മഹാരാഷ്ട്രയില്‍ 50,000ത്തിലധികം കര്‍ഷകരെ ഒരു ചരടിലെന്ന പോലെ കോര്‍ത്തത് വിജു കൃഷ്ണന്‍ എന്ന മലയാളി, വന്‍ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിയ മലയാളിയുടെ കഥ ഇങ്ങനെ

അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു. 50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്‍,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന്‍ പൊലിയുകയും ചെയ്തു. അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍…

Read More

ടീച്ചറുമായി അരുതാത്ത ബന്ധം, മകളെ വിലക്കിയ അമ്മയ്ക്ക് ദാരുണാന്ത്യം, 18കാരി ചെയ്തത് മനുഷത്വം മരവിക്കുന്ന ക്രൂരത, മകള്‍ക്കെതിരേ പിതാവ് രംഗത്ത്

സ്വന്തം അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ മകളും അദ്ധ്യാപികയും തമ്മില്‍ വഴിവിട്ട ബന്ധം തുടര്‍ന്ന് വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതി. ഇരുവരും ചേര്‍ന്ന് ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നു. ഈ ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച തന്റെ ഇളയ മകള്‍ സ്&്വംിഷ;കൂള്‍ വിട്ട് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്&്വംിഷ;ച മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്നും പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍…

Read More

കഥകള്‍ പുറത്തുവരുന്നു, പ്രായക്കൂടുതലുള്ള ഹസിന്‍ മുഹമ്മദ് ഷമിയെ കെട്ടുന്നത് മുന്‍ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഒരുനാള്‍ തന്നോട് ഒന്നും പറയാതെ വിട്ടുപോയെന്ന് സൈഫുദീന്‍, ക്രിക്കറ്ററുടെ ജീവിതം ട്വിസ്റ്റ് ഇവിടെ വരെ

ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും കോഴ വാങ്ങിയിട്ടുണ്ടെന്നും തന്നെ ഷമിയുടെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നുമൊക്ക ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഹസിന്റെ പൂര്‍വചരിത്രത്തെപ്പറ്റി ലോകം അറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഹസിന്റെ പൂര്‍വചരിത്രവും പരസ്യമായിരിക്കുകയാണ്. ഹസിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് അവരുടെ മുന്‍ ഭര്‍ത്താവാണ്. താനുമായുള്ള വിവാഹബന്ധം പോലും വിഛേദിക്കാതെയാണ് ഹസിന്‍ ഷമിയെ വിവാഹം ചെയ്തതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്.കെ. സൈഫുദീന്‍ ആണ്. ഷമിയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. രണ്ട് പെണ്‍കുട്ടികളായിരുന്നു വിവാഹസമയത്ത് ഹസിന്‍ ജഹാന് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം പല കാരണങ്ങള്‍ കൊണ്ടും അധികനാളുകള്‍ നീണ്ടു നിന്നിരുന്നില്ല. ഹസിന്‍ ജഹാന്റെ മൂത്ത മകള്‍ പത്താം ക്ലാസുകാരിയാണ്. ഇളയ മകള്‍ ആറാം…

Read More

കേരള തീരത്തെ അടുക്കുന്നത് കനത്ത മഴ, വേനല്‍ച്ചൂടില്‍ ഉരുകുന്ന മലയാളികള്‍ക്ക് ആശ്വാസമാകും, ഓഖി അവശേഷിപ്പിച്ച നാശങ്ങളുടെ ഭീതിയില്‍ തീരദേശവും, ഒരു ന്യൂനമര്‍ദം കൂടി എത്തുമ്പോള്‍

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിയ്ക്കാന്‍ അധീകൃതര്‍ ശ്രമം തുടങ്ങി. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മേന്റ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് തെക്ക് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുകയാണെന്നും രണ്ട് ദിവസത്തിനകം കേരളത്തിന്റെ തെക്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കടലിലും തീരത്തും മണിക്കൂറില്‍ 60 കിലോ മീറ്ററില്‍പ്പരം വേഗതയില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കടല്‍ തിരമാലകള്‍ ഉയരുമെന്നുമായിരുന്നു മുന്നറിയിപ്പ്. കൂടാതെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ ജില്ലാ കളക്ടര്‍മാരോടും ജില്ലാ പോലീസ് മേധാവികളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍…

Read More

പാമ്പുകളുടെ കൂട്ടുകാരി! വിളിയെത്തിയാല്‍ രാജി പറന്നെത്തും ബുള്ളറ്റില്‍… മുര്‍ഖനോ രാജവെമ്പാലയോ അണലിയോ എന്തുമാകട്ടെ, രാജി ചാക്കിലാക്കിയിരിക്കും

രാജി പാന്പുകളെ പിടിക്കുകയല്ല, പാന്പുകളെ സംരക്ഷിക്കുകയാണ്. വീടുകൾക്കു പരിസരത്തും മറ്റും പത്തിവിടർത്തി ഭീതി വിതയ്ക്കുന്ന മൂർഖനെയും മറ്റും രാജി വരുതിയിലാക്കി കാട്ടിലെത്തിക്കുന്നു. അതെ, ഒരു വർഷത്തിലേറെയായി തിരുവനന്തപുരം നന്ദിയോട് സ്വദേശിനി ജെ.ആർ. രാജിയെന്ന 34കാരി പാന്പുകളെ പിടിക്കുകയാണ്. തന്‍റെ ഫോണിലേക്ക് ഒരു വിളിയെത്തിയാൽ മതി. രാജി തന്‍റെ ബുള്ളറ്റ് ബൈക്കിൽ അവിടേക്കു പുറപ്പെടുകയായി. മുർഖനോ രാജവെന്പാലയോ അണലിയോ പെരുന്പാന്പോ എന്തുമാകട്ടെ, രാജി ചാക്കിലാക്കിയിരിക്കും. അതിനു രാത്രിയെന്നോ പകലെന്നോ ഭേദമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പാന്പുകളെ രാജി ചാക്കിലാക്കി കാട്ടിൽ വിട്ടുകഴിഞ്ഞു. ഇതിൽ നീർക്കോലിയും ചേരയും മുതൽ പെരുന്പാന്പും രാജവെന്പാലയും വരെ ഉൾപ്പെടും. ചെറുപ്പത്തിൽ തോന്നിയ ഇഷ്ടം പാന്പുകളെക്കുറിച്ചു പേടിപ്പിക്കുന്ന കഥകളായിരുന്നു കുട്ടിക്കാലം മുതൽ എല്ലാവരും രാജിയോടു പറഞ്ഞിരുന്നത്. എന്നാൽ രാജിക്കു പാന്പുകളോടു തോന്നിയത് ഇഷ്ടം മാത്രം. തനിക്കു പാന്പുകളോടുള്ള താൽപര്യം കുട്ടിക്കാലത്തു…

Read More

സഹകരിച്ചില്ലെങ്കിൽ അറസ്റ്റ്! മാനഭംഗശ്രമം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ… ഷാമിയുടെ ലക്ഷ്യം കോഹ്‌ലിയെപ്പോലെ നടിയെ വിവാഹം ചെയ്യാനെന്നും ഭാര്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷാമിയെ വേണ്ടി വന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ഷാമിയുടെ ഭാര്യ ഹാസിൻ ജഹാന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാമിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാനഭംഗ ശ്രമം, കൊലപാതശ്രമം, ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുക, ക്രൂരമായി മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടൽ എന്നീ കുറ്റങ്ങളാണ് ഷാമിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഷാമിയുടെ അമ്മ, സഹോദരി, സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാമിയെ തത്ക്കാലം അറസ്റ്റ് ചെയ്യുന്നില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്ന് ജോയിന്‍റ് കമ്മീഷണർ പ്രവീൺ ത്രീപാഡി അറിയിച്ചു. ഇവർക്ക് ഉടനെ നോട്ടീസ് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു. രണ്ടു വർഷമായി ഷാമി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ഹസിൻ ഫേസ്ബുക്കിലൂടെ ആദ്യം ആരോപിച്ചത്. ഇതിന്‍റെ പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഷാമിക്ക് ഒരു പാക്കിസ്ഥാൻകാരിയുമായും ദുബായിലുള്ള സ്ത്രീയുമായും ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചു. കോഹ്‌ലിയെപ്പോലെ ബോളിവുഡ് താരത്തെ വിവാഹം…

Read More

മരിച്ചതു ശകുന്തള; കൊന്നതാര് ? കുമ്പളത്തു വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം വൈക്കം സ്വദേശിനി ശകുന്തളയാണെന്നു വ്യക്തമായി; ശകുന്തളുടെ ഘാതകനെ തേടി പോലീസ്‌

കൊച്ചി: കുന്പളത്തു വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു വ്യക്തമായതോടെ ഘാതകനെ തേടി പോലീസ്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണു പോലീസിന്‍റെ അന്വേഷണമെന്നാണു വിവരം. ഇയാളുടെ മൊബൈൽഫോണും കാറും പോലീസിന്‍റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അധികൃതർ തയാറായിട്ടില്ല. ഡിഎൻഎ പരിശോധനയിലാണു മരിച്ചതു ശകുന്തളയാണെന്നു തിരിച്ചറിഞ്ഞത്. പരിശോധാഫലം ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ വിവരം ലഭിച്ച സാഹചര്യത്തിൽ ഘാതകരെ സംബന്ധിച്ച് അന്വേഷണം ഉൗർജിതമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം പറഞ്ഞു. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിന്‍റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. കാലുകൾ കൂട്ടിക്കെട്ടി…

Read More

ചങ്ങരംകുളത്തെ കാരുണ്യദൂതൻ! ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍; അറിയണം മലപ്പുറം ചങ്ങരംകുളം സ്വദേശി ശിവദാസന്റെ ഹൃദയവലിപ്പം

ഷാഫി ചങ്ങരംകുളം വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ അലയുന്നവർ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. ദൈന്യതയാർന്ന നോട്ടവുമായി നടന്നകലുന്ന അവരെ പലരും അവഗണിക്കാറാണ് പതിവ്. വല്ല ചാരിറ്റി ട്രസ്റ്റോ സർക്കാർ ഏജൻസികളോ ചെയ്യട്ടെ എന്ന മനോഭാവമാണ് പലർക്കും. അവിടെയാണ് ശിവദാസൻ എന്ന മലപ്പുറം ചങ്ങരംകുളം സ്വദേശിയുടെ ഹൃദയവലിപ്പം തൊട്ടറിയേണ്ടത്. ശിവദാസൻ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാനാണെന്നറിയുന്പോൾ നമ്മുടെ ചിന്താഗതികളെല്ലാം മാറി മറിയും. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും ശിവദാസൻ എന്ന ചുമട്ട് തൊഴിലാളിയുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത് ഒരു നേരത്തെ അന്നത്തിനു വേണ്ടി അലയുന്നവർക്കാണ്. തെരുവിൽ ഉറങ്ങുന്നവർക്കും അനാഥരും അശരണരുമായവർക്കും ശിവദാസൻ ഭക്ഷണപൊതികളുമായെത്തും. പ്രദേശത്തെ വിവാഹ വീടുകളിലും മറ്റു ചടങ്ങുകളിലും ബാക്കി വരുന്ന ഭക്ഷണം കുഴി കുത്തി മൂടുന്ന ശീലങ്ങൾ വരെ പ്രദേശവാസികൾ മാറ്റിത്തുടങ്ങിയത് ശിവദാസന്‍റെ കടന്ന് വരവിലൂടെയാണ്. ഏത് ആഘോഷ വേളകളിലും ബാക്കി…

Read More

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് രണ്ട് വര്‍ഷം! സിനിമാരംഗത്തുനിന്ന് ആകെ താങ്ങും തണലുമായി നില്‍ക്കുന്നത്, സംവിധായകന്‍ വിനയന്‍ മാത്രം; കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കുറിച്ച് മണിയുടെ അനുജന്‍ പറയുന്നതിങ്ങനെ

മലയാള സിനിമാലോകത്ത് പകരം വയ്ക്കാനാവാത്ത വ്യക്തിത്വമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. മണിയുടെ അപ്രതീക്ഷിത മരണം മലയാള സിനിമയ്ക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതൊന്നുമായിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ അന്വേഷണങ്ങള്‍ നടന്നെങ്കിലും യഥാര്‍ത്ഥ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. അങ്ങനെയാണ് മണിയുടെ അനുജന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ മണി അന്തരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. എന്നാല്‍ മണി മരിച്ചിട്ട് സിനിമാരംഗത്ത് നിന്ന് ആകെ അന്നും നിന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ഒരു ചാനലിനോട് സംസാരിക്കവെയാണ് രാമകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാക്കി സിനിമാ താരങ്ങള്‍ മരണശേഷം വീട്ടില്‍ വന്നു പോയി എന്നല്ലാതെ രണ്ട് വര്‍ഷത്തിനിടെ ആരും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കുടുംബത്തിന് താങ്ങായി നിന്നത് വിനയന്‍ സര്‍ മാത്രമാണ്. സിബിഐ അന്വേഷവും…

Read More

അത്താഴക്കൂട്ടം ! കണ്ണൂരില്‍ പണമില്ലെങ്കിലും വിശക്കുന്നവര്‍ക്കായി 24 മണിക്കൂറും ഇവിടെ പൊതിച്ചോര്‍ തയാര്‍; ഒപ്പം പോലീസ് സ്‌റ്റേഷനും ഹോട്ടലുകളും വ്യാപാരികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും

റെനീഷ് മാത്യു വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം കഴിച്ചു മടങ്ങാം. വിശപ്പുരഹിത നഗരമായി കണ്ണൂരും തലശേരിയും തളിപ്പറന്പും മാറി. അത്താഴക്കൂട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കണ്ണൂരിന്‍റെ വിശപ്പ് മാറ്റുന്നത്. കണ്ണൂർ ജില്ലയിലെ അത്താഴക്കൂട്ടത്തിന്‍റെ പൊതിച്ചോർ വിതരണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. വിശക്കുന്നവർക്കായി 24 മണിക്കൂറും പൊതിച്ചോർ ഇവിടെ തയാറാണ്. പൊതിച്ചോർ വിതരണവുമായി അത്താഴക്കൂട്ടം 2013 ലാണ് അത്താഴക്കൂട്ടത്തിന്‍റെ പിറവി. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് അത്താഴക്കൂട്ടം പിറവിയെടുത്തത്. ആദ്യകാലയളവിൽ കല്യാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്ക് എത്തിച്ചു നല്കുകയായിരുന്നു അത്താഴക്കൂട്ടത്തിന്‍റെ ജോലി. എന്നാൽ സ്ഥിരമായി ഭക്ഷണം വിതരണം ചെയ്യാൻ ഒരു സ്ഥലം വേണമെന്നുള്ള തീരുമാനത്തെ തുടർന്നാണ് ഫ്രീസർ സംവിധാനങ്ങൾ സ്ഥാപിച്ചത്. തലശേരിയിൽ തുടങ്ങി ഇപ്പോൾ കണ്ണൂരിലും തളിപ്പറന്പിലും ഫ്രീസർ സംവിധാനം നിലവിൽ വന്നു. എപ്പോൾ…

Read More