പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാമുകന്‍ ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും പിടികൂടി; വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കട്ടെന്ന് തെളിഞ്ഞു, ഞെട്ടിയത് കട്ടപ്പനക്കാരന്‍ കാമുകന്‍!

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചെല്ലാർകോവിൽ പാറയിൽ ജെബിനെ(21)യും ഇതേ പെണ്‍കുട്ടിയെ നാലുവർഷം മുൻപ് പീഡിപ്പിച്ച കേസിൽ ചെല്ലാർകോവിൽ ചെന്പൻകുഴിയിൽ രതീഷി(27)നെയും വണ്ടൻമേട് പോലീസ് പിടികൂടി.

ജൂലൈ 23-ന് പെണ്‍കുട്ടിയുമായി ജെബിൻ ഒളിച്ചോടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.

എന്നാൽ ജെബിൻ പീഡിപ്പിച്ചിട്ടില്ലെന്നും 13 വയസുള്ളപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നൽകുകയായിരുന്നു. തുടർന്നാണ് രതീഷിനെ പിടികൂടിയത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാർ, വണ്ടൻമേട് എസ്ഐ കെ.വി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related posts