വയനാട്ടിൽ മത്സരിക്കുമെന്ന് തുഷാർ രാഷ്‌ട്രദീപികയോട്; പ്രഖ്യാപനം ഇന്നുണ്ടാകും

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന് തുഷാർ വെളളാപ്പള്ളി രാഷ്‌‌ട്രദീപികയോട് പറഞ്ഞു. തുഷാർ തൃശൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും അവിടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. ബിഡിജെഎസിന് നൽകിയ സീറ്റാണ് വയനാട്. ഇവിടെ നേരത്തെ സ്ഥാനാർഥിയെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥാനാർഥിയെ മാറ്റിയാണ് തുഷാർ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി താൻ തന്നെയായിരിക്കുമെന്നാണ് തുഷാർ വെള്ളാപ്പള്ളി രാഷ്‌‌ട്രദീപികയോട് പറഞ്ഞത്. പ്രചാരണം ഉടൻ ആരംഭിക്കും. തൃശൂർ സീറ്റ് ബിജെപിക്ക് വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ചില ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും തുഷാർ വെളളാപ്പള്ളി പറഞ്ഞു. രാഹുൽ മത്സരിക്കാൻ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് മാറിയ വയനാട് മണ്ഡലം ബിജെപിക്ക് തിരിച്ചു നൽകുന്നതിനോട് ബിഡിജെസിന് താത്പര്യമില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കരുത്തനായ സ്ഥാനാർഥി തന്നെ…

Read More

രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുമെന്ന് രാഹുൽ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ കോൺഗ്രസ്‌ ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമെയാണ് രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടായത്.  

Read More

കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥി ജയിലില്‍, ശബരിമല വീണ്ടും വിഷയമാക്കും; കീഴടങ്ങാന്‍ നിര്‍ദേശിച്ചത് പാര്‍ട്ടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്നതുകൊണ്ടുമാത്രമല്ല കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സംസ്ഥാനത്ത് ആദ്യമായി പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ സ്ഥാനാര്‍ഥി ജയിലില്‍ കിടക്കുന്നതുകൊണ്ടുകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി ഉയര്‍ത്തുന്ന ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ കെ.പി.പ്രകാശ്ബാബു ജയിലില്‍ ആയിരിക്കുന്നത്. ശബരിമല നടയില്‍വച്ച് പ്രായമായ സ്ത്രീയെ അക്രമിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. മറ്റൊരു സുരേന്ദ്രനായി കെ.പി.പ്രകാശ്‌ബാബു മാറിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എം.കെ.രാഘവനും എ. പ്രദീപ് കുമാറും ഇഞ്ചോടിഞ്ച് പോരടിക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ ഫലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. സ്വന്തമായി വാട്ട്‌സ് അപ്പ് ഗ്രൂപ്പ് തുടങ്ങി പ്രചാരണത്തില്‍ സജീവമാകവേയാണ് കീഴടങ്ങാനുള്ള നിര്‍േദശം പാര്‍ട്ടി പ്രകാശ്ബാബുവിന് നല്‍കിയത്. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് പ്രകാശ്ബാബുവുള്ളത്.ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിരുന്നാള്‍ ദിവസമായിരുന്നു സംഭവം. കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു.വധ ശ്രമം, ഗൂഢാലോചന , അന്യായമായി സംഘം…

Read More

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് എൻസിപി

കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്ന് എൻസിപി ദേശീയ നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി. രാജ്യത്തെ പ്രധാന രാഷ്‌ട്രീയ ശത്രു ബിജെപിയാണ്. അവർക്കെതിരേ രൂപപ്പെടുന്ന മതേതര സഖ്യത്തിന്‍റെ ഭാഗമായി പ്രവർത്തിക്കേണ്ട ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിൽനിന്നു രാഹുൽ പിൻമാറണമെന്നു ദേശീയ അധ്യക്ഷൻ ശരത് പവാർ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. കൊച്ചിയിൽ എൻസിപിയുടെ സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ ഒരു നിരാശയുമില്ല. സിപിഐ സ്ഥാനാർഥികൾക്കു വേണ്ടി എൻസിപി പ്രവർത്തകർ രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ലക്ഷദ്വീപിൽ എൻസിപി കോണ്‍ഗ്രസിനെതിരേ മത്സരിക്കുന്നത് അവിടെ ബിജെപി ദുർബലമായതുകൊണ്ടണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Read More

കോഴിക്കോട് ബിജെപി സ്ഥാനാര്‍ഥി ജയിലില്‍; കീഴടങ്ങാന്‍ നിര്‍ദേശിച്ചത് പാര്‍ട്ടി; ശബരിമല വീണ്ടും വിഷയമാക്കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്നതുകൊണ്ടുമാത്രമല്ല കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ സ്ഥാനാര്‍ഥി ജയിലില്‍ കിടക്കുന്നതുകൊണ്ടുകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി ഉയര്‍ത്തുന്ന ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ കെ.പി.പ്രകാശ്ബാബു ജയിലില്‍ ആയിരിക്കുന്നത്. ശബരിമല നടയില്‍വച്ച് പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. മറ്റൊരു സുരേന്ദ്രനായി കെ.പി.പ്രകാശ്‌ബാബു മാറിയെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എം.കെ.രാഘവനും എ. പ്രദീപ് കുമാറും ഇഞ്ചോടിഞ്ച് പോരടിക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ ഫലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. സ്വന്തമായി വാട്ട്‌സ് അപ്പ് ഗ്രൂപ്പ് തുടങ്ങി പ്രചാരണത്തില്‍ സജീവമാകവേയാണ് കീഴടങ്ങാനുള്ള നിര്‍േദശം പാര്‍ട്ടി പ്രകാശ്ബാബുവിന് നല്‍കിയത്. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് പ്രകാശ്ബാബുവുള്ളത്.ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിരുന്നാള്‍ ദിവസമായിരുന്നു സംഭവം. കേസില്‍ 16-ാം പ്രതിയാണ് പ്രകാശ് ബാബു.വധ ശ്രമം, ഗൂഢാലോചന , അന്യായമായി സംഘം ചേരല്‍…

Read More

‘ആരു വന്നാലും പ്രശ്നമല്ല’, ആശയക്കുഴപ്പം ഒഴിവാക്കണം; വയനാട് സീറ്റിന്‍റെ കാര്യത്തിൽ മുസ്‌‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻഹാജി രാഷ്‌‌ട്രദീപികയോട്…

നിയാസ് മുസ്തഫ മുസ്‌‌ലിം ലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട് ലോക്സഭാ മണ്ഡലം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വളരെ ആവേശത്തോടെ സ്വാഗതം ചെയ്ത ലീഗ് നേതൃത്വവും പ്രവർത്തകരും ഇപ്പോൾ അല്പം നിരാശയിലാണ്. രാഹുൽ ഗാന്ധി മത്സരരംഗത്തേക്ക് വരുമോയെന്ന് തീരുമാനമായിട്ടില്ല. സ്ഥാനാർഥി ആയി ആദ്യം പ്രഖ്യാപിച്ച ടി. സിദ്ദീഖ് രാഹുലിനുവേണ്ടി ഒഴിയുകയും ചെയ്തു. ഇതോടെ സ്ഥാനാർഥി ഇല്ലാതെ എങ്ങനെ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിൽ യുഡിഎഫ് അണികൾ എത്തിയിട്ട് ദിവസങ്ങളായി. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇതിനകം പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ തീരുമാനം വൈകരുതെന്ന പൊതു ആവശ്യമാണ് കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നിൽ യുഡിഎഫ് അണികൾ വയ്ക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. ഇന്നോ നാളെയോ എങ്കിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനം വന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ്…

Read More

സഖ്യത്തിന് രണ്ടു ദിവസം ആയുസ്; നിഷാദ് പാർട്ടി ബിജെപിയോട് അടുക്കുന്നു

ലക്നോ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി-ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിയുമായി അടുക്കുന്നു. ഗോരഖ്പുരില്‍ ബിജെപിയെ വീഴ്ത്തിയ നിഷാദ് പാർട്ടി അഖിലേഷ്-മായാവതി സഖ്യംവിട്ട് എന്‍ഡിഎയിൽ ചേരും. മഹാസഖ്യത്തിൽനിന്നുമുള്ള യാത്രയിലാണ് തങ്ങൾ. മറ്റൊന്ന് തെരഞ്ഞെടുക്കാൻ നോക്കുകയാണെന്നും വെള്ളിയാഴ്ച നിഷാദ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എസ്പി-ബിഎസ്പി സഖ്യത്തിൽ ചേർന്നതിനു തൊട്ടുപിന്നാലെയാണ് നിഷാദ് പാർട്ടി സഖ്യം വിടുന്നത്. നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് ലക്നോവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗൊരഖ്പുരിൽനിന്നുള്ള സമാജ്‌വാദി പാർട്ടി എംപിയും സഞ്ജയ് നിഷാദിന്‍റെ മകനുമായ പ്രവീണും യുപി മന്ത്രി സിദ്ധാർഥ് നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തു. ഗോരഖ്പുരില്‍ നിന്ന് പ്രവീണ്‍ മത്സരിച്ചത് സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. എൻഡിഎയിൽ ചേരുന്നതു സംബന്ധിച്ച്…

Read More

സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനം; ഹൈക്കമാന്‍ഡില്‍നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല: കെ.മുരളീധരന്‍

കോഴിക്കോട്: വടകരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ആശങ്കളില്ലെന്നും അത് പ്രചാരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കെ. മുരളീധരന്‍. സ്ഥാനാഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നും സൂചനകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പ്രതികരിച്ചു. പ്രചാരണത്തെ ബാധിക്കുന്ന വിഷയമല്ലിത്. ഇന്ന് വടകരയിലെ കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയിലും വയനാട്ടിലും മാത്രമാണ് നിലവില്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ 11 സ്ഥാനാര്‍ഥി പട്ടികകള്‍ പ്രസിദ്ദീകരിച്ചുവെങ്കിലും അതിലൊന്നും വടകരയും വയനാടും ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് വയനാട്ടില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. എന്നാല്‍ വടകരയിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലെ കാലതാമസമെന്തെന്ന് സംസ്ഥാനനേതാക്കള്‍ക്ക് പോലും അറിയില്ല. സാങ്കേതിക തടസങ്ങള്‍ മാത്രമെന്നാണ് ഇതിനെകുറിച്ച് കെപിസിസി പ്രസിഡന്‍റിന്‍റെപ്രതികരണം. എതായാലും ഈ സാങ്കേതിക തടസ്സങ്ങള്‍ വിജയസാധ്യതയെ ബാധിക്കുമോ എന്ന…

Read More

മഹാരാഷ്‌‌ട്രയിൽ കോൺഗ്രസിന്‍റെ ‘കൈ’ പിടിച്ചു;ഗുജറാത്തിൽ ‘കൈ’ വിട്ട് തനിയെ മത്സരിക്കുമെന്ന്  എൻസിപി

നിയാസ് മുസ്തഫ മഹാരാഷ്‌‌ട്രയിൽ കോണ്‍ഗ്രസിനെ ചേർത്തുപിടിച്ച എൻസിപി ഗുജറാത്തിലെത്തിയപ്പോൾ അടവ് മാറ്റി. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എൻസിപി തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ച തായും ഗുജറാത്ത് അധ്യക്ഷൻ ജയന്ത് പട്ടേൽ അറിയിച്ചു. ഗുജറാത്തിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ എൻസിപി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നാലു സീറ്റാണ് എൻസിപി ആവശ്യപ്പെട്ടത്. കച്ച്, ഗാന്ധിനഗർ, പോർബന്തർ, സബർകാന്ത എന്നീ സീറ്റുകളാണ് ചോദിച്ചത്. അതേസമയം, എൻസിപിക്ക് ഗുജറാത്തിൽ കാര്യമായ സ്വാധീനം ഇല്ലെന്നതും കൂടുതൽ സീറ്റുകൾ ചോദിച്ചതുമാണ് എൻസിപിയു മായി സഖ്യത്തിൽ വരാൻ കോൺഗ്രസ് മടിച്ചതിനു കാരണമെന്നാണ് വിവരം. ദേശീയതലത്തിൽ കോണ്‍ഗ്രസുമായി എൻസിപി സഖ്യത്തിലായതിനാൽ എൻസിപി 26 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയാലും തങ്ങൾക്ക് ദോഷകരമായി…

Read More

വോട്ടിന് നോട്ട്; രാജ്യത്താകെ 677 കോടി പിടിച്ചെടുത്തു; 130 കോടിയുമായി തമിഴ്നാട് മുന്നിൽ

ന്യൂഡൽഹി: ഇലക്ഷന്‍ സ്‌ക്വാഡ് രാജ്യത്താകമാനം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 677 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. പണവും സ്വർണവും അടക്കം അനധികൃതമായി കണ്ടെത്തിയ 130 കോടി രൂപയാണ് തമിഴ്നാട്ടിൽനിന്നും പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽനിന്നും 18 കോടി പിടിച്ചെടുത്തു. ഉത്തർപ്രദേശിൽനിന്ന് ഇലക്ഷന്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 120 കോടി രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇവിടെനിന്നും കൂടുതലും മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. പഞ്ചാബിൽനിന്നും 104 കോടി രൂപയാണ് ഇതുവരെ റെയ്ഡിലൂടെ പിടിച്ചെടുത്തത്. കർണാടകയിൽനിന്നും താരതമ്യേന കുറഞ്ഞ തുകയാണ് പിടിച്ചെടുത്തത്. ഇവിടെ 33 കോടി രൂപയാണ് റെയ്ഡിൽ ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read More