ഷൂട്ടിംഗിനിടെ എന്നോടു പോലും പറയാതെയാണ് നായകന്‍ മറ്റൊരു സിനിമയ്ക്കായി വണ്ടികയറിയത് ! അടുത്ത കൂട്ടുകാരന്റെ ചതി

നടന്‍ കുഞ്ചാക്കോ ബോബനെതിരേ പദ്മിനി സിനിമയുടെ നിര്‍മാതാവ് ഉന്നയിച്ച അരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ട് താരം പ്രൊമോഷന് പങ്കെടുത്തില്ലെന്നതായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ സ്വന്തം അനുഭവം വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് ജോളി ജോസഫ്.

താന്‍ നിര്‍മിച്ച സിനിമകളിലൊന്നിന്റെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിനിടയില്‍, ഒരു വാക്കുപോലും പറയാതെ നായക നടന്‍ മറ്റൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും അതുമൂലം തനിക്കു നഷ്ടപ്പെട്ടത് പണം മാത്രമല്ല മറ്റുള്ളവര്‍ക്കു നല്‍കിയ വാക്ക് കൂടിയായിരുന്നുവെന്ന് ജോളി ജോസഫ് പറയുന്നു.

പ്രതിഫലം നല്‍കുമ്പോള്‍ പ്രമോഷനുവേണ്ടിയെന്നതു കൂടി കൃത്യമായി കരാറുകളില്‍ ചേര്‍ത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോളി ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ…

”കുരിശിലേറ്റപ്പെട്ട കുഞ്ചാക്കോ ബോബന്‍

അഭിലാഷ് ജോര്‍ജ്, പ്രശോഭ് കൃഷ്ണ, സുവിന്‍ കെ. വര്‍ക്കി എന്നിവര്‍ നിര്‍മിച്ച് സെന്നെ ഹെഗ്ഡെ സംവിധാനം ചെയ്ത ‘പദ്മിനി’ നല്ല അഭിപ്രായമുള്ള സിനിമയാണ്.

എല്ലാവരും അടുത്തുള്ള തിയറ്ററില്‍ പോയി കാണുമെന്ന് വിശ്വസിക്കുന്നു. തിയറ്ററുകളില്‍ ഇപ്പോള്‍ നന്നായി ഓടുന്ന സിനിമയില്‍ ചാക്കോച്ചനെ കൂടാതെ എന്റെ മകളായി ‘ദ് ഫേസ് ഓഫ് ദ് ഫേസ് ലെസ്സ്’ എന്ന സിനിമയില്‍ അഭിനയിച്ച, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ വിന്‍സി അലോഷ്യസ്, മാളവിക മേനോന്‍, ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, സീമ ജി. നായര്‍, സജിന്‍ ചെറുകയില്‍, അല്‍ത്താഫ്, സലിം ഗണപതി എന്നീ താരങ്ങള്‍ അവരവരുടെ വേഷങ്ങള്‍ വളരെ ഭംഗിയായും വൃത്തിയായും വെടിപ്പായും ചെയ്തിട്ടുണ്ട്.

‘പദ്മിനി’ എന്ന സിനിമയില്‍ പ്രതിഫലം വാങ്ങി നായകനായി അഭിനയിച്ച, സിനിമാ കുടുംബത്തില്‍ നിന്നും വരുന്ന നിര്‍മാതാവും നടനുമായ ചാക്കോച്ചനെക്കുറിച്ച് നിര്‍മാതാവ് സുവിന്‍ കെ. വര്‍ക്കിയുടെ, അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ച ആരോപണം അറിഞ്ഞതിലാണ് എന്റെ ഈ കുറിപ്പ്.

അടപടലം താരരാജാക്കന്മാരെന്ന് സ്വയം വിശ്വസിച്ച് വാഴുന്ന വിലസുന്ന ഇന്നലെ മുളച്ച ചില തകര കൂട്ടങ്ങള്‍ കാണിക്കുന്ന കോപ്രായങ്ങളേക്കാള്‍ എത്രയോ വ്യത്യസ്തനാണ് ചാക്കോച്ചനെന്ന് ഒട്ടനവധി നല്ല നിര്‍മാതാക്കളും സംവിധായകരും സഹപ്രവര്‍ത്തകരും എന്നോട് പറഞ്ഞിട്ടുണ്ട്.

കൃത്യസമയത്തു സെറ്റില്‍ വരുന്ന എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ നന്നായി ഇടപഴകുന്ന, വര്‍ഷങ്ങളായി എനിക്കറിയാവുന്ന ചങ്ങാതിയും തികച്ചും മാന്യനുമായ ചാക്കോച്ചനെ നായക കഥാപാത്രമാക്കി പലപ്രാവശ്യം ആലോചിച്ചെങ്കിലും ഇന്നേവരെ ഒരു സിനിമയെടുക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടില്ല.

ഞാന്‍ നിര്‍മിച്ച സിനിമകളിലൊന്നിന്റെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിനിടയില്‍, വലിയൊരു സംവിധായകന്റെ സിനിമയ്ക്കു വേണ്ടി, എന്നോട് പറയാതെ അടുത്ത കൂട്ടുകാരന്‍ കൂടിയായിരുന്ന നായക കഥാപാത്രം വണ്ടി കയറിയപ്പോള്‍, എനിക്കു നഷ്ടപ്പെട്ടത് പണം മാത്രമല്ല സര്‍വത്ര പ്ലാനിങ്ങുകളും പലരോടും ഞാന്‍ നല്‍കിയ വാക്ക് കൂടിയായിരുന്നു.

കുറച്ചുകാലം മുന്‍പ് വളരെ പ്രശസ്ത സംവിധായകന്‍ എടുത്തൊരു വലിയ സിനിമയില്‍ മികച്ചൊരു കഥാപാത്രമായി അഭിനയിക്കാന്‍ അവസരം നല്‍കുകയും അന്ന് മുതല്‍ വളര്‍ന്നു പന്തലിച്ച നടനെ നായകനാക്കി അടുത്ത കാലത്ത് റിലീസായ അതേ സംവിധായകന്റെ സിനിമയുടെ ഒരു പോസ്റ്റര്‍ പങ്കുവയ്ക്കാന്‍ പോലും നായക നടന്‍ തയാറായില്ല എന്നതാണ് വാസ്തവം. വളര്‍ച്ചയുടെ ഗുണം!

എല്ലാവിധ പ്രമോഷനുകളും ഉള്‍പ്പെട്ട പരിപാടികളില്‍ പങ്കെടുക്കുകയും, നിര്‍ഭാഗ്യവശാല്‍ അവസാനത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നായക നടനെ സോഷ്യല്‍ മീഡിയയിലും ഒട്ടനവധി വേദികളിലും ‘പൊരിച്ച’ നിര്‍മാതാവിനെയും എനിക്കറിയാം.

പുറമെ ധൈര്യം നടിച്ച് പലരും പലതും പറയുമെങ്കിലും കഥപറച്ചലിന്റെ ദൃശ്യാവിഷ്‌ക്കാരം താരങ്ങളെ സുഖിപ്പിക്കുന്ന രീതിയില്‍ ചുട്ടെടുക്കുന്ന നട്ടെല്ലില്ലാത്ത നന്മനിറഞ്ഞ ചില സിനിമാപ്രവര്‍ത്തകരുള്ള മലയാള സിനിമാലോകത്തെ ആജ്ഞാനുവര്‍ത്തികള്‍ ഉണ്ടാക്കിവയ്ക്കുന്ന ദോഷം ചെറുതല്ല.

തീര്‍ച്ചയായും എല്ലാവരുമല്ല, അങ്ങനെയുള്ളവരുടെ കാര്യം മാത്രമാണ് എഴുതിയത്. പണം കൊടുക്കാനുള്ള എഗ്രിമെന്റില്‍ ഒരു കാര്യം കൂടി അടയാളപ്പെടുത്തിയാല്‍ കുറെയെങ്കിലും നന്നാവും, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് എന്റെ പക്ഷം. ‘ഷൂട്ടിങ്ങിന് പുറമെ, സിനിമ റീലീസിനു മുന്‍പേ അഞ്ചോ ഏഴോ ദിവസത്തെ പ്രമോഷനും ചേര്‍ത്തതാണ് പ്രതിഫലം.

ഇന്ന് എറണാകുളത്ത് നടക്കുന്ന മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്തസ്സായി തോറ്റ എന്നെ മറ്റുള്ളവര്‍ കുരിശില്‍ കയറ്റില്ലെന്ന വിശ്വാസത്തോടെ, സസ്‌നേഹം ജോളി ജോസഫ്.”

Related posts

Leave a Comment