കൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന താംബരം-കൊച്ചുവേളി സ്പെഷൽ ഒരു മാസത്തേക്ക് ദീർഘിപ്പിച്ചു

കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന ചെന്നൈ താംബരം -തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിവാര എസി സ്‌പെഷല്‍ എക്‌സ്പ്രസ് ട്രെയിൻ ഒരുമാസത്തേക്ക് കൂടി നീട്ടി റെയില്‍വേ മന്ത്രാലയം. ഇന്നലെ വരെയായിരുന്നു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്‌പെഷല്‍ സര്‍വീസ് നിര്‍ത്തുന്നതിനെതിരേ യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ഈ ട്രെയിൻ സർവീസ് നിർത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം രാഷ്‌ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. താംബരം-തിരുവനന്തപുരം നോര്‍ത്ത് സര്‍വീസ് ഈ മാസം 11 മുതൽ മെയ് രണ്ട് വരെയും തിരികെയുള്ള സര്‍വീസ് 13 മുതൽ മെയ് നാലുവരെയുമാണ് നീട്ടിയത്. ഇതിനായുള്ള മുൻകൂർ റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ച് കഴിഞ്ഞു. അതേസമയം, സര്‍വീസ് സ്ഥിരമാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയില്‍വേ ഇതുവരേയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജായി…

Read More

കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ ഇടപാട് നടപ്പാക്കുന്നു; രണ്ടുമാസത്തിനുള്ളിൽ  എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ ഇടപാട് നടപ്പാക്കുന്നു. ആദ്യം ദക്ഷിണമേഖലയിൽ ഉൾപ്പെട്ട കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിലെ ബസുകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് പരിശീലനം നല്കുകയും പുതിയ ഡിജിറ്റൽ ടിക്കറ്റ് മെഷീൻ ഡിപ്പോകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽതന്നെ ദക്ഷിണമേഖലയിലെ ബസുകളിൽ ഡിജിറ്റൽ ഇടപാട് നടപ്പാകും. മധ്യമേഖലയിലും ഉത്തരമേഖലയിലും ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. അതോടെ ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസിൽ ധൈര്യമായി കറയാം. ഗൂഗിൾപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും.ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഒരു ടിക്കറ്റിന് നികുതി ഉൾപ്പടെ 16.16 പൈസ…

Read More

റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ; അഞ്ച് ശതമാനം യാത്രക്കാരുടെ വർധന

കൊല്ലം: ഇന്ത്യൻ റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിസർവ്ഡ് ക്ലാസ് യാത്രികരുടെ എണ്ണത്തിലടക്കം ഗണ്യമായ വർധനയുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ ചരക്ക് ഗതാഗതവും 1.68 ശതമാനം വർധിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരക്ക് സേവനങ്ങളിൽ നിന്നുള്ള 2025 സാമ്പത്തിക വർഷത്തെ വരുമാനം 1.61 ശതമാനം വർധിച്ച് 171 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. അതേ സമയം 2019-20 ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ മൊത്തം യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് റെയിൽവേ മന്ത്രാലയത്തിൻ്റെ കണക്കുകളിൽ സൂചിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തിന് മുമ്പ് യാത്രക്കാരുടെ എണ്ണം…

Read More

താംബരം-കൊച്ചുവേളി സ്പെഷൽ ട്രെയിൻ സർവീസ് നിർത്തിയേക്കും ; യാത്രക്കാരുടെ പ്രതിഷേധം ശക്തം

കൊല്ലം: ചെങ്കോട്ട-കൊല്ലം റൂട്ടിൽ കഴിഞ്ഞ 10 മാസമായി സർവീസ് നടത്തുന്ന ചെന്നൈ താംബരം-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എസി എക്‌സ്പ്രസ് സര്‍വീസ് അവസാനിപ്പിച്ചേക്കും. സര്‍വീസ് വീണ്ടും നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്‍റെ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ ഏപ്രില്‍ നാലിനുശേഷം ഈ ട്രെയിനും പഴങ്കഥയാകും. 2024 ഏപ്രില്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും സ്‌പെഷല്‍ പ്രതിവാര സര്‍വീസായാണ് ഈ ട്രെയിന്‍ ഓടുന്നത്. ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജായി മാറിയതോടെ സര്‍വീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി. ഇതിനെതിരേ കൊല്ലം, മാവേലിക്കര എംപിമാര്‍ക്ക് അടക്കം യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകിയെങ്കിലും നാളിതുവതരയും ഫലം കണ്ടില്ല. റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവെങ്കിലും അനുകൂല നിലപാടോ മറുപടിയോടെ ഇതുവരെ ലഭിച്ചിട്ടുമില്ല. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട-പുനലൂര്‍-കൊല്ലം പാതയിലൂടെ രണ്ട് ചെന്നൈ സര്‍വീസ് ഉണ്ടായിരുന്നു. 2018ല്‍ പത ബ്രോഡ്‌ഗേജാക്കി…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിനുശേഷം ഒന്നിനു ശമ്പളം വിതരണം ചെയ്തു

ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിന് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തു.മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ വിതരണം ചെയ്തുതുടങ്ങി. ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി ശമ്പളം മുടങ്ങുന്നതും രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായുള്ള രീതി. എട്ടു മാസമായി ഇതിന് ചെറിയ മാറ്റം വന്നിരുന്നു. താമസിച്ചാണെങ്കിലും ഗഡുക്കളായി ശമ്പളം നല്കുന്നത് മതിയാക്കി ഒറ്റ തവണയായി ശമ്പളം വിതണം ചെയ്തു തുടങ്ങി. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. എസ് ബി ഐ യിൽ ഓവർഡ്രാഫ്റ്റ് ആയി എടുത്ത 80 കോടി കൊണ്ടാണ് ശമ്പളം വിതരണം. സർക്കാരിൽ നിന്നും…

Read More

അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കൽ; കെഎസ്ആർടിസിയിലെ ഹിതപരിശോധനയ്ക്ക് വരണാധികാരിയെ നിയമിച്ചു

ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരിയെ നിയോഗിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിലിനെയാണ് വരണാധികാരിയായി രജിസ്ട്രാർ ഓഫ് റെക്കഗ്നൈസ്ഡ് ട്രേഡ് യൂണിയൻ കൂടിയായ ലേബർ കമ്മീഷണർ ഇന്നലെ നിയമിച്ചത്. അഞ്ചു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കണം. അന്നുമുതൽ ഏഴ് ദിവസത്തിനകം വോട്ടർ പട്ടിക പരിശോധിച്ച് വോട്ടർമാരെ നിശ്ചയിക്കണം. വരണാധികാരിയെ നിയമിച്ച ദിവസം മുതൽ 40 ദിവസത്തിനകം ഹിതപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നല്കണമെന്നാണ് വരണാധികാരിക്കുള്ള ഉത്തരവ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയിൽ മൂന്ന് യൂണിയനുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഒരു ഹിതപരിശോധനയുടെ കാലാവധി മൂന്നു വർഷമാണ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയുടെ കാലാവധി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഹിതപരിശോധന നീണ്ടു പോയ കാലയളവിൽ അംഗീകൃത യൂണിയനുകൾ ഇല്ല എന്ന അവസ്ഥയായിരുന്നു. വരണാധികാരിയെ നിയമിക്കും മുമ്പുതന്നെ ലേബർ കമ്മീഷണർ ഹിതപരിശോധനയുടെ നടപടിക്രമങ്ങൾ…

Read More

കരുനാഗപ്പള്ളി കൊലപാതകം: ക്വട്ടേഷൻ നൽകിയതെന്നു സംശയിക്കുന്ന പ്രതി പിടിയിൽ; രണ്ടുപേർക്കായി അന്വേഷണം ഊർജിതം

കൊല്ലം: കരുനാഗപ്പള്ളി താച്ചയിൽ മുക്കിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീടുകയറി വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെ 3.45ഓടെ കല്ലമ്പലത്തുനിന്നാണു പിടികൂടിയത്. പങ്കജിന്‍റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. ഇയാളെ കരുനാഗപ്പള്ളിയിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി അലുവ അതുൽ അടക്കം രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി. അതുലിന്‍റെ ഓച്ചിറ മഠത്തിൽ കാരായ്മയിലുള്ള വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തി. ഇവിടെനിന്ന് ഒരു എയർ പിസ്റ്റളും മഴു പോലുള്ള ആയുധവും കണ്ടെടുത്തു. ഇത് സന്തോഷിന്‍റെ കൊലപാതകത്തിൽ ഉപയോഗിച്ചതല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.മാർച്ച് 27ന് പുലർച്ചെ 2.15 ഓടെയാണ്…

Read More

കണക്ടിംഗ്  ഭാരത്… സേവനം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവേയുമായി ബിഎസ്എൻഎൽ

കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം. ഇന്നു മുതൽ സർവേ ആരംഭിക്കും. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്. ഉപഭോക്താവിന് മുൻഗണന എന്ന കാമ്പയിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.നെറ്റ്‌വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻ്റിൻ്റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കായിരിക്കും സർവേയിൽ മുന്തിയ പരിഗണന നൽകുക. ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിവ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും നിർദേശങ്ങളും ഉന്നത ഉദ്യോഗസ്ഥർ പിന്നീട് വിശദമായി അപഗ്രഥനം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതോടൊപ്പം വയർലസ് ബ്രോഡ്ബാൻ്റ് വരിക്കാരുടെ എണ്ണം…

Read More

ഷോറൂമുകളിൽ നിന്ന് പുതുതായി ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ രണ്ടു ഹെൽമറ്റുകൾ  നിർബന്ധമാക്കും

കൊല്ലം: രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹങ്ങൾക്കും ഒപ്പം രണ്ട് ഐഎസ്ഐ സർട്ടിഫൈഡ് ഹെൽമറ്റുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഒരു ഹെൽമെറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഇത് രണ്ടാക്കി ഉയർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച സൂചനകൾ കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിക്കഴിഞ്ഞു. ഇരുചക്ര വാഹന ഹെൽമറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( ടിഎച്ച്എംഎ) നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്താൻ നിർബന്ധിതമാകുന്നത്. രാജ്യത്ത് പ്രതിവർഷം ഏറ്റവും കുറഞ്ഞത് 4, 80, 000 റോഡപകടങ്ങളും 1,88, 000 മരണങ്ങളും സംഭവിക്കുന്നതായാണ് കണക്ക്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് സംഭവിക്കുന്നത്.ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വർഷവും 69,000 ൽ അധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലേറെയും…

Read More

കരുനാഗപ്പള്ളി കൊലപാതകം; കൊലയ്ക്കുമുന്പ് പ്രതികൾ റിഹേഴ്സൽ നടത്തി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയെന്ന് പോലീസ്. ഓച്ചിറ സ്വദേശി കുക്കുവെന്ന് വിളിക്കുന്ന മനുവിന്‍റെ വീട്ടില്‍ വച്ചാണ് റിഹേഴ്‌സല്‍ നടത്തിയത്. മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിന്‍റെ വീട്ടുമുറ്റത്ത് നിന്നും കാറുമെടുത്താണ് അക്രമികള്‍ പുറപ്പെട്ടത്. മുഖം മറച്ച് കൊണ്ടാണിവര്‍ കാറില്‍ കയറുന്നത്. ഇത് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതേസമയം പിടിയിലായ രാജപ്പന്‍ എന്ന രാജീവിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മൊഴികള്‍ മാറ്റിപ്പറയുന്നുണ്ടെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു കാരണം. അക്രമികള്‍ വീട്ടില്‍ എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോണ്‍വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളി അയണിവേലികുളങ്ങര കെട്ടിശേരില്‍ കിഴക്കതില്‍ ജിം സന്തോഷെന്ന സന്തോഷ് (45) മാതാവിന്‍റെ…

Read More