പഴയ കോച്ചുകൾ ഇനി സ്ക്രാപ്പിലേക്കല്ല,റസ്റ്ററന്‍റിലേക്ക്! ഫുഡ് ഓൺ വീൽസ് പദ്ധതിയുമായി റെയിൽവേ

പരവൂർ: കാലഹരണപ്പെട്ടതും സർവീസ് അവസാനിപ്പിച്ചതുമായ ട്രെയിൻ കോച്ചുകൾ ഇനി ആക്രിവിലയ്ക്ക് വിൽക്കില്ല. പകരം അവ ജനങ്ങൾക്ക് രുചിവൈവിധ്യങ്ങൾ സമ്മാനിക്കുന്ന അത്യാധുനിക റെസ്റ്ററന്‍റുകളാകും.ദക്ഷിണ റെയിൽവേ നടപ്പിലാക്കുന്ന ഫുഡ് ഓൺ വീൽസ് പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചി മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനിൽ തുടക്കമാവുകയാണ്. ഡീ-കമ്മീഷൻ ചെയ്ത (സർവീസ് നിർത്തിയ) ഒരു ട്രെയിൻ കോച്ചിനെ പൂർണമായി നവീകരിച്ചാണ് ഇവിടെ റെസ്റ്ററന്‍റ് ഒരുക്കുന്നത്. റെസ്റ്റോറന്റ് നടത്തിപ്പിനായി ദക്ഷിണ റെയിൽവേ ഇതിനോടകം തന്നെ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളെ കൂടുതൽ ജനകീയമാക്കാനും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വേറിട്ട പദ്ധതി.കാഴ്ചയിൽ പഴയ ട്രെയിൻ കോച്ചിന്‍റെ തനത് രൂപം നിലനിർത്തുമെങ്കിലും, അകത്തേക്ക് കയറിയാൽ ആധുനിക ഡൈനിംഗ് സൗകര്യങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്: മരം കൊണ്ടുള്ള ആകർഷകമായ ഇന്‍റീരിയർ ഡിസൈൻ ആയിരിക്കും ഉണ്ടാകുക. വിവിധ തരം മൾട്ടി-ക്യൂസീൻ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.ആധുനിക രീതിയിലുള്ള അടുക്കള, കൃത്യമായ മാലിന്യ നിർമാർജന…

Read More

അവധിക്കാല യാത്ര തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

പരവൂർ: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്. ഹുബ്ബള്ളി –കൊല്ലം സ്പെഷല്‍ (07313- ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെയും കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ (07314 -തിങ്കളാഴ്ചകളിൽ) 22 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .( 06523- തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06524- ചൊവ്വാഴ്ചകളിൽ) 23 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .(06547 -ബുധനാഴ്ചകളിൽ) 24 വരെയും തിരുവനന്തപുരം നോർത്ത് (-06548 വ്യാഴാഴ്ചകളിൽ) 25 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555- വെള്ളിയാഴ്ചകളിൽ) 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06556- ഞായറാഴ്ചകളിൽ) 28 വരെയുമാണ് ദീർഘിപ്പിച്ചത്.

Read More

വിഷുകടാക്ഷം പൊന്നന്… 12 കോടിയുടെ വിഷു ബംപർ അടിച്ചത് ഭാഗ്യനമ്പരിനെന്ന് പൊന്നൻ

കൊല്ലം: 12 കോടി രൂപയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ലോട്ടറി വിൽപ്പന നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നനാണ് ബമ്പർ ലോട്ടറി അടിച്ചത്. അവസാനം രണ്ട് വരുന്ന ടിക്കറ്റാണ് എടുക്കാറെന്നും തന്‍റെ ഭാഗ്യനമ്പറിന് തന്നെ ബമ്പർ അടിച്ചെന്നും ഭാഗ്യശാലി പറഞ്ഞു. VB 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്നാണ് പൊന്നൻ ടിക്കറ്റെടുത്തത്. മകൻ വിനോദിന് ലോട്ടറി വിൽപ്പനയാണ് ജോലി. മകന് അസുഖമായതിനാൽ വിൽപ്പനയ്ക്കായി ലോട്ടറി എടുക്കാൻ പോയപ്പോഴാണ് ബമ്പർ അടിച്ച ലോട്ടറി വാങ്ങിയത്.  

Read More

റീചാർജ് ചെയ്യാൻ ഇനി ആപ്പുകൾ മാറേണ്ട; ബിഎസ്എൻഎൽ പേ ആപ്പ് പുറത്തിറക്കി

പരവൂർ: ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ മറ്റ് മൂന്നാം കക്ഷി പേയ്‌മെന്‍റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ മൊബൈൽ റീചാർജുകളും ബിൽ പേയ്‌മെന്‍റുകളും നേരിട്ട് നടത്താം.ഇതിനായി ഭീം യുപിഐ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ ബിഎസ്എൻഎൽ പേ കമ്പനി തങ്ങളുടെ ഔദ്യോഗിക സെൽഫ് കെയർ ആപ്പിൽ ലൈവാക്കി. ബിഎസ്എൻഎൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. മൊബൈൽ റീചാർജ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ വിവിധ ആപ്പുകൾക്കിടയിൽ മാറിമാറി ഉപയോഗിക്കേണ്ടി വരുന്ന പൊതുപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്. കൂടുതൽ വേഗതയേറിയതും തടസമില്ലാത്തതുമായ പേയ്‌മെന്‍റ് അനുഭവമാണ് ബിഎസ്എൻഎൽ പേ ഉറപ്പുനൽകുന്നത്. റീചാർജ് ചെയ്യുമ്പോൾ പേയ്‌മെന്‍റുകൾ പൂർത്തിയാക്കാൻ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടാതെ സെൽഫ് കെയർ ആപ്പിനുള്ളിൽ തന്നെ ഇടപാടുകൾ പൂർത്തിയാക്കാം.പ്ലാറ്റ്‌ഫോമിൽ ഓട്ടോപേ, യുപിഐ ലൈറ്റ്, ആവർത്തിച്ചുള്ള റീചാർജുകൾ എന്നിവയ്ക്കുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ റീചാർജുകൾക്കും…

Read More

അതിർത്തി കടന്നുള്ള അന്താരാഷ്‌ട്ര സർവീസ്; റെയിൽവേ ചരിത്രത്തിലാദ്യം; ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് വിനോദയാത്രാ ട്രെയിൻ

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആദ്യമായി അതിർത്തി കടന്ന് അന്താരാഷ്‌‌ട്ര സർവീസിന് ഒരുങ്ങുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു നേപ്പാളിലേക്ക് നടത്തുന്ന ഈ സവിശേഷ തീർഥാടന വിനോദയാത്രയ്ക്ക് പശുപതിനാഥ് നേപ്പാൾ ദർശൻ യാത്ര എന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ പേരിട്ടിരിക്കുന്നത്. ജൂൺ 12-നാണ് ട്രെയിൻ ഇൻഡോറിൽ നിന്നും പുറപ്പെടുക. നേപ്പാളിന്‍റെ സാംസ്കാരിക മഹിമയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ തക്കവണ്ണം ഒമ്പത് രാത്രിയും പത്തു പകലും നീളുന്ന രീതിയിലാണ് ഐആർസിടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. നേപ്പാളിലെ ഏറ്റവും പ്രശസ്തമായ അഞ്ച് കേന്ദ്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കാൻ അവസരമുള്ളത്:

Read More

റെയിൽവേ വികസനത്തിന് 2,193 കോടിയുടെ പദ്ധതികൾക്ക് പച്ചക്കൊടി

പരവൂർ: രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2,193 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. ജമ്മു-കത്ര റൂട്ടിലെ സുരക്ഷ വർധിപ്പിക്കുക, ഹൗറ-ഡൽഹി ഇടനാഴിയിലെ യാത്രാശേഷി കൂട്ടുക, ചെന്നൈ സബർബൻ ശൃംഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. പ്രധാന പദ്ധതികളും തുക വകയിരുത്തലും:കത്ര സെക്ഷൻ സുരക്ഷാ പദ്ധതി (₹238 കോടി): ജമ്മു-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലെ തുരങ്കങ്ങളുടെ പുനരുദ്ധാരണം, മണ്ണിടിച്ചിൽ തടയുന്നതിനുള്ള ചരിവ് സ്ഥിരത ഉറപ്പാക്കൽ, പാലങ്ങളുടെ സംരക്ഷണം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും നേരിടുന്ന ഈ പാതയിലൂടെ ദശലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും യാത്ര ചെയ്യുന്നത്.കിയുൽ-ഝഝ മൂന്നാം ലൈൻ (₹962 കോടി): കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ-ഡൽഹി ഇടനാഴിയിൽ…

Read More

ഇപിഎഫ്ഒ വരിക്കാർക്ക് യുപിഐ വഴി പണം പിൻവലിക്കാം; പരീക്ഷണങ്ങൾ പൂർത്തിയായി

പരവൂർ: പ്രോവിഡന്‍റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ.ഇനി മുതൽ വരിക്കാർക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേയ്‌മെന്‍റ് ഗേറ്റ്‌വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാനാകും. ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു. ഏഴുകോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്പ്.നിലവിൽ പിഎഫ് തുക പിൻവലിക്കുന്നതിനുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് വലിയ സമയതാമസം നേരിടുന്നുണ്ട്. എന്നാൽ പുതിയ സംവിധാനത്തിൽ, വരിക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്ന ഇപിഎഫ് ബാലൻസ് തുക കൃത്യമായി കാണാനാകും. തുടർന്ന് ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഓട്ടോ സെറ്റിൽമെന്‍റ്് വഴി നിലവിൽ മൂന്ന് ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ…

Read More

വ്യാപാരികൾക്ക് ആശ്വാസവുമായി എൻപിസിഐ; എല്ലാ യുപിഐ പേയ്മെന്‍റുകൾക്കും ഇനി ഒരൊറ്റ സൗണ്ട് ബോക്‌സ്

പരവൂർ: ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ സാങ്കേതികവിദ്യയുമായി നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).നിലവിൽ വിവിധ കമ്പനികളുടെ പേയ്‌മെന്‍റ് ആപ്പുകൾക്കായി വ്യാപാരികൾ കടകളിൽ വച്ചിരിക്കുന്ന ഒന്നിലധികം സൗണ്ട്ബോക്സുകൾക്ക് പകരം ഏത് ആപ്പ് വഴിയുള്ള ഇടപാടുകളും ഒരൊറ്റ ഉപകരണത്തിലൂടെ സ്ഥിരീകരിക്കാൻ സാധിക്കുന്ന “ഓൾ-ഇൻ-വൺ യുപിഐ സൗണ്ട്ബോക്സ്’ എൻപിസിഐ വികസിപ്പിച്ചു. ക്യൂ ആർ കോഡ് ഏത് കമ്പനിയുടേതാണെങ്കിലും തടസമില്ലാതെ പേയ്‌മെന്‍റ് വിവരങ്ങൾ ശബ്ദസന്ദേശത്തിലൂടെ വ്യാപാരികളെ അറിയിക്കാൻ ഈ പുതിയ ഏകീകൃത സൗണ്ട്ബോക്സിന് സാധിക്കും. രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്‍റ് കമ്പനികളുമായി സഹകരിച്ച് ഇതിന്‍റെ പ്രാരംഭ ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും ഉപകരണം ഉടൻ തന്നെ വിപണിയിലെത്തുമെന്നും എൻപിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ വിവിധ ആപ്പുകളുടെ ക്യൂആർ കോഡുകൾക്കായി വ്യാപാരികൾ വ്യത്യസ്ത സൗണ്ട്ബോക്സുകളാണ് കടകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഓരോ…

Read More

തിരുവനന്തപുരം സെൻട്രലിലെ എസ്കലേറ്റർ അപകടം; വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

പരവൂർ: എറണാകുളം-തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിന് ( 16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.പരീക്ഷണാർഥം ഈ മാസം 22 മുതൽ ആറ് മാസത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. 16303 എക്സ്പ്രസ് രാവിലെ 9.30 ന് പേട്ടയിൽ എത്തി 9.31 ന് പുറപ്പെടും. തിരികെയുള്ള സർവീസ് (16304) വൈകുന്നേരം 5.50 ന് പേട്ടയിൽ എത്തി 5.51 ന് പുറപ്പെടും. കഴിഞ്ഞയാഴ്ച തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ ഉണ്ടായ തിരക്കിനെ തുടർന്ന് എസ്കലേറ്റർ തകരാറിലായി ഉണ്ടായ അപകടത്തിൽ ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ട്രെയിനിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ അധികൃതരോട് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്റ്റോപ്പ് അനുവദിച്ചാൽ 500-ൽ അധികം യാത്രക്കാർ സ്ഥിരമായി പേട്ടയിൽ ഇറങ്ങും. അപ്പോൾ വണ്ടി തിരുവനന്തപുരം സെൻട്രലിൽ…

Read More

വ്യാജ ബാങ്ക് അക്കൗണ്ടുകൾ തത്സമയം കണ്ടെത്താൻ മ്യൂൾ ഹണ്ടർ എഐ സംവിധാനം

പരവൂർ: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വ്യാജ ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ശൃംഖലകൾക്കും തടയിടാൻ അത്യാധുനിക കൃത്രിമബുദ്ധി സംവിധാനവുമായി കേന്ദ്ര സർക്കാർ.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററും റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബും സംയുക്തമായി വികസിപ്പിച്ചെടുത്ത മ്യൂൾ ഹണ്ടർ എന്ന കൃത്രിമ ബുദ്ധി അധിഷ്ഠിത ടൂളാണ് രാജ്യം അവതരിപ്പിച്ചത്. ഓൺലൈൻ തട്ടിപ്പുകളിലൂടെ കവരുന്ന പണം ഒളിപ്പിക്കാനും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി ഉറവിടം മറയ്ക്കാനുമായി സൈബർ ക്രിമിനലുകൾ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളെ തത്സമയം കണ്ടെത്തുകയാണ് ഈ സംവിധാനത്തിന്‍റെ പ്രധാന ലക്ഷ്യം. സാധാരണക്കാരുടെ പേരിൽ വ്യാജരേഖകൾ ചമച്ചും പ്രലോഭിപ്പിച്ചും നിർമിക്കുന്ന ഇത്തരം ‘മ്യൂൾ അക്കൗണ്ടുകൾ’ അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്. ബാങ്കിംഗ് ഇടപാടുകളുടെ രീതികൾ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോം തുടർച്ചയായി വിശകലനം ചെയ്യും.ഒരു അക്കൗണ്ടിലേക്ക്…

Read More