ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽഗാന്ധി 16നു രാവിലെ പത്തനംതിട്ടയിൽ

പത്തനംതിട്ട : പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 16ന് രാവിലെ 10 ന്് ജില്ലാ സ്റ്റേഡിയത്തിൽ എത്തും. ഇത് സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്തു. സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഇന്ന് പത്തനംതിട്ടയിൽ എത്തും. ജില്ലയിലെ 78 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടേയും യുഡിഎഫിൻറേയും നേതൃത്വത്തിൽ പരമാവധി പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള വിപുലമായ തയാറെടുപ്പുകളുടെ ഭാഗമായി ഇതുവരെ 700 ബസുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. ഒരു ലക്ഷം പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന പ്രവർത്തകരും പൊതുജനങ്ങളും രാവിലെ 10നു മുന്പേ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. വെയിലിൽ നിന്നും സംരക്ഷണം നൽകാൻ കൂറ്റൻ പന്തലും ഇരിക്കാൻ…

Read More

വിലക്കിന് പുല്ലുവില; ശബരിമല ‘വീടുകയറി’; യുവതീപ്രവേശനവും പോലീസ് നടപടിയും “കത്തിച്ച് ‘ വീടുകളില്‍ നോട്ടീസ്

കോഴിക്കോട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും കോടതിയുടെയും വിലക്കുകള്‍ ലംഘിച്ച് ശബരിമല വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ശബരിമല സ്ത്രീപ്രവേശനവും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ഒരിക്കല്‍ കൂടി വിവാദമാക്കികൊണ്ട് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചരിപ്പിക്കുന്നത്. “ശബരിമലയെ സംരക്ഷിക്കൂ… ആചാരം സംരക്ഷിക്കൂ’എന്ന പേരിലാണ് വ്യാപകമായി നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്യുന്നു. “ശബരിമലയെ കുറിച്ച് മിണ്ടരുതെന്ന് തിട്ടൂരം’. ആര്‍ക്കാണ് ശബരിമലയെപ്പേടിയെന്ന് കേരളം തിരിച്ചു ചോദിക്കുകയാണ്… എന്ന തലക്കെട്ടോടെയാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളുമാണ് നോട്ടീസുകള്‍ വിതരണം ചെയ്യുന്നത്. അതേസമയം മതവികാരം വ്രണപ്പെടുത്തി വോട്ട് നേടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഎം ഇലക‌്ഷന്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. വ്രതമെടുത്ത് ശബരിമലക്കെത്തിയ സ്ത്രീകളുടെ അറസ്റ്റ്, ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കൊണ്ടുവരുന്ന പോലീസ് സംഘം, വൃദ്ധയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതും ഭക്തരെ തള്ളിമാറ്റുന്നതുമെല്ലാം ഫോട്ടോ സഹിതം നോട്ടീസില്‍…

Read More

പ്രസംഗം വളച്ചൊടിച്ചെന്ന് മേനക, പറഞ്ഞിട്ടില്ലെന്ന് സാക്ഷി; മേനക ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ്

നിയാസ് മുസ്തഫ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ മേനക ഗാന്ധിയുടെ വിവാദ പ്രസംഗത്തിൽ വിശദീകരണം തേടി കാരണം കാണി ക്കൽ നോട്ടീസ്. സുൽത്താൻപൂർ ജില്ലാ മജിസ്ട്രേറ്റ് ആണ് നോട്ടീസ് അയച്ചത്. മേനക ഗാന്ധിയുടെ പ്രസംഗം വൈറലായതോടെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് മേനക ഗാന്ധി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ഉത്തർപ്രദേശിലെ മുസ്‌‌ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തി സുൽത്താൻപൂരിലെ തൂരബിലാണ് മേനകയുടെ വിവാദ പ്രസംഗം. ‘ഞാൻ ഇതിനകം തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ജയിക്കുന്നത്. എന്നാൽ മുസ്‌‌ലിംങ്ങളുടെ വോട്ട് ഇല്ലാതെയാണ് ജയമെങ്കിലോ ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങൾക്ക് എനിക്ക് വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്‍റെ ജയമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാൻ ബാധ്യതയുണ്ടാവില്ല. ഒരു…

Read More

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആവർത്തിച്ച് സ്റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മോദിക്കെതിരെ കോണ്‍ഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിലും ഉടൻ അധികാരമാറ്റമുണ്ടാകും. തമിഴ്നാട്ടിലെ ബിജെപി നീക്കം വിലപ്പോവില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.തമിഴ്നാട്ടിൽ കോണ്‍ഗ്രസും ഡിഎംകെയും സഖ്യമായാണ് മത്സരിക്കുന്നത്.

Read More

രാഹുലിന്‍റെ വിജയത്തിനായി സ്വന്തം പേരിൽ ആശംസാകാർഡുമായി നഗരസഭാ കൗണ്‍സിലർ

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കാൻ സ്വന്തം പേരിൽ ആശംസാകാർഡ് തയാറാക്കി വീടുകളിൽ നൽകി വോട്ട് അഭ്യർത്ഥിച്ച് നഗരസഭാ കൗണ്‍സിലർ. മുസ‌്‌ല‌‌‌‌ീ‌ംലീഗ് നേതാവും മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കടവത്ത് മുഹമ്മദ് ആണ് ആശംസാകാർഡ് വീടുകളിൽ നൽകി രാഹുലിനു വേണ്ടി വീടുകളിൽ കയറി ഇറങ്ങുന്നത്. രാഹുലിന്‍റെ സ്ഥാനാർത്ഥിതത്വം ലീഗ് നേതാവെന്ന നിലയിൽ അനുഗ്രഹമായാണ് കൗണ്‍സിലർ കൂടിയായ കടവത്ത് മുഹമ്മദ് കരുതുന്നത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ സന്ദേശം പ്രിന്‍റ് ചെയ്ത് സ്വന്തം ഫോട്ടോ പതിച്ച ആശംസാകാർഡുമായി കടവത്ത് മുഹമ്മദ് എന്ന കൗണ്‍സിലർ തന്‍റെ വാർഡുകളിലെ ഒരോ വീടും കയറി ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല ക്രിസ്തുമസ് ന്യൂ ഇയർ വേളകളിലും ഇത്തരത്തിൽ ആശംസാ കാർഡുകൾ പ്രിന്‍റ് ചെയ്ത് തന്‍റെ വേണ്ടപ്പെട്ടവർക്കെല്ലാം അയക്കുന്നത് വർഷങ്ങളായി പതിവ് ശൈലിയാക്കിയ വ്യക്തിയാണ്.

Read More

അഞ്ചാറെണ്ണം പിന്നാലെ… ശശി തരൂരിന്‍റെ പരാതി പരിഹരിക്കാൻ എഐസിസി; പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: ശശി തരൂരിന്‍റെ പരാതി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ഭാരവാഹി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പരിഹരിക്കും. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയുടെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണമില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതാക്കളില്ലെന്നും ചൂണ്ടിക്കാട്ടി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിരുന്നു. തരൂരിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഐസിസി നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇന്ന് മുതൽ തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപന ചുമതല ഈ മൂന്ന് നേതാക്കളുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. തരൂരിനെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിക്കാത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പും താക്കിതും നൽകിയിരുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരേ പരാതി നൽകുമെന്ന് ഡിസിസി ജനറൽ…

Read More

അവധിയില്ലെന്ന കാരണം ഇനി പറയേണ്ട; വോട്ട് ചെയ്യാം; സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി. ലേബർ കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദിവസവേതനക്കാർക്കും കാഷ്യൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്.

Read More

പ്രചാരണത്തിനിടെ മോശം പെരുമാറ്റം: യുവാവിന്‍റെ കരണത്തടിച്ച് ഖുശ്ബു; അക്രമി ആരാണെന്ന് അറിയില്ലെന്ന് സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദ്; വീഡിയോ

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്‍റെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗളൂരു സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി റിസ്‌വാന്‍ അര്‍ഷാദിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. ആൾക്കൂട്ടത്തിന് ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഖുശ്ബുവിനു നേരെ മോശം പെരുമാറ്റം ഉണ്ടായത്. തിരക്കിനിടയിൽനിന്ന് യുവാവ് ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ ഖുശ്ബു തിരിഞ്ഞുവന്ന് ഇയാളുടെ മുഖത്ത് അടിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമെന്നായിരുന്നു സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദിന്‍റെ പ്രതികരണം. അക്രമി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

എന്‍ഡിഎയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്

കോഴിക്കോട്: എന്‍ഡിഎയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോടെത്തും. വൈകുന്നേരം അഞ്ചിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ പ്രത്യേക വിമാനത്തിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം വൈകുന്നേരം ആറിന് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെത്തും. കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ എന്‍ഡിഎയുടെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലം വരെയുള്ള സ്ഥാനാര്‍ഥികളും സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. പിന്നീട് റോഡ് മാര്‍ഗം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും. അവിടെ നിന്ന് 7.30 നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ്…

Read More

സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും ഇന്ന് നാമനിർദേശ പത്രിക നൽകും; റായ്ബറേലിയിലെ റോഡ്ഷോയിൽ പ്രിയങ്കയെത്തും; സ്മൃതിയുടെ റോഡ്ഷോ രാഹുലിനുള്ള മറുപടി

നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ ഇന്നു നടക്കുന്നത് രണ്ട് വിഐപി റോഡ് ഷോകൾ. ഒന്ന് റായ്ബറേലിയിൽ ആണെങ്കിൽ മറ്റൊന്ന് അമേഠിയിൽ.റായ്ബറേലി ലോക്സഭാ മണ്ഡലത്തിലേക്ക് ഇന്ന് യുപിഎ മുൻ അധ്യക്ഷ സോണിയ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും. അമേഠിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയായ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും നാമനിർദേശ പത്രിക സമർപ്പിക്കും. മേയ് ആറിനാണ് റായ്ബറേലിയിലും അമേഠിയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് അഞ്ചാം തവണയാണ് റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുമുന്പ് റായ്ബറേലിയിൽ റോഡ് ഷോ നടക്കും. സോണിയ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി. സഖ്യങ്ങളുടെ ഭാഗമാകാതെ കോണ്‍ഗ്രസ് തനിച്ചാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. അതേസമയം, സഖ്യമായി മത്സരിക്കുന്ന എസ്പി- ബിഎസ്പി സഖ്യം…

Read More