഇവർക്ക് നൽകിയ നിർദേശം. അമൃത്‌സറിലെ വൻഷ് കുമാർ (19), അൻമോൾ സിംഗ് (20), ഹർമൻ സിംഗ് (24), സുഖ്ദേവ് സിംഗ് (30), സുഖ്മൻ സിംഗ് (19) എന്നിവരാണ് അറസ്റ്റിലായ മുതിർന്ന വ്യക്തികൾ. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അമൃത്സർ പോലീസ് കമ്മീഷണർ…

Read More

‘എന്നെയും എന്‍റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു’; അവരോട് ഞാൻ ക്ഷമിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്‍റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. “ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്‍റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം,” അദ്ദേഹം പറഞ്ഞു. വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. “ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം,…

Read More

‘അന്‍സിബയുടെ ശ്രമം കേസ് വൈകിപ്പിക്കല്‍, ഇടപെടല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന്’: ശ്വേത മേനോന്‍ കോടതിയില്‍

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്‍. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്‍റെ പരാതി. ‘അമ്മ’ പ്രസിഡന്‍റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന്‍ ഈ കേസ് നല്‍കിയത്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമം എന്നാണ് സത്യവാഗ്മൂലത്തില്‍ പറയുന്നത്. അതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ വാദം. ശ്വേത തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ തെറ്റായ യാതൊരു രേഖകളും താന്‍ നല്‍കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി…

Read More

നല്ല തല്ല് കിട്ടാത്ത രോഗം..! പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീനിയർ എംബിബിഎസ് വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചത് ജൂനിയർ വിദ്യാർഥി

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്‍റെ പിടിയിലായത് പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍…

Read More

അന്നം മുടക്കിയതല്ല… പൊതിച്ചോര്‍ വിവാദത്തിൽ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. മന്ത്രി മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരന്‍. അന്നം മുടക്കിയതല്ല. ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ല. ആലപ്പുഴയില്‍ ആശുപത്രി സ്ഥലം കൈയേറിയ വിഷയത്തിലാണ് താന്‍ ഇടപെട്ടത്. അതും ഭക്ഷണ വിതരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴയില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റ് ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ, സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെ പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് മന്ത്രി തന്‍റെ നിലപാട് മയപ്പെടുത്തിയത്. മന്ത്രിയുടെ അഭിപ്രായത്തിനെതിരേ ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രതിഷേധമുയര്‍ത്തിയിരുന്നു.

Read More

വഖഫ് ബോര്‍ഡിനെതിരായ ഹെക്കോടതി ഉത്തരവ്: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോര്‍ഡിനെതിരായ ഹെക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമുസ്ളീമുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരുകളാണ്. അതേ പാത പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുകളിയ്ക്കുകയാണ്. സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മതനിരപേക്ഷതക്ക് എതിരായ നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

‘അമ്മ’യിൽ തമ്മിലടിയും ചേരിപ്പോരും; ഭാരവാഹികൾ മുൻഗണന നൽകിയത് സ്വന്തം നേട്ടങ്ങൾക്ക്; ശ്വേതയ്ക്കെതിരേ പടവാളുമായി നടിമാര്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്‍റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്‌ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്‍, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്. ശ്വേത മേനോന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. ‘പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്…രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു. മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍ ബോഡി…

Read More

ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത

നടൻ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ പോരാട്ടത്തിലെ തന്‍റെ അതിജീവന കഥ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് ബാലയ്യയ്ക്ക് നടി നന്ദി പറഞ്ഞ മംമ്ത ചടങ്ങില്‍ നിന്നുളള ഏതാനും ചിത്രങ്ങളും പങ്കുവച്ചു. ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്. അവ ശാശ്വതമാകില്ലെന്ന് നമുക്ക് പ്രത്യാശിക്കാമെങ്കിലും, അത് വളരെ നീണ്ടതും കഠിനവും ക്ഷീണിപ്പിക്കുന്നതുമാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന കരുത്തും, പൂർണതയോടടുത്ത അവസ്ഥയും, സഹിഷ്ണുതയും കണ്ടാണ് ചിലർ കൂടെ ചേരുന്നത്. പിന്തുണയും കരുതലും ആഗ്രഹിക്കുന്നവരിൽ നിന്ന് മുഖം തിരിക്കാൻ അനുകമ്പ നമ്മെ അനുവദിക്കില്ല. കാരണം, കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസിലാക്കുന്നില്ല എന്ന തോന്നലാണ്. സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോകാത്ത പക്ഷം, അതിന്‍റെ സൂക്ഷ്മമായ വശങ്ങൾ മനസിലാക്കുക…

Read More

ഹോട്ടലുകളിലും തട്ടുകടകളിലും ഓപ്പറേഷന്‍ മണ്‍സൂണുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; ചിലതട്ടുകടൾ സാമൂഹ്യവിരുദ്ധരുടെ താവളം

കോട്ടയം: ജില്ലയില്‍ ഹോട്ടലുകളിലും ബജിക്കടകളിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഓപ്പറേഷന്‍ മണ്‍സൂണ്‍ പരിശോധന. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു യുവാവ് മരിച്ചതിനു പുറമെ കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചുപൂട്ടിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണവും പിടിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയന്‍ ഹോട്ടലാണ് നഗരസഭയുടെ ശുചിത്വ പരിപാലന നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 25,000 രൂപ പിഴ ചുമത്തി താത്കാലികമായി പൂട്ടിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ശുചിത്വ പരിപാലന നിബന്ധനകളില്‍ 12 എണ്ണം പാലിച്ചില്ലെന്ന് നഗരസഭ ഹോട്ടല്‍ ഉടമയ്ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ന്യൂനതകള്‍ ഏഴ് ദിവസത്തിനകം പരിഹരിച്ച് രേഖാമൂലം ഓഫീസില്‍ അറിയിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഭക്ഷ്യവിഷബാധ ചൂണ്ടിക്കാട്ടി അഞ്ച് സ്ത്രീകളാണ് പരാതി നല്കിയത്. ഇതോടെയാണ് മറ്റു കടകളിലേക്കു പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്. നഗരത്തില്‍…

Read More